Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരാണ്ട്; പിരിച്ചത് നാലില്‍മൂന്നും പാര്‍ട്ടിക്ക്; പ്രതികളെ പിടിക്കാത്തതിനും ന്യായീകരണം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 1, 2019, 05:03 pm IST
in Kerala

ആലപ്പുഴ: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സ്വരൂപിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയും പ്രതികളെ പിടിക്കാത്തതിന് ന്യായീകരണവുമായി മന്ത്രി തോമസ് ഐസക്ക്. 3.43 കോടി രൂപ സിപിഎമ്മും, 33 ലക്ഷം എസ്എഫ്‌ഐയും പിരിച്ചു. എന്നാല്‍, അഭിമന്യുവിന്റെ കുടുംബത്തിനായി ആകെ ചെലവഴിച്ചത് 72 ലക്ഷം മാത്രം. ബാക്കി തുക അഭിമന്യുവിന്റെ പേരില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പേരില്‍ സിപിഎമ്മിന് സ്വന്തം. 

മതഭീകരരുടെ കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിയായ പത്തൊമ്പതുകാരന്റെ കുടുംബത്തെ സഹായിക്കാന്‍ പൊതുസമൂഹം നല്‍കിയ പണം പാര്‍ട്ടി എങ്ങിനെയാണ് സ്വന്തമാക്കുന്നതെന്നതിന്റെ നേര്‍സാക്ഷ്യമാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ കൂടി 2,39,74,887 രൂപയുമാണ് ലഭിച്ചത്. എസ്എഫ്‌ഐ സമാഹരിച്ചത് 33 ലക്ഷം രൂപയാണ്. ഇതില്‍ നിന്ന് 12,50,000 രൂപ ചെലവിട്ട് സ്ഥലം വാങ്ങി, 24,45,750 രൂപ ചെലവിട്ട് വീടു പണിതു. സഹോദരിയുടെ വിവാഹാവശ്യത്തിന് 10 ലക്ഷം രൂപ നല്‍കി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ 25 ലക്ഷം ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിച്ചു. 

ബാക്കി 2.71 കോടിയോളം രൂപ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ചെലവഴിക്കുമെന്നാണ് ഐസക്ക് അവകാശപ്പെടുന്നത്. എറണാകുളത്ത് അഭിമന്യുവിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കും, അതിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ബാക്കി പണം ആ ട്രസ്റ്റിന്റെ പേരില്‍ നിക്ഷേപിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് എന്‍ഡോവ്‌മെന്റ് നല്‍കും തുടങ്ങിയവയാണ് പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍. 

രക്തസാക്ഷികളുടെ പേരില്‍ പണം പിരിച്ച് പാര്‍ട്ടി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുകയെന്ന പതിവ് രീതിയാണ് സിപിഎം അഭിമന്യുവിന്റെ കാര്യത്തിലും സ്വീകരിച്ചതെന്നാണ് ആക്ഷേപം. 

അഭിമന്യുവിനെ കുത്തിയ രണ്ടു പ്രധാന പ്രതികളെ പിടികൂടാത്തതിനും ഐസക്കിന് ന്യായീകരണമുണ്ട്. രാജ്യത്തിനകത്തും പുറത്തും വേരുകളുള്ള ഒരു ഭീകരസംഘം ഈ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമാണ് എന്നിങ്ങനെയും അവകാശവാദങ്ങള്‍ നീളുന്നു.  നാളെ ഈ കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കും. ആകെ 16 പ്രതികളുണ്ട്. അവരില്‍ 14 പേരെയാണ് അറസ്റ്റു ചെയ്തത്. 

 കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് രാത്രിയാണ് ക്യാമ്പസ് ഫ്രണ്ടുകാര്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പണം ചെലവഴിച്ച കണക്കുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഐസക്ക് രംഗത്തെത്തിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.