Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യാജ്ഞവല്‍ക്യന്‍ മൈത്രേയിക്ക് നല്‍കുന്ന ഉപദേശത്തെ ഉപസംഹരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2018, 02:40 am IST
in Samskriti

സാ ഹോവാച മൈത്രേയി, അത്രൈവ മാ ഭഗവാന്‍……..

ഭഗവാനേ, ഇപ്പോള്‍ അങ്ങ് എന്നെ മോഹത്തില്‍ വീഴ്‌ത്തിയിരിക്കുന്നു. എനിക്കിതൊന്നും മനസ്സിലാകുന്നില്ല എന്ന് മൈത്രേയി പറഞ്ഞു. മൈത്രേയിക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് യാജ്ഞവല്‍ക്യന്‍ ചൂണ്ടിക്കാട്ടി. ഈ ആത്മാവ് മാറ്റമില്ലാത്തതും ഒരിക്കലും നാശമില്ലാത്ത സ്വഭാവത്തോടു കൂടിയതുമാണ്.

 ജീവജാലങ്ങള്‍ പ്രത്യേകം പേരോട് കൂടി ഉണ്ടാകുന്നുവെന്നും നശിക്കുമ്പോള്‍ അവയ്‌ക്ക് പേരില്ലാതാകുമെന്നും പറഞ്ഞതാണ് മൈത്രേയിക്ക് മനസ്സിലാകാതിരുന്നത്. അതുകൊണ്ടാണ് തനിക്ക് തെറ്റിദ്ധാരണ ഉണ്ടായി എന്ന അര്‍ത്ഥത്തില്‍ മോഹിപ്പിച്ചു എന്ന് പറഞ്ഞത്.

 യത്ര ഹി ദ്വൈതമിവ ഭവതി തദിതര  ഇതരം പശ്യതി……

അറിവില്ലായ്‌മ കാരണം എപ്പോള്‍ ദ്വൈതമെന്ന പോലെ തോന്നുന്നുവോ അപ്പോള്‍ ഒരാള്‍ മറ്റൊരാളെ കാണുന്നു. അപ്പോള്‍ അയാള്‍ മറ്റൊന്നിനെ മണക്കുന്നു. മറ്റൊന്നിന്റെ രസം ആസ്വദിക്കുന്നു. മറ്റൊരുത്തനോട് സംസാരിക്കുന്നു. മറ്റൊന്നിനെ കേള്‍ക്കുന്നു. മറ്റൊന്നിനെ വിചാരിക്കുന്നു. മറ്റൊന്നിനെ സ്പര്‍ശിക്കുന്നു. മറ്റൊന്നിനെ അറിയുന്നു.

എപ്പോള്‍ ഇയാള്‍ക്ക് എല്ലാം സ്വന്തം ആത്മാവ് തന്നെയായി തീര്‍ന്നിരിക്കുന്നുവോ അപ്പോള്‍ എന്തുകൊണ്ട് എന്തിനെ മണക്കും? എന്തുകൊണ് എന്തിന്റെ രസമറിയും? എന്തുകൊണ്ട് ആരോട് സംസാരിക്കും? എന്തുകൊണ്ട് എന്തിനെ കേള്‍ക്കും? എന്തുകൊണ്ട് എന്തിനെപ്പറ്റി വിചാരിക്കും? എന്തുകൊണ്ട് എന്തിനെ സ്പര്‍ശിക്കും.? എന്തുകൊണ്ട് എന്തിനെ അറിയും?

എന്തുകൊണ്ട് ഇതിനെയെല്ലാം അറിയുന്നുവോ അതിനെ എന്തുകൊണ്ട് അറിയും?

ഇതു തന്നെയാണ് നേതി നേതി എന്ന് വിവരിച്ച ആത്മാവ്.

 അഗൃഹ്യനായതിനാല്‍ അത് ഗ്രഹിക്കപ്പെടുന്നില്ല. അശീര്യനായതിനാല്‍ അത് ശീര്‍ണ്ണമാക്കുന്നില്ല. അസംഗനാകയാല്‍ അത് ആസക്തനല്ല. ബദ്ധനല്ലാത്തതിനാല്‍ അത് ദു:ഖിക്കുന്നില്ല .അത് ഒരിക്കലും നശിക്കുന്നില്ല. വിജ്ഞാതാവിനെ എന്തുകൊണ്ട് അറിയാന്‍ കഴിയും?

ഇങ്ങനെ എല്ലാ അനുശാസനങ്ങളും നിനക്ക് ഞാന്‍ പറഞ്ഞു തന്നു. ഈ ആത്മ ദര്‍ശനം മാത്രമാണ് അമൃതത്വ സാധകം. ഇങ്ങനെ മൈത്രേയിയെ ഉപദേശിച്ച ശേഷം യാജ്ഞവല്‍ക്യന്‍ സന്ന്യസിച്ച് വീട് വിട്ടു പോയി.

ആഗമ പ്രധാനമായി മധു കാണ്ഡത്തിലും ഉപപത്തി പ്രധാനമായി യാജ്ഞവല്‍ക്യകാണ്ഡത്തിലും ബ്രഹ്മതത്വത്തെ പറഞ്ഞു.ആത്മനിഷ്ഠയെന്നും അമൃതത്വമെന്നും വിശേഷിപ്പിക്കുന്ന ആ പരമലക്ഷ്യത്തിലേക്കുള്ള വഴിയാണ് സന്ന്യാസം. ഇങ്ങനെ സന്ന്യാസത്തില്‍ അവസാനിക്കുന്ന ബ്രഹ്മവിദ്യയുടെ വിവരണം അവസാനിപ്പിച്ച് യാജ്ഞവല്‍ക്യന്‍ സന്ന്യാസിയായി യാത്രയായി. വി ജഹാര എന്നാല്‍ സന്ന്യാസത്തിന് പുറപ്പെട്ടു എന്ന് മനസ്സിലാക്കണം.

ഇതോടെ അഞ്ചാം ബ്രാഹ്മണം കഴിഞ്ഞു.ആറാം ബ്രാഹ്മണത്തില്‍  യജ്ഞവല്‍ക്യ കാണ്ഡത്തിലെ ഗുരുശിഷ്യ പരമ്പരയെ പറയുന്നു.

അഥ വംശ: പൗതിമാഷ്യോ  ഗൗപവനാത്……….

പൗതിമാഷ്യന്‍ ഗൗപവനില്‍ നിന്ന് ഗൗപവനന്‍ പൗതിമാഷ്യനില്‍ നിന്ന് പൗതിമാഷ്യന്‍ ഗൗപവന നില്‍ നിന്ന് ഗൗപനന്‍ കൗശികനില്‍ നിന്ന് കൗശികന്‍ കാണ്ഡിന്യനില്‍ നിന്ന് കാണ്ഡിന്യന്‍ ശാണ്ഡില്യനില്‍ നിന്ന് ശാണ്ഡില്യന്‍ കൗശികനി

ല്‍ നിന്നും ഗൗതമനില്‍ നിന്നും ഈ അറിവിനെ നേടി.

 ആഗ്‌നിവേശ്യാത്, ആഗ്‌നിവേശ്യോ ഗാര്‍ഗ്യാത്…………….

പരമേഷ്ഠീ ബ്രഹ്മണ:, ബ്രഹ്മസ്വയം ഭൂ ബ്രഹ്മണേ നമഃ

ഗൗതമന്‍ ആഗ്‌നിവേശ്യ നില്‍നിന്ന് ആഗ്‌നിവേശ്യന്‍ ഗാര്‍ഗ്യനില്‍ നിന്ന്.ഗാര്‍ഗ്യന്‍ ഗാര്‍ഗ്യനി

ല്‍ നിന്ന്. ഗാര്‍ഗ്യന്‍ ഗൗതമനില്‍ നിന്ന് ഇങ്ങനെ ആ ആചാര്യ പരമ്പര ചെന്നെത്തി നില്‍ക്കുന്നത് സനാതനന്‍ സനഗന്‍ എന്നിവരിലൂടെ പരമേഷ്ഠിയായ ബ്രഹ്മത്തിലാണ്.

ബ്രഹ്മം സ്വയംഭൂവാണ്. ബ്രഹ്മത്തിന് നമസ്‌കാരം.

ഇതോടെ ആറാം ബ്രാഹ്മണവും തീര്‍ന്നു

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.