Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വര്‍ഗീയതയുടെ അടിവേരുകള്‍: ചര്‍ച്ച മതവിശകലനമായി, രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടത് പൊതു സാഹോദര്യം, കേരളത്തിൽ വർഗീയത വളർത്തിയത് മതേതര പാർട്ടികൾ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 5, 2019, 12:56 pm IST
inLocal News

കൊച്ചി: വര്‍ഗീയതയുടെ അടിവേരുകള്‍ കണ്ടെത്തി എഴുതിയ പുസ്തകത്തിന്റെ പ്രകാശനവേദി മതവിശകലന ചര്‍ച്ചയായി. പത്രപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ്ബാബു രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച പുസ്തകം ഹമീദ് ചേന്ദമംഗലൂരിന് നല്‍കി ജസ്റ്റിസ് കെ. കെമാല്‍പാഷ പ്രകാശനം ചെയ്തു. 

അധികാരത്തിലേക്കുള്ള ഏണിപ്പടിയായി മതം എന്ന് പരിഗണിക്കപ്പെടാന്‍ തുടങ്ങിയോ അന്ന് മുതല്‍ മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും മൂല്യം ഇല്ലാതായെന്ന് കെമാല്‍ പാഷ പറഞ്ഞു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് പൊതു സാഹോദര്യമാണ് വേണ്ടത്.  മതത്തിന്റെ ആളുകള്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ പിന്തുടരുന്നവരെ നേര്‍വഴിയിലല്ലാതെ നടത്തുന്നതാണ് പ്രശ്‌നം, അദ്ദേഹം പറഞ്ഞു. 

ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കാതെ സായുധ സമരത്തിലൂടെ അട്ടിമറിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആശംസാ പ്രസംഗത്തില്‍ പറഞ്ഞ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, മാവോയിസ്റ്റുകള്‍ക്ക് കഞ്ഞി കുടിക്കുമ്പോള്‍ എകെ 47 എന്തിനായിരുന്നുവെന്ന് ചോദിച്ചു. ഒരു കാരണത്താലും മാവോയിസ്റ്റുകളെ അംഗീകരിക്കാനാവില്ല. ബിനോയ് വിശ്വം അവരെ ന്യായീകരിക്കുന്നെങ്കില്‍ അതിന് കാരണം വ്യക്തിപരമാണ്. മലബാര്‍ കലാപത്തെ മാപ്പിള ലഹളയെന്ന നിയമപ്രകാരമുള്ള സമരമായി വ്യാഖ്യാനിച്ച കമ്യൂണിസ്റ്റുകള്‍ വസ്തുകളുമായി കലഹിക്കുകയായിരുന്നു. വാളയാറില്‍ പ്രോസിക്യുഷന്‍ പരാജയപ്പെട്ടതില്‍ ഒരു പങ്ക് ജഡ്ജിക്കുമുണ്ട്. വര്‍ഗീയത്ക്ക് കാരണം മതപരിവര്‍ത്തനമാണ്, അത് വിഷം പോലെ വര്‍ജിക്കണം, അദ്ദേഹം പറഞ്ഞു. 

മതേതര പാര്‍ട്ടികള്‍ കൊണ്ടുനടന്ന മുന്നണി രാഷ്‌ട്രീയമാണ് വര്‍ഗീയത കേരളത്തില്‍ വളര്‍ത്തിയതെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും വഴി കേരളത്തില്‍ മുഖ്യ പാര്‍ട്ടികളല്ല, മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുകളുമാണ് വളര്‍ന്നത്. രാജ്യത്ത് അപരവല്‍ക്കരിക്കപ്പെട്ടത് മുസ്ലീങ്ങളല്ല, ഹിന്ദുക്കളിലെ പിന്നാക്കക്കാരായ ദളിതരാണ്. ഭാരത വിഭജന കാലത്ത് 10 കോടി മുസ്ലീങ്ങളുണ്ടായിരുന്നു. അവരില്‍ ആറു കോടി സമ്പന്നരും ഉയര്‍ന്നവരുമായവര്‍ അങ്ങോട്ടു പോയി. ശേഷിച്ച ദരിദ്രര്‍ ഇവിടെ തങ്ങി. മുസ്ലിം മതപണ്ഡിതര്‍ അവര്‍ക്ക് വിദ്യാഭ്യാസവും വിലക്കി. അങ്ങനെയാണ് അവര്‍ പിന്നാക്കം പോയത്, അദ്ദേഹം പറഞ്ഞു.

മതനിന്ദാ നിയമം ഇല്ലാതാക്കണമെന്നും വര്‍ഗീയതയുടെ രുചിയറിഞ്ഞ ഇടതുപക്ഷമാണ് ഇവിടെ അത് പ്രോത്സാഹിപ്പിക്കുന്നതെന്നും ടി.ജി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. വര്‍ഗീയതയും മതനിരപേക്ഷതയും മതേതരത്വവുമൊക്കെ അവസരത്തിനൊത്ത് വ്യാഖ്യാനിക്കപ്പെടുന്നതല്ലാതെ ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കര്‍ക്കു പോലും ഹിന്ദുവിനെ നിര്‍വചിക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുരുക്ഷേത്ര എംഡി സി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഗ്രന്ഥകാരന്‍ ജി.കെ. സുരേഷ് ബാബു പങ്കെടുത്തു. എഡിറ്റര്‍മാരായ കാവാലം അനില്‍, ആര്‍.എം. ദത്തന്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.