Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്താരാഷ്‌ട്ര നീതിന്യായ കോടതില്‍ ഇന്ത്യക്ക് വിജയം; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 06:47 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വിധി.  വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക്ക് സൈനിക കോടതി വിധി പുന:പരിശോധിക്കണമെന്ന് അന്താരാഷ്‌ട്ര കോടതിയുടെ വിധിയില്‍ പറയുന്നു. 

നാവികസേനയില്‍ നിന്ന് വിരമിച്ച 49 കരനായ കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ച് മൂന്നിനാണ് ഇറാന്‍ പാക് അതിര്‍ത്തിക്കടുത്തു നിന്ന് ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍ അറസ്റ്റു ചെയ്തത്. പാക-അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത് ബലൂചിസ്ഥാനിലെ ചമനില്‍ വച്ചാണ് അറസ്റ്റു ചെയ്തതെന്നാണ് പാക് വാദം. ഇറാനില്‍ നിന്ന് ജാദവിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ ബിസിനസ് നടത്തിവരികയായിരുന്നു ജാദവ്.

തുടര്‍ന്ന് പാക് സൈനിക കോടതി ജാദവിനെ കോര്‍ട്ട് മാര്‍ഷലിന് വിേധയനാക്കി. 2017 ഏപ്രിലില്‍ വധശിക്ഷയ്‌ക്ക് വിധിച്ചു. ചാരവൃത്തി നടത്തിയെന്ന് ജാദവ് കുറ്റസമ്മതം നടത്തിയെന്നാണ് പാക് വാദം. നിയമ ബിരുദം പോലുമില്ലാത്ത കരസേനാ ഉദ്യോഗസ്ഥര്‍ ജഡ്ജിമാരായ കോടതിയായ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷലാണ് വിചാരണ നടത്തിയതും വധശിക്ഷ വിധിച്ചതും. കോടതി വിധിയെ ശക്തമായി അപലപിച്ച ഇന്ത്യ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.

പാക പട്ടാളക്കോടതി വധശിക്ഷ വിധിച്ച ശേഷം ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാണാന്‍ പോലും ജാദവിനെ അനുവദിച്ചിട്ടില്ല. ഇതുവഴി വിയന്ന കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല വിചാരണക്കാലത്ത് കുല്‍ഭൂഷണിന് മതിയായ നിയമസഹായവും ലഭിച്ചില്ല. അദ്ദേഹം ചാരനാണെന്ന പാക് വാദവും ഇന്ത്യ തള്ളി. ഏകപക്ഷീയമായ വിചാരണയും നയതന്ത്ര പ്രതിനിധിയെ കാണാന്‍ പോലും അനുവദിച്ചില്ലെന്നതും വിവരിച്ചാണ് ഇന്ത്യ 2017 മെയ് എട്ടിന് അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഏതു നിമിഷം വേണമെങ്കിലും കുല്‍ഭൂഷണെ പാക്കിസ്ഥാന്‍ കൊല്ലാമെന്നും ഹര്‍ജിയില്‍ ഇന്ത്യ പറഞ്ഞു. ഇന്ത്യയുടെ ഹര്‍ജി സ്വീകരിച്ച കോടതി 2017 മെയ് 18ന് പാക് കോടതിയുടെ വധശിക്ഷ സ്‌റ്റേ ചെയ്തു. കേസില്‍ അന്തിമ തീരുമാനം വരുംവരെ കുല്‍ഭൂഷണിനെ വധിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ രണ്ടു വാദങ്ങളാണ് ഉന്നയിച്ചത്. ഒന്ന് കുല്‍ഭൂഷണെ കാണാന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കാത്തതു വഴി പാക്കിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചു. രണ്ട് നിയമ നടപടികളിലെ അപാകത. കുപ്രശസ്തമായ പാക് പട്ടാള കോടതിയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത ഹരീഷ് സാല്‍വെ വധശിക്ഷ റദ്ദാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.  ജാദവ് ചാരനാണെന്നതിന് ധാരാളം തെളിവുണ്ടെന്നായിരുന്നു പാക് വാദം. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ ബലൂചിസ്ഥാനിലേക്കയച്ച ചാരനാണെന്നും പാക്കിസ്ഥാന്‍ വാദിച്ചു. ജാദവ് അവിടെ ഭീകരത വളര്‍ത്തിയെന്നും ചാവേറുകളെ ഉണ്ടാക്കിയെന്നും കൂട്ടക്കൊലകള്‍  സംഘടിപ്പിച്ചെന്നും ആള്‍ക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ബലൂചിസ്ഥാനില്‍ അസ്ഥിരത വളര്‍ത്തിയെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

പുതിയ വാര്‍ത്തകള്‍

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.