Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രണയപ്രവാഹം, വിയോഗത്തിലെ സല്യൂട്ട് ; സുഷമയ്‌ക്ക് കരുത്തും കാവലുമായി നിന്നു സ്വരാജ് കൗശല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2019, 10:48 am IST
in India

ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ജൂലൈ ആറിന് നാല്‍പ്പത്തിനാല് വര്‍ഷങ്ങളായി സ്വരാജ് കൗശല്‍ എന്ന പേര് സുഷമയ്‌ക്കൊപ്പം ചേര്‍ത്തുവച്ചിട്ട്. സുഹൃത്ത്, സഹപാഠി, സഹപ്രവര്‍ത്തകന്‍, ഭര്‍ത്താവ്. സ്വരാജ് എന്ന പേരിന് സുഷമ നല്‍കിയ നിര്‍വചനങ്ങള്‍ ഇവയൊക്കെയായിരുന്നു. ലോ കോളേജ് പഠനകാലത്താണ് സുഷമയുടെയും സ്വരാജിന്റെയും ആദ്യ കണ്ടുമുട്ടല്‍. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന രണ്ടുപേര്‍. ഒരാള്‍ ആര്‍എസ്എസ് വേരുകളുള്ള എബിവിപി പ്രവര്‍ത്തക. മറ്റേയാള്‍ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരന്‍. എന്നാല്‍, ഇതൊന്നും പ്രണയത്തിനോ ഒരുമിച്ചുള്ള ജീവിതത്തിനോ ഇരുവര്‍ക്കും  തടസ്സമായില്ല. അവിടന്നങ്ങോട്ട് സുഷമയുടെ സഹയാത്രികനായിരുന്നു സ്വരാജ്, എക്കാലവും. 

പഠനശേഷം ഒരുമിച്ചുള്ള അഭിഭാഷകവൃത്തി. അടിയന്തരാവസ്ഥ കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസ് കേസ് വാദിച്ച സംഘത്തിലും ഒരുമിച്ചു പ്രവര്‍ത്തിച്ചു. ഇതിനിടെ അടിയന്തരാവസ്ഥക്കാലത്തെ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടു നില്‍ക്കെ 1975 ജൂലൈ 13ന് വിവാഹം. 

യാഥാസ്ഥിതിക ഹരിയാന കുടുംബത്തിലെ അംഗമായ സുഷമയ്‌ക്ക് സ്വരാജുമായൊരു ജീവിതം ആരംഭിക്കുക അത്ര എളുപ്പമായിരുന്നില്ല. ഏറെ പ്രതിസന്ധികള്‍ നേരിട്ടെങ്കിലും അവര്‍ ഒന്നിച്ചു. സ്വരാജ് എന്ന പേര് തന്റെ പേരിനോട് സുഷമ ചേര്‍ത്ത് വച്ചു.

ഇതിനിടെ രാഷ്‌ട്രീയ ജീവിതത്തില്‍ ഏതൊരു വനിതയ്‌ക്കും എത്തിപ്പെടാന്‍ എളുപ്പമല്ലാത്ത തലത്തിലേക്ക് സുഷമ വളര്‍ന്നു. അവര്‍ക്ക് ഒരു കുഞ്ഞും പിറന്നു മകള്‍ ബാംസുരി സ്വരാജ്. അവളും അഭിഭാഷകയായി.

കഴിഞ്ഞ മോദി സര്‍ക്കാര്‍ കാലത്ത് വിദേശമന്ത്രിയായിരിക്കെ ലോകത്തെവിടെയും അകപ്പെട്ട ഇന്ത്യന്‍ മക്കളുടെ കണ്ണീരൊപ്പാന്‍ ഓടിനടക്കുകയായിരുന്നു ആ അമ്മ. അന്ന് വിദേശകാര്യ മന്ത്രിയുടെ വിലപ്പെട്ട സമയം ഭര്‍ത്താവിനും കുടുംബത്തിനും നീക്കിവയ്‌ക്കുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍ പോലും കര്‍മനിരതയായ സുഷമയ്‌ക്ക് കഴിഞ്ഞിരുന്നില്ല.

ഒടുവില്‍ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ച സുഷമയ്‌ക്ക് നന്ദിയറിയിച്ചു കൊണ്ടുള്ള സ്വരാജ് കൗശലിന്റെ സന്ദേശം ഇന്റര്‍നെറ്റില്‍ വലിയ തരംഗമായിരുന്നു. 

”മേഡം, ഇത്രകാലം ഞാന്‍ നിനക്കു പിറകേ ഓടുകയായിരുന്നു. ഇനിയങ്ങോട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന തീരുമാനത്തിന് നിനക്കെന്റെ നന്ദി. ഒരിക്കല്‍ മില്‍ഖാ സിങ് പോലും ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

എന്നാല്‍, രാഷ്‌ട്രീയത്തിലെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ചെലവഴിക്കാന്‍ സുഷമ എത്തിയപ്പോഴേക്കും കാലം അവര്‍ക്കായി കാത്തുവച്ച സമയം അവസാനിച്ചിരുന്നു. 

സുഷമ എന്നന്നേക്കുമായി വിടവാങ്ങി. എന്നാല്‍, സുഷമ എന്ന പേരിനൊപ്പം സ്വരാജ് ചേര്‍ന്നാലേ പൂര്‍ണതയുള്ളൂ… സുഷമ സ്വരാജ് എന്ന പേരില്‍ ആ പ്രണയവും ജീവിക്കും എന്നെന്നും…നാഗാലാന്‍ഡ് കലാപ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ മധ്യസ്ഥന്‍, ഗവര്‍ണര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് സ്വരാജ് കൗശല്‍. രാഷ്‌ട്രീയ രംഗത്തോ ഭരണ രംഗത്തോ കൂടുതല്‍ ഉയരങ്ങളില്‍ എത്താമായിരുന്നു സ്വരാജിന്. പക്ഷേ, സുഷമയുടെ മുന്നേറ്റത്തിലും ഉയര്‍ച്ചയിലും തിരക്കിലും കരുതലോടെ കാവല്‍ നില്‍ക്കാനാണ് സ്വരാജ് തീരുമാനിച്ചത്. നിയമപഠന കാലത്തെ പ്രണയം മുതല്‍ വിയോഗം വരെ സുഷമയ്‌ക്കൊപ്പം നിന്നു സ്വരാജ്. ഇന്നലെ ഭാര്യയെ ദേശീയ പതാക പുതപ്പിക്കുമ്പോള്‍ മകള്‍ ബാംസുരിക്കൊപ്പം സല്യൂട്ട് നല്‍കും വരെ തുടര്‍ന്നു ആ യാത്ര…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

Entertainment

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

പുതിയ വാര്‍ത്തകള്‍

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.