Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിനു വേണ്ടി പാക്കിസ്ഥാന്‍ തീവ്രവാദികളും ഖലീഫ വാദികളായ ഭീകരരും തമ്മിലടി; പരസ്പരം കൊന്നുതീര്‍ന്ന് ഭീകരര്‍; ഇന്ത്യന്‍ സൈന്യത്തിന് കാര്യങ്ങള്‍ എളുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 04:40 pm IST
in India

ശ്രീനഗര്‍: ഒരിടവേളയ്‌ക്കു ശേഷം കശ്മീരില്‍ ഭീകരസംഘടനകള്‍ തമ്മിലുള്ള പോര് ശക്തമാകുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടനകളും കശ്മീരിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളുമാണ് ഇതില്‍ പ്രധാനം. പ്രാദേശിക തീവ്രവാദ സംഘടനകള്‍ പ്രധാനമായും ഖലീഫ വാദികളാണ്. ഇവര്‍ കശ്മീരിനെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍, പാക് ഭീകരര്‍ക്ക് കശ്മീരിനേക്കാള്‍ താത്പര്യം ഇസ്ലാമിക ജിഹാദ് ആണ്. കഴിഞ്ഞ മാസമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആന്‍ഡ് കാശ്മീര്‍ (ഐഎസ്‌ജെകെ) എന്ന ഭീകര സംഘടനയിലെ തീവ്രവാദിയെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ വധിച്ചത്. ഇതിനു തിരിച്ചടിയെന്നോണം ഹിസ്ബുള്‍ തീവ്രവാദിയെ പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളും വധിച്ചു. കശ്മീരിന്റെ കാര്യത്തില്‍ പാക് തീവ്രവാദികള്‍ ഒറ്റുകാരാണെന്നാണു ഐഎസ്‌ജെകെ നിലപാട്. കശ്മീരില്‍ ഭീകര ഗ്രൂപ്പുകള്‍ തമ്മിലടി അതി രൂക്ഷമായതോടെയാണു അല്‍ ക്വയ്ദ തലവന്‍ അയ്‌മാന്‍ സവാഹിരി കശ്മിരീനു വേണ്ടി ഒന്നിക്കണമെന്ന സന്ദേശവുമായി വിഡിയോ പുറത്തിറക്കിയത്. പാക് തീവ്രവാദികളുടെ ജിഹാദ് ഖലീഫ വാദികള്‍ക്കു കൂടി വേണ്ടിയാണെന്ന ഒത്തുതീര്‍പ്പ് സ്വരമായിരുന്നു സവാഹിരിക്ക്. 

തൊണ്ണൂറുകളില്‍ ഹിസ്ബുള്‍ തീവ്രവാദികള്‍ ഒറ്റിക്കൊടുത്തതിനാല്‍ നൂറു കണക്കിന് ജമ്മു ആന്‍ഡ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ആ സ്ഥാനത്ത് ഇപ്പോള്‍ ഐഎസുമായും അല്‍ ക്വയ്ദയുമായും ബന്ധമുള്ള പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളാണ് ഹിസ്ബുളിന്റെ അടക്കം പാക് തീവ്രവാദ സംഘടനകളുടെ ശത്രുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കി. 

2014 മധ്യത്തോടെയാണു ഈ ഭീകര ഗ്രൂപ്പുകള്‍ തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. മുഖം മറച്ച് ഐഎസ് പതാകകളും ഖലീഫ അനുകൂല മുദ്രാവാദ്യങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാരായ തീവ്രവാദികള്‍ തെരുവിലിറങ്ങിയിരുന്നു. തൊട്ടുപിന്നാലെ ഐഎസ് നടത്തിയ സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ ഈ ചെറുപ്പക്കാര്‍ ആകൃഷ്ടരായി. എന്നാല്‍, പാക് തീവ്രവാദ സംഘടന ഹിസ്ബുളിലെ ചൊടിപ്പിച്ചത് അവരുടെ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയുടെ കാലുമാറ്റമാണ്. അതുവരെ ജിഹാദിനു വേണ്ടി നിലപാടെടുത്ത തീവ്രവാദിയായിരുന്ന വാനി വളരെപ്പെട്ടന്ന് സോഷ്യല്‍ മീഡിയ ഇടപെടലില്‍ സജീവമാകുകയും ഖലീഫ വാദത്തെ പ്രോത്സാഹിപ്പിക്കുകയും ആയിരുന്നു. വാനിയെ 2016 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ച ശേഷം പാക് തീവ്രവാദികളില്‍ പലരും കശ്മീരിലെ അല്‍-ക്വയ്ദ, ഐഎസ് അനുകൂല സംഘടനകളിലേക്ക് കാലുമാറി. കശ്മീരില്‍ തീവ്രവാദികള്‍ പാക്കിസ്ഥാന്റെ പച്ചക്കൊടിയുമായാണു മാര്‍ച്ച് ചെയ്തിരുന്നതെങ്കില്‍ അതു ഇപ്പോള്‍ ഐഎസിന്റെ കറുത്ത കൊടിയിലേക്ക് മാറി. തീവ്രവാദികളുടെ മരണത്തിനു ശേഷമുള്ള ചടങ്ങുകളിലും കറുത്ത കൊടികളുടെ ആധിക്യമായിരുന്നു. ഇതോടെ പാക് തീവ്രവാദ സംഘടനകളുടെ വൈരാഗ്യമേറി. ഈ ഗ്രൂപ്പുകളുടെ തമ്മിലടി മൂത്തതോടെ ഇന്ത്യന്‍ സൈന്യത്തിനു കാര്യങ്ങള്‍ എളുപ്പമായി. പരസ്പരം ഒറ്റുന്നതിന്റെ ഭാഗമായി ഭീകരരെ സംബന്ധിച്ച വിവരങ്ങള്‍ സൈന്യത്തിനു യഥേഷ്ടം ലഭിച്ചു തുടങ്ങി. കൂടാതെ, പരസ്പരം തീവ്രവാദികള്‍ വധിക്കുന്നതും പതിവായി മാറിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

പുതിയ വാര്‍ത്തകള്‍

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.