Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിവേകത്തിന്റെ ചൂഡാരത്‌നം

നിത്യമായതിനെയും അനിത്യമായതിനെയും കുറിച്ച് വിവേക വിചാരം ചെയ്യലാണ് വിവേകചൂഡാമണിയിലെ വിഷയം.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 11, 2019, 05:00 am IST
inSamskriti

അദൈ്വത വേദാന്തത്തിലെ ഒരു പ്രകരണ ഗ്രന്ഥമാണ് വിവേകചൂഡാമണി. ശ്രീ ശങ്കരഭഗവദ്പാദരാണ് ഇതിന്റെ രചയിതാവ്.

വേദാന്ത തത്ത്വങ്ങളെ മനോഹരമായി കോര്‍ത്തിണക്കിയ 580 ല്‍ പരം ശ്ലോകങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്ളത്. ചില പ്രസിദ്ധീകരണങ്ങളുടെ പതിപ്പുകളില്‍ 581, മറ്റ് ചിലതില്‍ 585 എന്നിങ്ങനെയാണ് എണ്ണം. വേദാന്ത പഠനത്തില്‍ ഉപനിഷത്തുക്കള്‍ക്ക് ഒപ്പം നില്‍ക്കുന്നവയാണ് പ്രകരണ ഗ്രന്ഥങ്ങള്‍. ഇവയില്‍ ചിലവ വേദാന്ത പഠനത്തിലെ പ്രാരംഭ ഗ്രന്ഥങ്ങളാണ്. എന്നാല്‍ മറ്റു ചിലവ വിഷയാവതരണത്തിന്റെയും ചിന്താശേഷിയുടേയും മികവ് കൊണ്ട് ഉപനിഷത്തുകളെപ്പോലെ പ്രാധാന്യമുള്ളവയാണ്. ആദി ശങ്കരാചാര്യരുടെ ധിഷണയും കാവ്യഭംഗിയും കൂടിച്ചേരുന്ന ഈ പ്രകരണഗ്രന്ഥം വിവേകത്തിന്റെ ചൂഡാരത്‌നം തന്നെയായതിനാല്‍ വിവേകചൂഡാമണി എന്ന പേര് വളരെ അന്വര്‍ത്ഥമാണ്.തലയില്‍ ചൂടുന്ന (ധരിക്കുന്ന) രത്‌നമാണ് ചൂഡാരത്‌നം അഥവാ ചൂഡാമണി.

പ്രകരണഗ്രന്ഥമെന്നാല്‍ ശാസ്ത്രത്തെ ആധാരമാക്കി തയ്യാറാക്കിയ ഗ്രന്ഥമെന്നാണ്. 

‘ശാസ്‌െ്രെതകദേശ സംബദ്ധം 

ശാസ്ത്ര കാര്യാന്തരേ സ്ഥിതം 

ആഹു: പ്രകരണം നാമ ഗ്രന്ഥേഭേദോ വിപശ്ചിത: ‘

വേദാന്തശാസ്ത്രത്തെ ആസ്പദമാക്കി മാത്രം നിര്‍മ്മിച്ചിട്ടുള്ളവയാണ് പ്രകരണ ഗ്രന്ഥങ്ങള്‍. ശാസ്ത്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തേയെങ്കിലും ഇതില്‍ വിശദീകരിച്ചിരിക്കണം. വേദാന്ത ശാസ്ത്രവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ കാര്യങ്ങളെ കുറിച്ച് അറിയാനും ആഴത്തില്‍ പഠിക്കാനും ഇവ തുണയാകും. വളരെ നന്നായി ചെയ്യപ്പെട്ടവയെന്നും വേദാന്തത്തിലെ അടിസ്ഥാന തത്ത്വങ്ങളെ ഊട്ടിയുറപ്പിക്കുന്നവയെന്നും പ്രകരണഗ്രന്ഥങ്ങളെ പറയാം. ശാസ്ത്ര പഠനത്തിനെ സഹായിക്കാന്‍ അതിലെ സാങ്കേതിക പദങ്ങളുടെ ശരിയായ നിര്‍വചനം അറിയണം. ആദ്ധ്യാത്മിക ശാസ്ത്രത്തില്‍ ആന്തരാര്‍ത്ഥങളിലേക്ക് കടക്കാനും വേണ്ട പോലെ ചിന്തിക്കാനും ശരിയായ അവബോധം നേടാനും ഇവ സഹായിക്കും. ജീവിത തത്ത്വശാസ്ത്രമായ വേദാന്തത്തിന്റെ മഹത്വത്തെ സാധകര്‍ക്ക് അറിയാനും  നേരിട്ടനുഭവിക്കാനും പ്രകരണ ഗ്രന്ഥങ്ങള്‍ ഉപകാരപ്പെടും. ആചാര്യസ്വാമികളുടെ തന്നെ പ്രകരണഗ്രന്ഥകൃതികളായ തത്വ ബോധം, ആത്മബോധം തുടങ്ങിയവയുടെ പഠന ശേഷമാണ് വിവേകചൂഡാമണി പഠനം.   

ഒരു ശിഷ്യന്റെ തുടക്കം മുതല്‍ ആദ്ധ്യാത്മികതയുടെ ഉന്നതതലം വരെ വര്‍ണ്ണിക്കുന്നതിനാല്‍ വിജ്ഞാന കുതുകികളായ ആര്‍ക്കും ഈ ഗ്രന്ഥം പഠിക്കാവുന്നതാണ്. നിത്യമായതിനെയും അനിത്യമായതിനെയും കുറിച്ച് വിവേക വിചാരം ചെയ്യലാണ് വിവേകചൂഡാമണിയിലെ വിഷയം. ഇതിലെ ശ്ലോകങ്ങള്‍ വളരെ ശ്രദ്ധയോടെ പഠിച്ച് മനനം ചെയ്യുന്ന സാധകന് വേദാന്ത ശാസ്ത്രത്തെക്കുറിച്ച് നല്ല ബോധം ഉണ്ടാകും. ഉപനിഷത്തുക്കളും ഗീതയും കടഞ്ഞെടുത്ത വെണ്ണയാണ് വിവേകചൂഡാമണിയെന്ന് ചിന്മയാനന്ദ സ്വാമിജി പറയുന്നു. ജിജ്ഞാസുവായ ഒരാളെ ക്രമപ്രകാരം പ്രബുദ്ധനാക്കി ശരിയായ ജീവിതവീക്ഷണം നല്‍കി മികച്ച ആദ്ധ്യാത്മികജീവിതം നയിക്കാന്‍ വിവേകചൂഡാമണി സഹായിക്കുന്നു. അങ്ങനെയുള്ള സാധകന് ഉപനിഷത്ത് പഠനം കേമമാക്കാനും വേദാന്തം   വാഗ്ദാനം നല്‍കുന്നതായ ആത്മസാക്ഷാത്കാരം നേടാനും ഇടയാക്കും. വിവേകചൂഡാമണിയ്‌ക്ക് ശങ്കരപരമ്പരയിലെ തന്നെ ശൃംഗേരി മഠത്തിലെ ചന്ദ്രശേഖര ഭാരതി  സംസ്‌കൃതത്തില്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്.ചിന്മയാനന്ദ സ്വാമിജിയുടെ ഇംഗ്ലീഷ് വ്യാഖ്യാനമുള്‍പ്പടെ വിവിധ ഭാഷകളിലായി നിരവധി വ്യാഖ്യാനങ്ങളുണ്ട്.

ചിന്മയാനന്ദജിയുടെ വ്യാഖ്യാനത്തിന്റെ മലയാള പരിഭാഷയും ചന്ദ്രശേഖരഭാരതിയുടെ വ്യാഖ്യാനത്തെ പിന്‍പറ്റി സിദ്ധിനാഥാനന്ദ സ്വാമിജി എഴുതിയ മലയാള വ്യാഖ്യാനവും ഒട്ടേറെ സാധകരെ വിവേകചൂഡാമണി പഠനത്തിനും അതുവഴി വേദാന്ത ശാസ്ത്രത്തില്‍ ആകൃഷ്ടരാക്കാനും കാരണമാക്കിയിട്ടുണ്ട്. മറ്റ് വ്യാഖ്യാതാക്കളുടേയും പരിഭാഷകരുടേയും സ്ഥാനം ചെറുതല്ല. ഇനി നമുക്ക് വിവേകചൂഡാമണിയിലൂടെ വേദാന്തരസം നുകരാം

9447213643

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.