Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വപ്‌ന ഭവന പദ്ധതിയുടെ പേരില്‍ നിര്‍ധനരെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടി, ഇസ്ലാമിക് കോംപ്ലക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ക്കെതിരെ പരാതി

യാസീന്‍ കോയ തങ്ങള്‍ വഞ്ചിച്ചുവെന്ന പരാതിയുമായി അനേകം പേര്‍ കഴിഞ്ഞ ദിവസം കണ്ണവം സ്‌റ്റേഷനില്‍ പരാതി നല്‍കി. പദ്ധതിയില്‍ ഏഴായിരത്തോളം പേര്‍ വഞ്ചിതരായെന്നാണ് സൂചന...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 12:15 pm IST
in Kannur

കൂത്തുപറമ്പ്: കണ്ണവം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലത്വിഫിയ ഇസ്ലാമിക് കോംപ്ലക്‌സിന്റെ സ്വപ്‌ന ഭവന പദ്ധതിയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. സ്വപ്‌ന ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് നൂറുകണക്കിന് ആളുകളില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയത്. കണ്ണവം ഇസ്ലാമിക് കോംപ്ലക്‌സിന്റെ മാനേജിങ് ഡയരക്ടര്‍ യാസിന്‍ കോയ തങ്ങള്‍ കോടികള്‍ തട്ടിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.  

യാസീന്‍ കോയ തങ്ങള്‍ വഞ്ചിച്ചുവെന്ന പരാതിയുമായി അനേകം പേര്‍ കഴിഞ്ഞ ദിവസം കണ്ണവം സ്‌റ്റേഷനില്‍ പരാതി നല്‍കി. പദ്ധതിയില്‍ ഏഴായിരത്തോളം പേര്‍ വഞ്ചിതരായെന്നാണ് സൂചന. തങ്ങളുടെ അധീനതയിലുള്ള ട്രസ്റ്റിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സ്വപ്‌ന ഭവന പദ്ധതിയുടെ പേരും പറഞ്ഞ് നിര്‍ധനരായ ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചത്. ഭവന വായ്‌പയ്‌ക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ ഓരോരുത്തരും 4444 രൂപ നല്‍കിയിരുന്നു. വ്യാപകമായ പരാതി ഉയര്‍ന്നതിനാല്‍ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും കുടകില്‍ നിന്നുമാണ് പണം പിരിച്ചത്. ഓരോ മാസവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 63 പേര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ വീട് വെച്ച് നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അധികൃതരുമായി ബന്ധപ്പെടാന്‍ രണ്ട് ഫോണ്‍ നമ്പറുകളും നല്‍കിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വീട് ലഭിക്കാതായതോടെ അംഗങ്ങള്‍ കണ്ണവത്തെത്തിയെങ്കിലും യാസിന്‍ കോയ തങ്ങളെ കാണാന്‍ സാധിച്ചില്ല. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ കണ്ണവം സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സ്ഥാപനം പൂട്ടി തങ്ങള്‍ മുങ്ങിയത്. നേരത്തെയും യാസിന്‍ കോയ തങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള സാമ്പത്തിക ആരോപണങ്ങളുയര്‍ന്നിരുന്നു.  

കണ്ണവത്ത് എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിസാമുദ്ധീന്‍, സലാഹുദ്ധീന്‍ എന്നിവര്‍ യാസിന്‍ കോയ തങ്ങളുടെ മക്കളാണ്. തങ്ങള്‍ക്ക് വര്‍ഷങ്ങളായി മുസ്ലിം തീവ്രവാദ സംഘടനകളുമായിട്ടുള്ള ബന്ധമാണ് മക്കളെ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയിലെത്തിച്ചതെന്ന് പറയപ്പെടുന്നു. ഇവരും ഇപ്പോള്‍ സ്ഥലത്തില്ലെന്നാണ് പ്രദേശവസികള്‍ പറയുന്നത്. കണ്ണവം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് കോംപ്ലക്‌സ് എന്ന സംഘടനയ്‌ക്ക് നാല് ജില്ലകളില്‍ നിന്നും കുടകില്‍ നിന്നും ഇത്രയും ആളുകളെ ഈ പദ്ധതിയില്‍ ചേര്‍ക്കാന്‍ സാധിച്ചത് തങ്ങളുടെ പോപ്പുലര്‍ ഫ്രണ്ട് എന്ന മത തീവ്രവാദ സംഘടനയുമായുളള ബന്ധത്തിലൂടെയാണെന്നാണ് സൂചന. സംഘടനാ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പ് നടത്തിയതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

യാസീന്‍ കോയ തങ്ങള്‍ 30 വര്‍ഷത്തിലധികമായി സ്വന്തം വീട് കേന്ദ്രീകരിച്ചുകൊണ്ട് സിദ്ധന്‍ എന്ന രൂപത്തില്‍ ചികിത്സ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ജില്ലയില്‍ നിന്നും പല ഭാഗത്തുനിന്നും ആളുകള്‍ ഇയാളുടെ ചികിത്സതേടി വരാറുണ്ട്. ചികിത്സയുടെ മറവില്‍ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. മുസ്ലിം മത തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും അതുവഴി അത്തരം സംഘടനകളുമായി ഇയാള്‍ക്ക് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്.  

തങ്ങളുടെ മക്കള്‍ മൂന്നുപേരും പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണെന്നത് ഇയാളുടെ പണംതട്ടിപ്പിന് പിന്നില്‍ ഇത്തരം സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നടക്കുമെന്നറിയുന്നു. ഭവന വായ്‌പയ്‌ക്കുള്ള അപേക്ഷ സ്വീകരിക്കാനായി പണം നല്‍കിയ നാട്ടുകാര്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും നിയമപരമായി നേരിടാനുമുളള ഒരുക്കത്തിലാണ്. എത്രയും പെട്ടെന്ന് യാസിന്‍ കോയ തങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വഞ്ചിതരായവര്‍ ആവശ്യപ്പെട്ടു.

Tags: complaintislamic complex
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.