Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

17 പോലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യും; കൊറോണക്കിടെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രോഷം; തിരിച്ചടിക്ക് കോബ്ര സംഘത്തെ വിന്യസിച്ച് സൈന്യം

സ്ത്രീകള്‍ അടക്കം 350 ഓളം നക്‌സല്‍ ഭീകരര്‍, റോന്തു ചുറ്റുകയായിരുന്ന പ്രത്യേക പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. പോലീസ് തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ 17 പോലീസുകാര്‍ വെടിയേറ്റു മരിച്ചു. പതിനഞ്ചു പേര്‍ക്ക് വെടിയേറ്റു, ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെങ്കിലും ചികിത്സയിലാണ്. 17 മൃതദേഹങ്ങളും കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. പത്തോളം ഭീകരര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. നക്‌സലുകള്‍ പോലീസിന്റെ പതിനഞ്ചോളം അത്യാധുനിക തോക്കുകള്‍ തട്ടിയെടുത്തിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 11:39 am IST
in Defence

സുക്മ: രാജ്യമെങ്ങും കൊറോണ വ്യാപനത്തിനെതിരെ പോരാടുമ്പോള്‍ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ്  ഭീകരര്‍ സുരക്ഷാ സൈനികരെ  വകവരുത്തിയ സംഭവത്തില്‍ രോഷം കത്തിക്കയറുന്നു. സംഭവത്തിന് പ്രതികാരം ചെയ്യാന്‍ ഒരുങ്ങുകയാണ് സൈന്യം. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത മേഖലയായ സുക്മ ജില്ലയിലെ വനത്തിലായിരുന്നു സംഭവം. ചിന്താഗുഫയിലെ  കൊരാജ്ഗുഡ കുന്നുകളിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ത്രീകള്‍ അടക്കം 350 ഓളം നക്‌സല്‍ ഭീകരര്‍, റോന്തു ചുറ്റുകയായിരുന്ന പ്രത്യേക പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു.  പോലീസ്  തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍  17 പോലീസുകാര്‍  വെടിയേറ്റു മരിച്ചു. പതിനഞ്ചു പേര്‍ക്ക് വെടിയേറ്റു, ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെങ്കിലും ചികിത്സയിലാണ്. 17 മൃതദേഹങ്ങളും കണ്ടെടുത്തു.  ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. പത്തോളം ഭീകരര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. നക്‌സലുകള്‍ പോലീസിന്റെ പതിനഞ്ചോളം അത്യാധുനിക തോക്കുകള്‍ തട്ടിയെടുത്തിട്ടുമുണ്ട്.

ജില്ലാ റിസര്‍വ് ഗാര്‍ഡ്, പ്രത്യേക ദൗത്യ സേന, കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട്ട് ആക്ഷന്‍) എന്നിവയില്‍ നിന്ന് തെരഞ്ഞെടുത്ത് നക്‌സലുകളെ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ സംഘത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഹെലിക്കോപ്റ്ററില്‍ 450 കിലോമീറ്റര്‍ അകലെയുള്ള റായ്‌പ്പൂരില്‍ എത്തിച്ച് ആശുപത്രിയിലാക്കി.ഏറ്റുമുട്ടല്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. 14 മണിക്കൂറിലേറെ കഴിഞ്ഞ്, ഞായറാഴ്ച ഉച്ചയോടെയാണ് വനത്തിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.  സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ വന്‍തോതില്‍ പോലീസിനെ  വിന്യസിച്ചു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണിത്, എസ്പി ശലഭ് സിന്‍ഹ പറഞ്ഞു. 2017 ഏപ്രിലില്‍ ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ 25 പോലീസുകാരെ വധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മഹാരാഷ്‌ട്രയില്‍  മാവോയിസ്റ്റുകള്‍ 16 പോലീസുകാരെ കൊലപ്പെടുത്തിയിരുന്നു.  സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അപലപിച്ചു.  

പിന്നില്‍  പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി

പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയന്‍ ഒന്നിന് വലിയ സ്വാധീനമുള്ള മേഖലയിലാണ് സംഭവം. തെക്കന്‍ ഛത്തീസ്ഗഡില്‍ സജീവമായ നക്‌സല്‍ ഗ്രൂപ്പാണിത്. 2017 ഏപ്രിലില്‍ 25 സിആര്‍പിഎഫ് ജവാന്മാരെ വധിച്ചതും  ഒളിപ്പോരില്‍ പ്രത്യേക പരിശീലനം നേടിയ ഇതേ ഗ്രൂപ്പാണ്. ഉയര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ വനത്തില്‍ എത്തിയിട്ടുണ്ടെന്നും ഇവരുടെ നേതൃത്വത്തില്‍ രണ്ട് പോലീസ് ക്യാമ്പുകള്‍ ആക്രമിച്ചേക്കുമെന്നുമുള്ള സൂചനയെത്തുടര്‍ന്നാണ് പ്രത്യേക പോലീസ് സംഘം തെരച്ചിലിന് വനത്തിലെത്തിയത്. തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിയാതെ ഇവര്‍ സംഘങ്ങളായി തിരിഞ്ഞ് മടങ്ങി. ഇതില്‍ ഒരു സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മാവോയിസ്റ്റുകളെ പിന്തുടര്‍ന്നെത്തിയ പോ

ലീസ് തുറസായ സ്ഥലത്ത് കുടുങ്ങി. മുകളിലെ കുന്നുകളില്‍ നിലയുറപ്പിച്ച ഭീകരര്‍ അതോടെ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.  മരണമടഞ്ഞ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ അവര്‍ വലിച്ചിഴച്ച് വനത്തിനുള്ളിലേക്ക് കടത്തി.

Tags: ChhattisgarhCRPFപോലീസ്armyindian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

News

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പുതിയ വാര്‍ത്തകള്‍

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.