Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുദ്ധന് തൊട്ടുമുമ്പ് ഭാരതത്തിലെ തത്വചിന്തയുടെ അവസ്ഥ

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Dec 19, 2019, 05:02 am IST
inSamskriti

സമൂഹത്തില്‍ ജീവിച്ചുകൊണ്ട് ബുദ്ധന്‍  ആചാരപദ്ധതി നടപ്പാക്കാന്‍ പ്രയാസമായതിനാല്‍ സമൂഹത്തെ ഉപേക്ഷിക്കാനും സംഘത്തില്‍ അണിചേരുന്ന പ്രക്രിയ (ഉപസംപദാ) നടത്താനും ആഹ്വാനം ചെയ്തു. ഈ സംന്യാസിസംഘത്തിന്റെ സ്വകാര്യസ്വത്തില്ലായ്‌മ, സമത്വം, ജനാധിപത്യം എന്നീ ആശയങ്ങള്‍ ഗോത്രജീവിതത്തിന്റെ മാതൃകയില്‍ നിന്നുമെടുത്തതാണ്. വര്‍ഗസമൂഹത്തിന്റെ മടിത്തട്ടില്‍് വര്‍ഗരഹിതസമൂഹങ്ങള്‍, ഹൃദയമില്ലാത്ത ലോകത്തിന് ഹൃദയം, അനാത്മാവസ്ഥയുടെ ആത്മാവ് എന്ന നിലക്കാണ് ഈ സംഘങ്ങള്‍ രൂ

പീകൃതമായത്. ബൗദ്ധം വൈദികത്തിനെതിരായ പടയൊരുക്കവുമായിരുന്നു എന്ന ദുര്‍വ്യാഖ്യാനവും ജൈനസമ്പ്രദായത്തെ വിശദീകരിക്കവേ നാം കണ്ടു. ചുരുക്കത്തില്‍ ചാര്‍വാകന്റെയും ഗൗതമബുദ്ധന്റെയും ദര്‍ശനങ്ങള്‍, ദേബീപ്രസാദിന്റെയും കൂട്ടുരുടെയും വ്യാഖ്യാനമനുസരിച്ച്, മാര്‍ക്‌സിന്റെ കമ്മ്യൂണിസ്റ്റ്സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ പ്രാകൃതരൂപമായിരുന്നു. മനുഷ്യചരിത്രം അധീശത്വത്തിനു വേണ്ടി രാജവംശങ്ങള്‍ തമ്മില്‍ നടത്തിയ സംഘട്ടനമാണെന്നാണ് പാശ്ചാത്യപക്ഷം. ഇത്തരത്തില്‍ ഈ രണ്ടുപക്ഷങ്ങളുടേയും കണ്ണടയിലൂടെ ഭാരതീയതയുടെ അന്തസ്സത്തയെ തെറ്റായി, വികലമായി, അയഥാര്‍ത്ഥമായി വ്യാഖ്യാനിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍, ബ്രിട്ടീഷുകാര്‍ പോയതിനു ശേഷവും, ഇന്നും ഇവിടെ തുടരുന്നു. പാശ്ചാത്യതത്വചിന്തയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഭാരതീയദര്‍ശനങ്ങള്‍ എന്ന ദാസ്ഗുപ്തയുടെ അഭിപ്രായം ഈ പരമ്പരയുടെ തുടക്കത്തില്‍ നാം വായിച്ചു. ഇവിടുത്തെ ദര്‍ശനങ്ങളുടെ മൗലികപ്രമേയം ഭൗതികേതരമായ ആത്മാവിന്റെ ആത്യന്തികദുഃഖനിവൃത്തി അഥവാ ആത്യന്തികസുഖലബ്ധി ആയിരുന്നു. പ്രപഞ്ചപ്രക്രിയയെക്കുറിച്ച് അതാതിന്റെ വീക്ഷണം മുന്നോട്ടു വെയ്‌ക്കുന്നതോടൊപ്പം ആ പ്രമേയം കൈവരിക്കാനുള്ള അതാതിന്റെ അനുഷ്ഠാനപദ്ധതിയും അവ മുന്നോട്ടു വെച്ചു. കേവലം ഭൗതികമായ പരിഹാരങ്ങള്‍ ആയിരുന്നില്ല അവ നിര്‍ദ്ദേശിച്ചതും. ജീവിതപ്രശ്‌നങ്ങളോടുള്ള ഭാരതീയസമീപനങ്ങള്‍ വൈദേശികങ്ങളായ സെമിറ്റിക്ക് മതങ്ങള്‍, ഇസങ്ങള്‍ എന്നിവയുടേതില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളായിരുന്നു എന്ന് ഹജിമെനക്കാമുറ തുടങ്ങിയ പണ്ഡിതന്മാരുടെ ആധുനികപഠനങ്ങളും വ്യക്തമാക്കുന്നു.

(തുടരും…)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.