Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 09:11 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം വൈദ്യുതി വിതരണ കമ്പനികളുമായുള്ള കരാറുകള്‍ കൃത്യമായി പാലിക്കാത്തതും മുന്‍കൂട്ടി വൈദ്യുതി കണ്ടെത്തുന്നതില്‍ ബോര്‍ഡിനുണ്ടായ വീഴ്ചയും. കാലവര്‍ഷം കനിയാത്തതിനെ തുടര്‍ന്ന് ഡാമുകളില്‍ വെള്ളമില്ല. ജലവൈദ്യുതി പദ്ധതികളിലെല്ലാം വെള്ളത്തിന്റെ അളവില്‍ കാര്യമായി കുറവുണ്ട്. മഴയുടെ ലഭ്യതയില്‍ കുറവ് വരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

കഴിഞ്ഞ വര്‍ഷം 44.221 ദശലക്ഷം യൂണിറ്റായിരുന്ന വൈദ്യുതി ഉല്‍പാദനം ഇപ്പോള്‍ വെറും 16.608 ദശലക്ഷം യൂണിറ്റായി കുത്തനെ ഇടിഞ്ഞു. വലിയ പദ്ധതികള്‍ക്കൊപ്പം തന്നെ ചെറിയ പദ്ധതികളിലും ഉല്‍പാദനം നാമമാത്രമായി. ഷോളയാര്‍, ഇടമലയാര്‍, കുണ്ടള പദ്ധതികളിലും സ്ഥിതി ഭയാനകമാണ്. മാട്ടുപ്പെട്ടിയില്‍ 10 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പത്തനംതിട്ടയിലെ ശബരിഗിരിയെ ആശ്രയിക്കുന്ന കക്കാട്, അള്ളുങ്കല്‍, കാരിക്കയം അടക്കമുള്ള പദ്ധതികളിലും ഉല്‍പാദനം ഏതാണ്ട് നിലച്ച മട്ടിലായി.

ചൂട് കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 88.64 ദശലക്ഷം യൂണിറ്റായി ഉയരുകയും ചെയ്തു. ഇതില്‍ 68.81 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങിക്കുന്നുണ്ട്. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയില്‍ തടസം നേരിട്ടാല്‍ സംസ്ഥാനം പൂര്‍ണമായും ഇരുട്ടിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. വൈദ്യുതി നിലയങ്ങളുമായി ദീര്‍ഘകാല കരാര്‍ നിലവില്‍ ഇല്ലാത്തതിനാല്‍ യൂണിറ്റിന് ചോദിക്കുന്ന പണം നല്‍കി വാങ്ങിക്കേണ്ട അവസ്ഥയിലാണ് കെഎസ്ഇബി. വൈദ്യുതി ക്ഷാമം നേരിടുമ്പോള്‍ കെഎസ്ഇബി റഗുലേറ്ററി കമ്മിഷനെ കുറ്റപ്പെടുത്തും. കമ്മീഷന്‍ കെഎസ്ഇബിയെയും.

വൈദ്യുതി പ്രതിസന്ധി ഏത് സമയത്തും ഉണ്ടാകാം. റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള താരിഫ് നിരക്കിനേക്കാള്‍ കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങണമെങ്കില്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി വേണം. കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മിഷനില്‍ അറിയിച്ച് ഫയല്‍ തിരികെ എത്തുമ്പോള്‍ കരാര്‍ ഉറപ്പിച്ച വൈദ്യുതി നിലയങ്ങള്‍ മറ്റേതെങ്കിലും സംസ്ഥാനത്തിന് വൈദ്യുതി വിറ്റിരിക്കും.

ഇതിനിടെ യൂണിറ്റിന് 2.95 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെകി വഴിയാണ് 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭ്യമാക്കുക. എന്നാല്‍ സംസ്ഥാനത്തിന് വേണ്ട സമയത്ത് വൈദ്യുതി ലഭിക്കണമെന്നില്ല. പ്രതിസന്ധി മറികടക്കാന്‍ ബാറ്ററി സ്റ്റോറേജ് സിസ്റ്റം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും ഇതിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tags: KSEBPower Crisisload sheddingKerala State Electricity BoardHydroelectric Project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Kerala

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

Kerala

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

പുതിയ വാര്‍ത്തകള്‍

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.