Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം എന്നത് മുഖംമൂടി മാത്രം; അറസ്റ്റിലായ യുവാക്കള്‍ സജീവ മാവോയിസ്റ്റുകളെന്ന് ഉറപ്പിച്ച് പോലീസ്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2019, 03:59 pm IST
in Kerala

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ കോഴിക്കോട് അറസ്റ്റിലായ മൂര്‍ക്കനാട് സ്വദേശി താഹ ഫൈസല്‍, തിരുവണ്ണൂര്‍ സ്വദേശി അലന്‍ ഷുഹൈബ് എന്നിവര്‍ക്ക് സിപിഎം എന്നത് മുഖംമൂടി മാത്രമായിരുന്നെന്ന് ഉറപ്പിച്ച് പോലീസ്. പരസ്യമായി മാവോയിസ്റ്റ് പ്രവര്‍ത്തനം സാധ്യമല്ലാത്തതിനാല്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ എന്ന നിലയില്‍ പൊതുസമൂഹത്തില്‍ ഇവര്‍ സജീവമായി വിഷയങ്ങൡ ഇടപെടുകയായിരുന്നു. അലന്‍ ശുഹൈബ്  തിരുവണ്ണൂരിലും താഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ച് അംഗവുമാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തതും യുഎപിഎ ചുമത്തിയതും. മാവോയിസ്റ്റ് ബന്ധമുള്ള പുസ്തകങ്ങളോ ലഘുലേഖകളോ കൈവശം വയ്‌ക്കുക മാത്രമല്ല ഇവര്‍ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മാവോയിസ്റ്റ് നേതാക്കളുമായി ഇവര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്. മാവോയിസം കൂടാതെ കശ്മീര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ ദേശവിരുദ്ധ നിലപാടുകളായിരുന്നു ഇവര്‍ സ്വീകരിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം അത്തരം പ്രചാരണങ്ങളും ഇവര്‍ നടത്തിയിരുന്നു.

അതേസമയം, യുഎപിഎ ചുമത്തിയതില്‍ പോലീസിനു മേല്‍ സിപിഎമ്മില്‍ നിന്നു സര്‍ക്കാരില്‍ നിന്നു സമ്മര്‍ദം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ വഴി കൂടുതല്‍ തെളിവുകള്‍ പോലീസ് പുറത്തുവിടുകയാണ്. എന്നാല്‍ അറസ്റ്റ് ചെയ്യുന്നതിനിടെ മാവോയിസം സിന്ദാബാദ് എന്ന് താഹ വിളിക്കുന്നതിന്റെ വീഡിയൊ പുറത്ത് വന്നിരുന്നു. പോലിസ് ചിത്രീകരിച്ച വീഡിയൊ ആണ് അറസ്റ്റിനെ എതിര്‍ക്കുന്നവര്‍ക്ക് തിരിച്ചടിയായിരുന്നു. വളരെ ആവേശത്തോടെ മാവോയിസം സിന്ദാബാദ് എന്ന് താഹ വിളിക്കുന്നതാണ് വീഡിയൊയില്‍ ഉള്ളത്.  പോലിസ് കള്ളക്കേസെടുക്കുമെന്ന് പറഞ്ഞാല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കാന്‍ സിപിഎം നേതാക്കളായ പ്രതികള്‍ തയ്യാറാവുന്നതിലെ പൊരുത്തക്കേട് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് ബലമായി വിളിപ്പിക്കുമ്പോള്‍ പോലും ഇത്ര ആവേശമോ എന്നതാണ് ചിലരുടെ ചോദ്യം. ഇതിനു പിന്നാലെയാണു മാവോയിസം സംബന്ധിച്ച കൂടുതല്‍ ബാനറുകള്‍ താഹയുടെ വീട്ടില്‍ നിന്നു പിടിച്ചെടുക്കന്നതിന്റേയും ദൃശ്യങ്ങള്‍ ഇപ്പോള്‍ പോലീസ് പുറത്തുവിട്ടിരിക്കുന്നത്. 

പ്രതികളുടെ ലാപ് ടോപ് പരിശോധനയില്‍ ചില ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പോലിസ് നടത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത് പിന്‍വലിക്കില്ല എന്ന നിലപാടിലേക്ക് പോലീസ് എത്തിയതെന്നാണ് വിവരം. അറസ്റ്റിനെ ന്യായീകരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി രംഗത്തെത്തിയതും ഇതിന്റെ അടിസ്ഥാനത്തിലെന്നാണ് സൂചന. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നു മൂന്നാമന്‍ സജീവ മാവോയിസ്റ്റാണെന്ന വിവരമാണ് പോലീസ് നല്‍കുന്നത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.