Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. കൃഷ്ണപിള്ള സ്മാരകം: കോണ്‍ഗ്രസുകാര്‍ കൂറുമാറി; മൊഴിയില്‍ ഉറച്ച് ചെല്ലിക്കണ്ടം കുടുംബാംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2019, 03:18 am IST
in Kerala

ആലപ്പുഴ: സിപിഎമ്മുകാര്‍ പ്രതികളായ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിന്റെ വിചാരണയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറിയത് വിവാദമാകുന്നു. രണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ ഇതുവരെ അഞ്ചുസാക്ഷികളാണ്  കൂറുമാറിയത്. കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറിയെങ്കിലും കൃഷ്ണപിള്ള സ്മാരകവും ഭൂമിയും വിട്ടുനല്‍കിയ കുടുംബാംഗങ്ങള്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കി.

ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എ. ബദറുദ്ദീന്‍ മുമ്പാകെയാണ് വിചാരണ നടക്കുന്നത്. മുഹമ്മ സ്വദേശികളും ഒന്ന് മുതല്‍ മൂന്ന് വരെ സാക്ഷികളുമായ സന്ദീപ്, അജയ്, അഖില്‍ എന്നിവരാണ് ആദ്യ ദിനത്തില്‍ കൂറുമാറിയത്. ഇവര്‍ മുഹമ്മ കായിപ്പുറത്ത് ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്ത കേസിലെ പ്രതികളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 

2013 ഒക്ടോബര്‍ 31 പുലര്‍ച്ചെ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിന് തൊട്ടുമുന്‍പാണ് ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്തത്. ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്ത സംഭവത്തില്‍ പരാതിക്കാരായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അനൂര്‍ സോമന്‍, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിനോദ് എന്നിവര്‍ കുറുമാറിയതാണ് വിവാദമായത്. 

ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ സിപിഎം പ്രദേശിക നേതാക്കളായ സന്ദീപ്, അജയ്, അഖില്‍ എന്നിവരാണെന്ന് വിനോദ് മുഹമ്മ പോലീസില്‍ ആദ്യം പരാതി നല്‍കുകയും പിന്നീട് മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സാക്ഷി വിസ്താരത്തില്‍ ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്തത് ആരാണെന്ന് കണ്ടില്ലെന്നാണ് അനൂറും വിനോദും കോടതിയില്‍ പറഞ്ഞത്. 

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ലതീഷ് ബി.ചന്ദ്രന്‍, മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. സാബു, സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപുമോന്‍, രാജേഷ്, പ്രമോദ് എന്നിവരാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികള്‍.  

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളായ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ തീ അണയ്‌ക്കാന്‍ സഹകരിച്ചില്ലെന്ന് ചെല്ലിക്കണ്ടം കുടുംബാംഗങ്ങള്‍ സാക്ഷി മൊഴി നല്‍കി.  ജയന്‍, ഇയാളുടെ അമ്മ പുഷ്പവല്ലി, തിലകന്‍, ബീന എന്നിവരാണ്  മൊഴി നല്‍കിയത്. ചെല്ലിക്കണ്ടം രാഘവന്റെ 23 സെന്റ് സ്ഥലവും പി.കൃഷ്ണപിള്ള ഒളിവില്‍ താമസിച്ചിരുന്നതുമായ വീട് പാര്‍ട്ടിക്കു വിട്ടുനല്‍കിയതിന്റെ വിവരങ്ങള്‍ രാഘവന്റെ ഭാര്യ പുഷ്പവല്ലിയും മകന്‍ ജയനും കോടതിയെ അറിയിച്ചു. കൃഷ്ണപിള്ള സ്മാരകത്തില്‍ തീപ്പിടിച്ച വിവരം  രണ്ടാം പ്രതി സാബുവാണ് തങ്ങളോടു പറഞ്ഞതെന്ന് അവര്‍ മൊഴി നല്‍കി. 

രാഘവന്റെ സഹോദരന്റെ  മകനും 12-ാം സാക്ഷിയുമായ തിലകനെ വിവരം അറിയിച്ചത് മൂന്നാം പ്രതി ദീപുമോനാണ്. കേസില്‍ ഉള്‍പ്പെട്ട പ്രതികളായ സിപിഎം നേതാക്കള്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുകയായിരുന്നു. പ്രതികള്‍ ആരും തീ അണയ്‌ക്കുന്നതിന് സഹകരിച്ചില്ലെന്നും തിലകനും ബീനയും മൊഴി നല്‍കി. കേസില്‍ 79 സാക്ഷികളാണുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.