Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യാ…. അയ്യനെ കൊഞ്ചം പാക്കട്ടയ്യാ….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2018, 07:30 am IST
in Kerala

ശബരിമല: ”അയ്യാ…..ദയവ് സെയ്ത് കൊഞ്ചം അയ്യപ്പനെ പാക്കട്ടയ്യാ… പ്രസാദം വാങ്ങട്ടയ്യാ….” കഴിഞ്ഞ ദിവസം സോപാനത്ത് ഇരുമുടിക്കെട്ടുമായി എത്തിയ വയോധികന്റെ കരച്ചിലാണ്. അയ്യപ്പനെ കാണാനോ, പ്രസാദം വാങ്ങാനോ പോലും അനുവദിക്കാതെ സോപാനത്തിന് മുന്നില്‍ നിന്ന് ആ ഭക്തനെ ദേവസ്വം ജീവനക്കാര്‍ വലിച്ചുമാറ്റി. കരഞ്ഞുകൊണ്ടാണ് ആ വയോധികന്‍ സന്നിധാനത്തുനിന്ന് മടങ്ങിയത്. ഇത് ഒരാളുടെയല്ല, സോപാനത്തിന് മുന്നിലെത്തുന്ന സാധാരണക്കാരായ ഭക്തരുടെ എല്ലാം അനുഭവമാണ്. അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തരോട് ഗുണ്ടകളെപ്പോലെയാണ് ദേവസ്വം ജീവനക്കാരും പോലീസും പെരുമാറുന്നത്.

അയ്യപ്പദര്‍ശനത്തിനും ഒരു നുള്ള് പ്രസാദത്തിനുമായി അയ്യപ്പഭക്തര്‍ക്ക് ശബരീശസന്നിധിയില്‍ സഹിക്കേണ്ടിവരുന്നത് കൊടിയ പീഡനമാണ്. ഡ്യൂട്ടിയിലുള്ള ചില ദേവസ്വം ജീവനക്കാരും പോലീസുമാണ് ഭക്തര്‍ക്ക് നേരെ ക്രൂരമായ ബലപ്രയോഗം നടത്തുന്നത്. 

വ്രതം നോറ്റ് മലചവിട്ടി വരുന്ന ഭക്തരെ ദര്‍ശനത്തിന് പോലും അനുവദിക്കാതെ അടിച്ചും കുത്തിനുപിടിച്ചും പിടിച്ചുവലിച്ചും പുറത്തേക്ക് തള്ളും. കന്നി അയ്യപ്പന്മാര്‍ക്കും കുഞ്ഞുമാളികപ്പുറങ്ങള്‍ക്കും വലിയ മാളികപ്പുറങ്ങള്‍ക്കു പോലും അയ്യനെ ഒരുനോക്കുകാണാന്‍ അവസരം നല്‍കുന്നില്ല. തിരക്ക് അനുഭപ്പെടാത്ത സമയത്തുപോലും ഭക്തരെ ദര്‍ശനത്തിന് അനുവദിക്കാത്ത വിധം പിടിച്ച് വലിച്ച് മാറ്റും. 

ഇതര സംസ്ഥാന തീര്‍ഥാടകരാണ് ഇത്തരം കൈയേറ്റങ്ങള്‍ക്ക് വിധേയരാകുന്നവരില്‍ അധികവും. സോപാനത്തിന് വടക്ക് വശത്ത് വിഐപി ദര്‍ശന ഭാഗത്ത് ക്യൂ നിന്നാല്‍ സോപാനത്തിന് മുന്നില്‍ എത്തി പ്രാര്‍ഥിക്കാം. സോപാനത്തിനുള്ളില്‍ നിന്ന് പ്രസാദവും ലഭിക്കും. ഇതിനായി നിരവധി ഭക്തരാണ് മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നത്.  ഇവരോട് വളരെ ക്രൂരമായാണ് ദേവസ്വം ജീവനക്കാര്‍ പെരുമാറുന്നത്. അതേസമയം, ദേവസ്വം ജീവനക്കാരുടെ അടുപ്പക്കാര്‍ വന്നാല്‍ എത്രസമയം വേണമെങ്കിലും നിന്നു പ്രാര്‍ഥിക്കാം. പ്രസാദവും വാങ്ങാം.

ചില പോലീസുകാര്‍ ഡ്യൂട്ടിക്ക് ഉണ്ടെങ്കില്‍ അന്ന് സന്നിധാനത്തെത്തുന്ന ആര്‍ക്കും ദര്‍ശനത്തിന് അവസരം ലഭിക്കില്ല. തിരുനടയ്‌ക്ക് മുമ്പില്‍ നിന്ന് വലിച്ച് പിടിച്ച് മാറ്റും. പലപ്പോഴും ഇരുമുടിക്കെട്ടുവരെ നിലത്തുവീഴും. ഡ്യൂട്ടിയിലുള്ളവര്‍ക്ക് നെയിംബോര്‍ഡ് പോലും യൂണിഫോമില്‍ ഇല്ല. അതുകൊണ്ട് തന്നെ പോലീസുകാര്‍ നടത്തുന്ന കൈയേറ്റം സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞാലും ഫലമില്ലാത്ത അവസ്ഥയാണ്. 

അമ്പത് വയസ് തികഞ്ഞ പതിനഞ്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ഷിഫ്റ്റുകളിലായാണ് ഇവര്‍ ജോലി ചെയ്യുന്നത്. മല കയറിയെത്തുന്ന പ്രായാധിക്യമേറിയ മാളികപ്പുറങ്ങളെ സഹായിക്കുന്ന ജോലി പോലും ഇവര്‍ ചെയ്യാറില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.