Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരാ ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2018, 03:07 am IST
in Kerala

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സര്‍വതും ഉപേക്ഷിച്ച് ജീവനുമായി ക്യാമ്പുകളിലെത്തിയവര്‍ക്ക് അവിടെയും ദുരന്തം. കുടി വെള്ളവും വെളിച്ചവുമില്ല.  ക്യാമ്പുകളില്‍ ആവശ്യമുള്ളത്ര ശുചിമുറികള്‍ ഇല്ല. വൈദ്യസഹായത്തിന് മതിയായ ഡോക്ടര്‍മാരും ജീവന്‍ രക്ഷാ മരുന്നുകളും ഇല്ല. കൂടാതെ പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം പാളിയതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ ദുരിതക്യാമ്പുകളായി മാറുന്ന കാഴ്ചയാണ് എങ്ങും. 

ഒമ്പത് ലക്ഷത്തോളം പേര്‍ ഇതിനകം ക്യാമ്പുകളില്‍ എത്തിയിട്ടുണ്ട്. കുട്ടനാട്ടും ആലുവയിലും ഏഴായിരം മുതല്‍ പതിനായിരം പേര്‍ വരെ ഓരോ ക്യാമ്പുകളിലും കഴിയുന്നു. കൈക്കുഞ്ഞുങ്ങള്‍ മുതല്‍  വൃദ്ധര്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. തണുത്ത് വിറങ്ങലിച്ചാണ് രാത്രികാലങ്ങളില്‍ ഇവര്‍ കഴിയുന്നത്. 

 കുട്ടനാട്ടില്‍ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് കൂടുതല്‍ പേരെ ഇന്നലെയും ഒഴിപ്പിക്കേണ്ടതായി വന്നു. മഴ ശമിച്ചതോടെ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഹെലിക്കോപ്റ്ററുകളിലും വള്ളങ്ങളിലുമായി വെളളം കയറിയ പ്രദേശങ്ങളില്‍പ്പെട്ടവരെ  രക്ഷപ്പെടുത്തുന്നുണ്ട്. ഇവിടെ കുടിവെള്ളക്ഷാമം അതിരൂക്ഷമായതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ നഗരപ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.  

എറണാകുളം ജില്ലയിലെ പറവൂരില്‍ ഏതാണ്ട് എല്ലാവരെയും ഒഴിപ്പിച്ചു. ചാലക്കുടിയില്‍ വെള്ളം ഇറങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ നടന്നു. നെല്ലിയാമ്പതിയില്‍ റാപ്പിഡ് ആക്ഷന്റെ നേതൃത്വത്തില്‍  കാല്‍നടയായും ഹെലിക്കോപ്റ്ററിലുമായി ഭക്ഷണം എത്തിച്ചു. മൂവായിരത്തോളം പേര്‍ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഇവിടെ കുടുങ്ങിക്കിടക്കുന്നു. മഴയ്‌ക്ക് ശമനമുണ്ടായെങ്കിലും ഇടുക്കിയില്‍ ഉരുള്‍പൊട്ടലിന് ശമനമില്ല. റോഡ് ഗതാഗതം ഇവിടെ ഭാഗികമായി പോലും പുനഃസ്ഥാപിക്കാനിട്ടില്ല. പമ്പയാറ്റില്‍ ജലനിരപ്പ് കുറഞ്ഞു. കോട്ടയം ജില്ല പ്രളയത്തില്‍ നിന്ന് ഏതാണ്ട് കരകയറിയിട്ടുണ്ട്. 

പ്രളയബാധിത ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന റെഡ്അലര്‍ട്ട് പൂര്‍ണമായും പിന്‍വലിച്ചു. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെ താമസക്കാര്‍ തിരികെ വീടുകളിലേക്ക് പോയെങ്കിലും ചെളി നിറഞ്ഞ് താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ തിരികെ ക്യാമ്പുകളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് പലയിടത്തും. 

13 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ ഇന്നലെ 13 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 246 ആയി. 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,24,649 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം രണ്ട് ദിവസം കൂടി  നടത്തും.

അജി ബുധനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.