Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊളോണിയലിസത്തോടു കലഹിച്ച ബ്രിട്ടീഷ് സാഹിത്യകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 01:22 am IST
inWorld

ലണ്ടന്‍: കരീബിയന്‍  ദ്വീപില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് സാഹിത്യകാരന്‍. അതായിരുന്നു  വിദ്യാധര്‍ സൂരജ് പ്രസാദ് എന്ന വി. എസ്. നെയ്‌പാള്‍.  വൈരുധ്യങ്ങള്‍ അവിടെ തീരുന്നില്ല. ബ്രിട്ടനില്‍ പഠിച്ച,് പൗരത്വം സ്വീകരിച്ച്,  നെയ്‌പാള്‍  എഴുതി പോരാടിയത് ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയായിരുന്നു. കുടിയേറ്റക്കാരന്റെ യാതനകള്‍ നിറഞ്ഞ രചനകള്‍.  നൊബേല്‍ സമ്മാനത്തോളം ചെന്നെത്തിയ എഴുത്തിന്റെ വഴികള്‍. പ്രസിദ്ധിക്കൊപ്പം ആരോപണങ്ങള്‍ക്കും വിധേയനായി നെയ്‌പാള്‍. വര്‍ണവിവേചനം, ലൈംഗികത, ഷോവനിസം, ഇസ്ലാമോഫോബിയ  എന്നിവയുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍ നെയ്‌പാളിനെ വിടാതെ പിന്തുടര്‍ന്നു.

1932 ല്‍ ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1950ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠനത്തിനെത്തിയ നെയ്‌പാള്‍ പിന്നീട് ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയായിരുന്നു. 

എഴുത്താണ് തന്റെ കരുത്തെന്നും എഴുതിത്തുടങ്ങിയതോടെ ‘എന്റെ യജമാനന്‍ ഞാന്‍ തന്നെ’യെന്നും തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു നെയ്‌പാള്‍. കൃതികളില്‍ പലതും ആത്മകഥാ സംബന്ധിയായിരുന്നു. 1957-ല്‍ ആദ്യപുസ്തകം ‘ദി മിസ്റ്റിക് മാഷ്വര്‍’ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകളില്‍ ഏറ്റവും മികച്ചതെന്ന് പ്രകീര്‍ത്തിക്കപ്പെട്ട ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്’ പുറത്തിറങ്ങിയത് 1961ലാണ്. 

ഇന്ത്യയില്‍ നിന്ന് കരീബിയന്‍ ദ്വീപുകളിലേക്ക് നാടുകടത്തപ്പെട്ട തൊഴിലാളികളായിരുന്നു നെയ്‌പാളിന്റെ പൂര്‍വികര്‍. അതുകൊണ്ടു തന്നെ കൊളോണിയലിസത്തിന്റെ നിശിത വിമര്‍ശകനായി അദ്ദേഹം.  കൃതികളിലും അത് പ്രതിഫലിച്ചു. അധിനിവേശത്തിന്റെ കയ്‌പറിയുന്ന കരീബിയന്‍ ഗ്രാമീണ സാഹചര്യങ്ങളില്‍ നിന്ന് ‘അപ്പര്‍ ക്ലാസ്’ ഇംഗ്ലണ്ടിലേക്ക് നീണ്ട നെയ്‌പാളിന്റെ സാഹിത്യ സപര്യക്ക് അരനൂറ്റാണ്ടിന്റെ തിളക്കമുണ്ട്. 

എഴുത്തില്‍ നെയ്‌പാളിന്റെ പ്രചോദനം അച്ഛനായിരുന്നു. ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് ‘നെയ്‌പാള്‍ രചിച്ചത്  അച്ഛനെ കേന്ദ്ര കഥാപാത്രമായി സങ്കല്‍പ്പിച്ചാണ്.  അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും നോവലില്‍ വായിച്ചെടുക്കാം. ട്രിനിഡാഡിന്റെ കൊളോണിയല്‍ ചരിത്രമാണ് ‘ ദി  ലോസ് ഓഫ് എല്‍ ദൊറാഡോ’ യുടെ പ്രമേയം. ട്രിനിഡാഡിലേക്ക് ഒരിക്കലും തിരികെപ്പോകാന്‍ ഇഷ്ടപ്പെടാതിരുന്ന നെയ്‌പാള്‍, അവിടെ ജനിക്കേണ്ടി വന്നത് വലിയൊരു തെറ്റായിപ്പോയെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനിലുള്ള അദ്ദേഹത്തിന്റെ ജന്മഗൃഹം ഇപ്പോള്‍ സാഹിത്യ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. ഹൈന്ദവ സംസ്‌കാരവുമായി ബന്ധപ്പെട്ട രചനകളാണ് നെയ്‌പാളെന്ന എഴുത്തുകാരനെ ഇന്ത്യയില്‍ ശ്രദ്ധേയനാക്കിയത്. 

പാക്കിസ്ഥാനി പത്രപ്രവര്‍ത്തകയായ നാദിറ ഖാനും അല്‍വിയാണ് ഭാര്യ. ആദ്യ ഭാര്യ പട്രീഷ്യ ഹെയ്ല്‍ 1996ല്‍ അന്തരിച്ചു. 

എഴുത്തും രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും തനിക്ക് നഷ്ടപ്പെട്ടത് മൂത്ത സഹോദരനെയാണെന്നായിരുന്നു നെയ്‌പാളിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ പ്രതികരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.