Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ഗീയതേ ഇതിഗീതം’

'പാടപ്പെടുന്നത് ഗീതം' എന്നാണ് ഗീതത്തെക്കുറിച്ച് ചതുര്‍ദണ്ഡി പ്രകാശികയില്‍ വെങ്കിടമഖി പറഞ്ഞിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സാളഗസൂഡം എന്ന ഗാനങ്ങള്‍ക്കാണ് ഗീതം എന്ന് പറഞ്ഞിരുന്നത്. 'സൂഡം' എന്നതിന് ഗീതം എന്നും സാളഗ എന്നതിന് ഛായാലഗം എന്നും അര്‍ത്ഥം. സാളഗസൂഡത്തിന് ഏഴുഭേദങ്ങളുണ്ട്

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Mar 15, 2020, 06:00 am IST
in Samskriti

‘പാടപ്പെടുന്നത് ഗീതം’ എന്നാണ് ഗീതത്തെക്കുറിച്ച് ചതുര്‍ദണ്ഡി പ്രകാശികയില്‍ വെങ്കിടമഖി പറഞ്ഞിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സാളഗസൂഡം എന്ന ഗാനങ്ങള്‍ക്കാണ് ഗീതം എന്ന് പറഞ്ഞിരുന്നത്. ‘സൂഡം’ എന്നതിന് ഗീതം എന്നും സാളഗ എന്നതിന് ഛായാലഗം എന്നും അര്‍ത്ഥം. സാളഗസൂഡത്തിന് ഏഴുഭേദങ്ങളുണ്ട്. ഇതു തന്നെയാണ് ഏഴ് ഗീതഭേദങ്ങളും. ഈ ഏഴു സാളഗസൂഡത്തിനും വെങ്കിടമഖി ലക്ഷണം പറയുന്നുണ്ട്. ആധുനീകഗീതങ്ങളെപ്പറ്റി പറയുകയാണെങ്കില്‍ സംഗീതത്തിന്റെ ജീവനാഡിയാണ് ഗീതം. ഗീതങ്ങളില്‍ക്കൂടിയാണ് രാഗസ്വരൂപം മനസ്സിലാക്കാന്‍ കഴിയുന്നത്. ഗീതത്തിന്റെസ്വരംവളരെലളിതമായിരിക്കും. പ്രയാസമുള്ള സംഗതികളോ, വക്രപ്രയോഗങ്ങളോ ഒന്നും ഗീതത്തില്‍ കാണുകയില്ല. ഗീതങ്ങള്‍ ലക്ഷ്യഗീതം, ലക്ഷണഗീതം എന്നിങ്ങനെ രണ്ടുതരമുണ്ട്. ലക്ഷ്യഗീതത്തെ സാധാരണ ഗീതം, സാമാന്യഗീതം, സഞ്ചാരിഗീതം, സ്തുതിഗീതം എന്നിങ്ങനെ പറയുന്നു. ലക്ഷ്യഗീതം എന്നത് ഈശ്വരസ്തുതിപരവും, രാഗഭാവത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്. ലക്ഷണഗീതത്തില്‍ ആഗീതത്തിന്റെ രാഗം, ഗ്രഹം, സ്വരം, ന്യാസസ്വരം, അംശസ്വരം, ആരോഹണം, അവരോഹണം, സഞ്ചാരം തുടങ്ങി ഒരു ഗീതത്തിന്റെ എല്ലാ ലക്ഷണങ്ങളും അതില്‍ പ്രതിപാദിക്കുന്നു. പുരന്ദരദാസര്‍, ഗോവിന്ദ ദീക്ഷിതര്‍, വെങ്കിടമഖി മുതലായ പ്രമുഖ രചയിതാക്കള്‍ കര്‍ണ്ണാടക സംഗീതത്തില്‍ ഗീതങ്ങള്‍ രചിച്ചിട്ടുണ്ട്. നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ എന്നീ ഘനരാഗ ഗീതങ്ങളും രചിച്ചിട്ടുണ്ട്.  

നൃത്തത്തിന് വേണ്ടി രചിച്ചിട്ടുള്ള സംഗീത രൂപങ്ങളാണ് സ്വരജതികളും, ജതിസ്വരങ്ങളും. സ്വരജതികള്‍ക്ക് പ്രാചീന ഗ്രന്ഥങ്ങളില്‍ ലക്ഷണം കാണുന്നില്ല. ഇതില്‍ പല്ലവി, അനുപല്ലവി, ചരണം എന്നീ അംഗങ്ങള്‍ കാണുന്നു. ഈശ്വരാരാധനാ പരമായതോ, ശൃംഗാരപ്രദമായതോ ആയ വിഷയങ്ങളായിരിക്കും ഇതിന്റെ സാഹിത്യം. ശ്യാമശാസ്ത്രികള്‍, സ്വാതിതിരുനാള്‍, ചിന്നി കൃഷ്ണദാസര്‍ മുതലായവര്‍ സ്വരാജതികള്‍ രചിച്ചിട്ടുണ്ട്. ഭൈരവി, യദുകുലകാംബോജി, തോടി എന്നീ രാഗങ്ങളില്‍ ശ്യാമശാസ്ത്രികള്‍ രചിച്ച സ്വരജതികള്‍ വളെര പ്രശസ്തമാണ്.  

ജതിസ്വരത്തില്‍ ധാതു സ്വരജതിയിലേതുപോലെയാണെങ്കിലും സാഹിത്യം ഉണ്ടാവില്ല. ഇതിനു സ്വരപല്ലവിയെന്നും പറയുന്നു. വര്‍ണ്ണങ്ങള്‍, ചൗക്കവര്‍ണ്ണം, പദവര്‍ണ്ണം, താനവര്‍ണ്ണം, ദരുവര്‍ണ്ണം എന്നിങ്ങനെ നാലു വിഭാഗത്തില്‍പ്പെടുന്നു. വര്‍ണ്ണങ്ങളില്‍ രാഗഭാവം തുളുമ്പുന്ന പ്രത്യേകം പ്രയോഗങ്ങളും വിശേഷസഞ്ചാരങ്ങളും ഉണ്ട്.  (നാളെ: കീര്‍ത്തനങ്ങളിലെ ഭക്തി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.