Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബൈബിളും ഖുറാനും ഗോഹത്യക്ക് എതിര്‍; മുഗള്‍ കാലത്ത് അറവുശാലകള്‍ ഇല്ലായിരുന്നുവെന്ന് ശങ്കര്‍ ലാല്‍

പശുവിനെ വെറുമൊരു മൃഗമായിട്ടല്ല ഭാരതീയര്‍ കണ്ടിരുന്നത്. ദേവ സൃഷ്്ടിയും ഭാഗ്യ ലക്ഷമിയുമാണ് ഭാരതീയര്‍ക്ക് പശു.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Dec 9, 2019, 05:30 am IST
in India

തിരുവനന്തപുരം:  ഗോ മാംസം കഴിക്കുന്നതിനെതിരെ ഖുറാനിലും ബൈബിളിലും പരാമര്‍ശമുണ്ടെന്ന് ആര്‍ എസ് എസ് അഖില ഭാരതീയ ഗോ സേവാ പ്രമുഖ്  ശങ്കര്‍ ലാല്‍. പണ്ട് മുസ്‌ളിംങ്ങള്‍ ഗോ മാംസം കഴിച്ചിരുന്നില്ല. മുഗള ഭരണ കാലത്ത് ഭാരതത്തില്‍ അറവു ശാലകള്‍ ഇല്ലായിരുന്നുവെന്നും  ഗോ മാംസം ആരോഗ്യത്തിന് ഹാനികരമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ജന്മഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശങ്കര്‍ ലാല്‍ പറഞ്ഞു.

ബ്രീട്ടീഷുകാര്‍ വന്ന ശേഷമാണ് അറവു ശാലകള്‍ പ്രത്യക്ഷ്യപ്പെട്ടത്. ഭക്ഷ്യ സംസ്‌ക്കാരത്തിലും മാറ്റം വന്നു.1947ല്‍ ഭാരതത്തില്‍ 33 കോടി ജനങ്ങളും 60 കോടി പശുക്കളും ആണുണ്ടായിരുന്നത്. ഇന്നത് 130 കോടി ജനങ്ങളും 15 കോടി പശുക്കളുമായി. ജനസംഖ്യ നാലിരട്ടിയായപ്പോള്‍ പശു നാലിനൊന്നായി കുറഞ്ഞു.

മനുഷ്യരും മറ്റും വിഷാംശം എന്തെങ്കിലും കഴിച്ചാല്‍ അത് മലം, മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെ പുറത്തു പോകും. എന്നാല്‍ പശുക്കളുടെ കാര്യത്തില്‍ അങ്ങനെയല്ല. കഴിക്കുന്ന വിഷാംശം മാംസത്തിലാണ് ശേഖരിക്കപ്പെടുന്നത്. ക്യാന്‍സര്‍ രോഗത്തിനു കാരണമായ കാര്യങ്ങളില്‍ ഒന്ന് ഗോമാംസ ഭക്ഷണമാണ്. രാജസ്ഥാനിലും ഗുജറാത്തിലും ക്യാന്‍സര്‍ രോഗികള്‍ വളരെ കുറവാണ്. കേരളത്തിലും പഞ്ചാബിലും കൂടുതലും. ഏറ്റവും കൂടുതല്‍ മാംസം കഴിക്കുന്ന സംസ്ഥാനമാണ് കേരളം. ശങ്കര്‍ ലാല്‍ പറഞ്ഞു.

പശുവിനെ വെറുമൊരു മൃഗമായിട്ടല്ല ഭാരതീയര്‍ കണ്ടിരുന്നത്. ദേവ സൃഷ്്ടിയും ഭാഗ്യ ലക്ഷമിയുമാണ് ഭാരതീയര്‍ക്ക് പശു. ഭാരതത്തിന്റെ അസ്ഥിത്വം, ജലം, മണ്ണ്്, ആരോഗ്യം, വനം, സംസ്‌ക്കാരം എല്ലാം പശുവുമായി ബന്ധപ്പെട്ടതാണ്. ഭാരത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥ പശുവിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മനസ്സിലായതിനാലാണ് മഹാത്മാഗാന്ധി ഗോ വധത്തിനെതിരായ നിലപാടെടുത്തത്്.

പാലിനു വേണ്ടി പശുവിനെ വളര്‍ത്തുന്നു എന്നത് ശരിയല്ല. പാല്‍ നിന്നാല്‍ പശുവിനെ എന്തു ചെയ്യും എന്ന ചോദ്യം ഉണ്ടാകുന്നത് അതില്‍ നിന്നാണ്. പാല്‍ മാത്രമല്ല പശു നല്‍കുന്നത്. മൂത്രവും ചാണകവും എല്ലാം കൃഷിക്കും വ്യവസായത്തിനും  ഉപയോഗിക്കാനാകും. പശുവിനെ മനുഷ്യര്‍ വളര്‍ത്തുകയല്ല പശു മനുഷ്യരെ വളര്‍ത്തുകയാണ് ചെയ്യുന്നത്. 

ഗോ സംരക്ഷണത്തിന് വിപുലമായ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ആര്‍ എസ് എസ് അഖില ഭാരതീയ കാര്യകാര്യ സദസ്യന്‍ കൂടിയായ ശങ്കര്‍ ലാല്‍ പറഞ്ഞു. 43  പ്രാന്തങ്ങളിലായി  61 സ്ഥലങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു, അതില്‍ 2179 കാര്യകര്‍ത്തകള്‍ പങ്കെടുത്തു. ഇതിനുപുറമെ സംസ്ഥാനളില്‍ 305 പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 6538 സ്ഥലങ്ങളില്‍ ഗോപഷ്ടമി പരിപാടികള്‍ സംഘടിപ്പിച്ചു.  468 സ്ഥലങ്ങളില്‍ ‘പഞ്ചഗവ്യ’ അടിസ്ഥാനമാക്കി വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. 17000 ത്തിലധികം കര്‍ഷകര്‍ പശു അധിഷ്ഠിത കൃഷിയിലേക്ക് തിരിഞ്ഞു. 40000 പേര്‍ പങ്കെടുത്ത 68 സ്ഥലങ്ങളില്‍ വിവിധ അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ശങ്കര്‍ ലാല്‍ പറഞ്ഞു.

ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുമാസമായി കേരളത്തിലുള്ള ശങ്കര്‍ ലാല്‍ എല്ലാ ജില്ലകളിലും വ്യത്യസ്ഥ പരിപാടികളില്‍ പങ്കെടുത്തു. സംസ്ഥാന ഗോ സേവാ പ്രമുഖ് കെ. കൃഷ്ണന്‍ കുട്ടിയും ഒപ്പം ഉണ്ടായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.