Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിനു വേണ്ടി പാക്കിസ്ഥാന്‍ തീവ്രവാദികളും ഖലീഫ വാദികളായ ഭീകരരും തമ്മിലടി; പരസ്പരം കൊന്നുതീര്‍ന്ന് ഭീകരര്‍; ഇന്ത്യന്‍ സൈന്യത്തിന് കാര്യങ്ങള്‍ എളുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 04:40 pm IST
in India

ശ്രീനഗര്‍: ഒരിടവേളയ്‌ക്കു ശേഷം കശ്മീരില്‍ ഭീകരസംഘടനകള്‍ തമ്മിലുള്ള പോര് ശക്തമാകുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടനകളും കശ്മീരിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളുമാണ് ഇതില്‍ പ്രധാനം. പ്രാദേശിക തീവ്രവാദ സംഘടനകള്‍ പ്രധാനമായും ഖലീഫ വാദികളാണ്. ഇവര്‍ കശ്മീരിനെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍, പാക് ഭീകരര്‍ക്ക് കശ്മീരിനേക്കാള്‍ താത്പര്യം ഇസ്ലാമിക ജിഹാദ് ആണ്. കഴിഞ്ഞ മാസമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആന്‍ഡ് കാശ്മീര്‍ (ഐഎസ്‌ജെകെ) എന്ന ഭീകര സംഘടനയിലെ തീവ്രവാദിയെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ വധിച്ചത്. ഇതിനു തിരിച്ചടിയെന്നോണം ഹിസ്ബുള്‍ തീവ്രവാദിയെ പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളും വധിച്ചു. കശ്മീരിന്റെ കാര്യത്തില്‍ പാക് തീവ്രവാദികള്‍ ഒറ്റുകാരാണെന്നാണു ഐഎസ്‌ജെകെ നിലപാട്. കശ്മീരില്‍ ഭീകര ഗ്രൂപ്പുകള്‍ തമ്മിലടി അതി രൂക്ഷമായതോടെയാണു അല്‍ ക്വയ്ദ തലവന്‍ അയ്‌മാന്‍ സവാഹിരി കശ്മിരീനു വേണ്ടി ഒന്നിക്കണമെന്ന സന്ദേശവുമായി വിഡിയോ പുറത്തിറക്കിയത്. പാക് തീവ്രവാദികളുടെ ജിഹാദ് ഖലീഫ വാദികള്‍ക്കു കൂടി വേണ്ടിയാണെന്ന ഒത്തുതീര്‍പ്പ് സ്വരമായിരുന്നു സവാഹിരിക്ക്. 

തൊണ്ണൂറുകളില്‍ ഹിസ്ബുള്‍ തീവ്രവാദികള്‍ ഒറ്റിക്കൊടുത്തതിനാല്‍ നൂറു കണക്കിന് ജമ്മു ആന്‍ഡ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ആ സ്ഥാനത്ത് ഇപ്പോള്‍ ഐഎസുമായും അല്‍ ക്വയ്ദയുമായും ബന്ധമുള്ള പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളാണ് ഹിസ്ബുളിന്റെ അടക്കം പാക് തീവ്രവാദ സംഘടനകളുടെ ശത്രുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കി. 

2014 മധ്യത്തോടെയാണു ഈ ഭീകര ഗ്രൂപ്പുകള്‍ തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. മുഖം മറച്ച് ഐഎസ് പതാകകളും ഖലീഫ അനുകൂല മുദ്രാവാദ്യങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാരായ തീവ്രവാദികള്‍ തെരുവിലിറങ്ങിയിരുന്നു. തൊട്ടുപിന്നാലെ ഐഎസ് നടത്തിയ സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ ഈ ചെറുപ്പക്കാര്‍ ആകൃഷ്ടരായി. എന്നാല്‍, പാക് തീവ്രവാദ സംഘടന ഹിസ്ബുളിലെ ചൊടിപ്പിച്ചത് അവരുടെ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയുടെ കാലുമാറ്റമാണ്. അതുവരെ ജിഹാദിനു വേണ്ടി നിലപാടെടുത്ത തീവ്രവാദിയായിരുന്ന വാനി വളരെപ്പെട്ടന്ന് സോഷ്യല്‍ മീഡിയ ഇടപെടലില്‍ സജീവമാകുകയും ഖലീഫ വാദത്തെ പ്രോത്സാഹിപ്പിക്കുകയും ആയിരുന്നു. വാനിയെ 2016 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ച ശേഷം പാക് തീവ്രവാദികളില്‍ പലരും കശ്മീരിലെ അല്‍-ക്വയ്ദ, ഐഎസ് അനുകൂല സംഘടനകളിലേക്ക് കാലുമാറി. കശ്മീരില്‍ തീവ്രവാദികള്‍ പാക്കിസ്ഥാന്റെ പച്ചക്കൊടിയുമായാണു മാര്‍ച്ച് ചെയ്തിരുന്നതെങ്കില്‍ അതു ഇപ്പോള്‍ ഐഎസിന്റെ കറുത്ത കൊടിയിലേക്ക് മാറി. തീവ്രവാദികളുടെ മരണത്തിനു ശേഷമുള്ള ചടങ്ങുകളിലും കറുത്ത കൊടികളുടെ ആധിക്യമായിരുന്നു. ഇതോടെ പാക് തീവ്രവാദ സംഘടനകളുടെ വൈരാഗ്യമേറി. ഈ ഗ്രൂപ്പുകളുടെ തമ്മിലടി മൂത്തതോടെ ഇന്ത്യന്‍ സൈന്യത്തിനു കാര്യങ്ങള്‍ എളുപ്പമായി. പരസ്പരം ഒറ്റുന്നതിന്റെ ഭാഗമായി ഭീകരരെ സംബന്ധിച്ച വിവരങ്ങള്‍ സൈന്യത്തിനു യഥേഷ്ടം ലഭിച്ചു തുടങ്ങി. കൂടാതെ, പരസ്പരം തീവ്രവാദികള്‍ വധിക്കുന്നതും പതിവായി മാറിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

പുതിയ വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.