Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള കോണ്‍ഗ്രസ്: പദവികള്‍ കൈപ്പിടിയിലാക്കാന്‍ കരുനീക്കം

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
May 19, 2019, 08:51 am IST
in Kerala

കോട്ടയം: കേരള കോണ്‍ഗ്രസ് നേതൃനിരയില്‍ ആഭ്യന്തര കലാപം രൂക്ഷം. പദവികള്‍ നിലനിര്‍ത്താനും കൈയടക്കാനുമുള്ള കരുനീക്കങ്ങള്‍ ശക്തം. കെ.എം. മാണിയുടെ മരണത്തോടെ ഒഴിവുവന്ന ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പദവികളും, ഉപതെരഞ്ഞെടുപ്പുള്ള പാലാ സീറ്റുമാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്.

താത്കാലികമായി കൈവശം വന്ന ചെയര്‍മാന്‍ പദവി ഉപയോഗപ്പെടുത്തി പാര്‍ട്ടിയെ വരുതിയിലാക്കാന്‍ പി.ജെ. ജോസഫ് തന്ത്രപരമായി നീക്കമാരംഭിച്ചു. സംഘടനാച്ചുമതലയുള്ള ജോയ് ഏബ്രഹാമിനെ മുന്‍നിര്‍ത്തിയാണ് ജോസഫ് കരുക്കള്‍ നീക്കുന്നത്. ഇതിനെതിരെ വൈസ് ചെയര്‍മാനും കെ.എം. മാണിയുടെ മകനുമായ ജോസ് കെ. മാണിയുടെ നീക്കങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പൂര്‍ണമനസോടെയുള്ള പിന്തുണ ലഭിക്കുന്നുമില്ല.

കെ.എം. മാണിയുടെ മരണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ  സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും കീറാമുട്ടിയാകും. സ്ഥാനാര്‍ത്ഥി കുപ്പായമണിഞ്ഞ് നില്‍ക്കുന്നവര്‍ രണ്ട് വിഭാഗങ്ങളിലുമുണ്ട്. ഏകകണ്‌ഠേനയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും നടക്കാനിടയില്ല. ജോസ് കെ. മാണിയുടെ അപ്രമാദിത്വത്തെ അനുകൂലിക്കാത്ത നല്ലൊരു വിഭാഗം മാണി അനുയായികള്‍ക്ക് പുറമേ യൂത്ത് ഫ്രണ്ട് നേതൃനിരയും  രഹസ്യമായി ജോസഫിന് പിന്തുണ നല്‍കുന്നു. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറും മുതിര്‍ന്ന നേതാവുമായ സി.എഫ്. തോമസ് ഉള്‍പ്പടെയുള്ളവരുടെ പിന്തുണയും ജോസഫിന് തന്നെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ.എം. മാണി ആഗ്രഹിച്ചിട്ടു കൂടി ജോസഫിന് കോട്ടയത്ത് സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ പിടിവാശി പ്രകടിപ്പിച്ചതാണ് നേതൃനിരയില്‍ ഒരു വിഭാഗത്തിന്റെ അപ്രീതിക്ക് ജോസ് കെ. മാണി ഇരയാകാന്‍ കാരണം.

വര്‍ക്കിങ് ചെയര്‍മാനായ പി.ജെ. ജോസഫ് പാര്‍ട്ടിയുടെ താത്കാലിക ചെയര്‍മാനായത് കെ.എം. മാണിയുടെ പിന്‍ഗാമിയായി പാര്‍ട്ടിയുടെ അമരത്തേക്ക് വരാനുള്ള ജോസ് കെ. മാണിയുടെ മോഹങ്ങള്‍ക്കു മേലാണ് കരിനിഴല്‍ വീഴ്‌ത്തിയത്. ജോസഫിന്റെ പക്കല്‍ താത്ക്കാലികമായി പോലും ചെയര്‍മാന്‍ പദവി കിട്ടാതിരിക്കുന്നതിന് ജോസ് കെ. മാണി ചില കരുനീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, മുതിര്‍ന്ന നേതാവ് സി.എഫ്. തോമസിന്റെ പിന്തുണ പോലും ഇക്കാര്യത്തില്‍ മാണിയുടെ മകന് ലഭിച്ചില്ല. 

ജില്ലാ പ്രസിഡന്റുമാരില്‍ കെ.എം. മാണിയെ തുണച്ചവരില്‍ ഒന്‍പതു പേരെ മുന്‍നിര്‍ത്തി ജോസ് കെ. മാണി നടത്തിയ നീക്കവും പാളി. ഇനി മാണി വിഭാഗത്തിന് മുന്‍തൂക്കമുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഒപ്പുശേഖരണം നടത്തി യോഗം വിളിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ചെയര്‍മാനെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കണമെന്ന നിലപാടാണ് ജോസ് കെ. മാണിക്കുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

News

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

India

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.