Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശീന്ദ്രന്റെ കൊലപാതകം: ശരിയായ രീതിയിലുള്ള അന്വേഷണം നടത്താതെ സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒത്തുകളിക്കുന്നു; കേസ് അട്ടിമറിക്കുന്നതായി സഹോദരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 06:31 am IST
in Kerala

തൃശൂര്‍: മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്തിട്ട് നാളെ ഒമ്പതു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സഹോദരന്റെ ആരോപണം.  പല പ്രതികളെയും കുറ്റവിമുക്തരാക്കി. 

ശരിയായ രീതിയിലുള്ള അന്വേഷണം നടത്താതെ സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ശശീന്ദ്രന്റെ സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

2013ല്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ അപാകങ്ങള്‍ പരിഹരിച്ച്  കൊലപാതകസാധ്യത കൂടി അന്വേഷിക്കണമെന്നും വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് 2015 ഹൈക്കോടതിയില്‍ താന്‍ സമര്‍പ്പിച്ച കേസ് തീര്‍പ്പാക്കിയിട്ടില്ല. 

കൊലപാതകങ്ങളിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോയ് കൈതാരത്ത് കൊടുത്ത കേസുകളും എങ്ങുമെത്തിയിട്ടില്ല.  സിമന്റ്‌സിലെ അഴിമതി അന്വേഷിക്കാന്‍  ഉത്തരവിട്ടത് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 

അന്നത്തെ വിജി. ഡിവൈഎസ്പി സഫിയുള്ള സെയ്ദിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച മൂന്ന് കേസുകളിലെ കുറ്റപത്രം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതിന്റെ മൂന്നാം ദിവസം 2011 ജനുവരി 24നാണ് പ്രധാന സാക്ഷിയും കമ്പനി സെക്രട്ടറിയുമായ വി. ശശീന്ദ്രനും മക്കളായ വിവേകും, വ്യാസും കൊല്ലപ്പെട്ടത്. അതിനു മുന്‍പ് വി.എം. രാധാകൃഷ്ണനും ചില രാഷ്‌ട്രീയ ഉദ്യോഗസ്ഥ ലോബിയും ശശീന്ദ്രനെ കമ്പനിയില്‍ നിന്നു പുറത്താക്കാന്‍ ഗുഢാലോചന നടത്തിയിരുന്നു. 

ആദ്യപടിയായി ശശീന്ദ്രന്റെ എതിര്‍പ്പ് അവഗണിച്ച് അഴിമതിക്കേസുകളില്‍ പ്രതിയായ സൂര്യനാരായണനെ പഴ്‌സണല്‍ സ്റ്റാഫായി നിയമിച്ച്  അഴിമതിയുമായി ബന്ധപ്പെട്ട  ഫയലുകളെല്ലാം മോഷ്ടിച്ച് രാധാകൃഷ്ണന്റെ കോയമ്പത്തൂരിലും പാലക്കാട്ടുമുള്ള ഓഫീസുകളില്‍ ഒളിപ്പിച്ചു. 

മോഷണം പോയ ഫയലുകള്‍ ഒരാഴ്ചയ്‌ക്കകം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മെമ്മോ നല്‍കി ശശീന്ദ്രനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി  ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ശശീന്ദ്രന്റെ മരണ ദിവസം കഞ്ചിക്കോട്ടെ വീട്ടിലേക്ക് ഒരു വന്‍ ഗുണ്ടാസംഘം എത്തിയിരുന്നു. 

എന്നാല്‍, ഇതൊന്നും അന്വേഷിച്ചിട്ടില്ല. മരണം നടന്ന വീട്ടിലെ തെളിവുകള്‍ പോലീസ്  നശിപ്പിച്ചു. കുട്ടികളെ കൊന്ന് ശശീന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്ന് എഴുതിക്കൊടുക്കാന്‍ ഭാര്യ ടീനയോട് പോലീസ് ആവശ്യപ്പെട്ടു. ശശീന്ദ്രന്റെ അച്ഛന്‍ വേലായുധന്‍ മാസ്റ്ററും ശശീന്ദ്രന്റെ ഭാര്യ ടീനയും സിബിഐ അന്വേഷണമാവശ്യപ്പെട്ട് സര്‍ക്കാരിനെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. 

എന്നാല്‍, ശശീന്ദ്രന്റെയും മക്കളുടെയും മരണം മാത്രം സിബിഐ അന്വേഷിച്ചാല്‍ മതിയെന്നും അതിലേക്ക് നയിച്ച മലബാര്‍ സിമന്റ്‌സിലെ അഴിമതികള്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യവസായ മന്ത്രി എളമരം കരീമും നിലപാടെടുത്തതായും ഡോ. സനല്‍കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

പുതിയ വാര്‍ത്തകള്‍

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.