Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാഞ്ചൻജംഗയ്‌ക്കു മുകളിൽ ശീതളിന്റെ ചിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 02:41 am IST
in India

ഡെറാഡൂണ്‍: ശീതള്‍ രാജ്, പ്രായം ഇരുപത്തിരണ്ട്, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പര്‍വതമായ കാഞ്ചന്‍ജംഗയുടെ മുകളില്‍ നിന്ന് കഴിഞ്ഞ ദിവസം അവള്‍ ലോകത്തെ നോക്കി ചിരിച്ചു. ഉന്നതങ്ങളില്‍ നിന്നുള്ള ആ ചിരിക്ക് മികച്ച ഒരു നേട്ടത്തിന്റെ തിളക്കമുണ്ടായിരുന്നു. കാഞ്ചന്‍ജംഗ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന നേട്ടത്തിന്റെ തിളക്കം. 

ഉത്തരാഖണ്ഡിലെ പിതോരഗഡ് ജില്ലയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള ശീതളിന് ചെറുപ്പത്തില്‍ത്തന്നെ പര്‍വതങ്ങളുടെ ഉയരം ഹരമായിരുന്നു. താഴ്‌വാരത്തില്‍ നിന്ന് ഔന്നിത്യം കണ്ട് അത്ഭുതപ്പെടാനല്ല, ആ ഔന്നിത്യത്തിലേക്ക് കയറിച്ചെല്ലാനായിരുന്നു അവള്‍ക്ക് മോഹം. ടാക്‌സി ഡ്രൈവറാണ് അച്ഛന്‍. വീട്ടിലേക്കു വിറകുശേഖരിക്കാന്‍ അമ്മ കുന്നിന്‍ മുകളിലേക്കു പോകുമ്പോള്‍ കുഞ്ഞു ശീതളും കൂടെപ്പോകുമായിരുന്നു. കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ തന്നെ ആവേശഭരിതയാക്കിയിട്ടുണ്ടെന്ന് ശീതള്‍ പറയുന്നു. 

പര്‍വതാരോഹണത്തിനുള്ള ആദ്യ അവസരം വന്നത് 2014ല്‍ ആയിരുന്നു. കോളേജിലെ എന്‍സിസി സംഘത്തിനൊപ്പമായിരുന്നു അത്. എന്നാല്‍ വീട്ടില്‍ നിന്ന് അനുവാദം കിട്ടിയില്ല. ഒരു വിധത്തില്‍ അവരെ സമ്മതിപ്പിച്ചാണ് അന്നു യാത്ര പോയത്. ഏറെ ദിവസത്തെ ശ്രമത്തിലാണ് പര്‍വതാരോഹണത്തിലുള്ള തന്റെ അഭിനിവേശം അച്ഛനമ്മമാരെ പറഞ്ഞു മനസിലാക്കാന്‍ ശീതളിനായത്. ഡാര്‍ജിലിങ്ങിലെ ഹിമാലയ പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 2015ല്‍ ശീതള്‍ പരിശീലനം പൂര്‍ത്തിയാക്കി. നൂറ്റമ്പതു പെണ്‍കുട്ടികളാണ് പരിശീലനം കഴിഞ്ഞിറങ്ങിയത്.

എവറസ്റ്റ് യാത്രയ്‌ക്കു മുമ്പുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ത്രിശൂല്‍ പര്‍വതം കീഴടക്കാനുള്ള ശ്രമം നടത്തിയത്. 150 പേരില്‍ ശീതള്‍ അടക്കം പതിനഞ്ചു പേര്‍ മാത്രമാണ് അതില്‍ വിജയിച്ചത്. എന്നിട്ടും എവറസ്റ്റ് കീഴടക്കാനുള്ള സംഘത്തിലേക്ക് ശീതളിനെ തെരഞ്ഞെടുത്തില്ല. കടുത്ത നിരാശയെ അതിജീവിച്ച ശീതള്‍ ഇന്ത്യന്‍ പര്‍വതാരോഹക ഫൗണ്ടേഷനില്‍ അംഗത്വത്തിന് അപേക്ഷിച്ചു. ഇവിടെ ശീതളിന്റെ പ്രകടനത്തില്‍ മതിപ്പു തോന്നിയ ഫൗണ്ടേഷന്‍ പ്രസിഡന്റ് റിട്ട. കേണല്‍ എച്ച്.എസ്. ചൗഹാന്‍ കാഞ്ചന്‍ജംഗ ആരോഹണ ദൗത്യത്തില്‍ അവളേയും ഉള്‍പ്പെടുത്തി. ഒഎന്‍ജിസിയുടെ നേതൃത്വത്തിലുള്ള ഈ ദൗത്യം ആരംഭിച്ചത് കഴിഞ്ഞ ഏപ്രിലില്‍. മൂന്നു ക്യാമ്പുകള്‍ പിന്നിട്ടെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്ന് പിന്‍വാങ്ങി. 

എന്നാല്‍ പിന്നീടുള്ള ശ്രമത്തില്‍ കാഞ്ചന്‍ജംഗയുടെ മുകളില്‍ ശീതല്‍ ഇന്ത്യയുടെ ദേശീയ പതാക പാറിച്ചു. 2019ല്‍ എവറസ്റ്റ് കീഴടക്കാനുള്ള ദൗത്യത്തിനു തുടക്കമിടാനാണ് ശീതളിന് ആഗ്രഹം. എന്നാല്‍ തയാറെടുപ്പുകള്‍ക്കും യാത്രയ്‌ക്കുമായി 20-25 ലക്ഷം രൂപ ചെലവു വരും. അതു കൊണ്ടു തന്നെ സ്‌പോണ്‍സര്‍മാരെ തേടുകയാണ് ശീതള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.