Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാലം കടന്ന് അവര്‍ കയറിയത് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 02:40 am IST
in India

ഭുവനേശ്വര്‍: ഒറീസയിലെ മല്‍ക്കന്‍ഗിരിയില്‍ ഒരു പാലം തുറന്നത് ഒറ്റപ്പെട്ട 151 ഗ്രാമങ്ങളെ നഗര സൗകര്യങ്ങളിലേക്ക് ചേര്‍ത്തു വയ്‌ക്കാന്‍ മാത്രമല്ല, മാവോയിസ്റ്റ് ദമ്പതികളായ വാഗാ ഉര്‍മാനിയ്‌ക്കും മുദേ മധിക്കും മുഖ്യധാരയിലേക്ക് നടന്നു കയറാന്‍ കൂടിയായിരുന്നു. ജലവൈദ്യുത പദ്ധതിയുടെ പേരില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളെ കൂട്ടിയിണക്കി പണിത പാലവും അതിന്റെ സുരക്ഷയ്‌ക്കായി ഒരുക്കിയ ക്യാമ്പും ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളുമെല്ലാം ഇരുവരെയും ആയുധമുപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 

പോലീസ് അഞ്ചുലക്ഷം രൂപ തലയ്‌ക്കു വിലയിട്ട മാവോയിസ്റ്റ് ഭീകരനാണ് ഉര്‍മാനി. 25 ആക്രമണങ്ങളിലും ഏഴ് കൊലപാതകങ്ങളിലും പങ്കാളിയാണ് ഇയാള്‍. പതിനഞ്ച് ആക്രമണങ്ങളിലും എട്ട് കൊലപാതകക്കേസുകളിലും പങ്കാളിയാണ് ഭാര്യ മാധി. മാവോയിസ്റ്റ് ക്യാമ്പിനു പുറത്തൊരു ജീവിതത്തോട് പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ ഇരുവരും. കാട്ടില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിന്റെ ഓര്‍മകളുമുണ്ട് കൂട്ടിന്. 

കഷ്ടത നിറഞ്ഞതായിരുന്നു ആ കാലം. തെറ്റായ ചിന്തകളിലൂടെ പാഴാക്കിയത് പത്തുവര്‍ഷം. ഇനി പാവപ്പെട്ടവര്‍ക്കായി ജീവിക്കണമെന്നാണ് മല്‍ക്കന്‍ഗിരി, കോറാപുട്ട്, വിശാഖപട്ടണം മേഖലയിലെ മാവോയിസ്റ്റ് സംഘത്തില്‍ അംഗമായിരുന്ന ഉര്‍മാനി പറയുന്നത്.  ഇരുപത്തിയാറുകാരനായ ഉര്‍മാനി കലിമേലാ മാവോയിസ്റ്റ് ഗറില്ലാ സ്‌ക്വാഡിലെത്തുന്നത് 16-ാം വയസ്സില്‍. കര്‍ഷക കുടുംബമാണ് ഇയാളുടേത്. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ല. മുകേഷ് എന്നാണ് യഥാര്‍ഥ പേര്. 

 മാവോയിസ്റ്റ് ക്യാമ്പില്‍ വച്ചാണ് ഇയാള്‍ അക്ഷരമറിഞ്ഞു തുടങ്ങിയത്. എട്ടുവര്‍ഷം ഗറില്ലാ സ്‌ക്വാഡില്‍ തുടര്‍ന്നു. ക്യാമ്പിലെ ജീവിതം ദുരിതമയമായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കണം. ഒരിടത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ തങ്ങുന്നത് അപൂര്‍വമായിരുന്നു. ഗ്രാമത്തിലും കാട്ടിലുമായി സമയത്തെ പകുത്തെടുത്തായിരുന്നു ജീവിതം. പക്ഷേ ഗ്രാമീണര്‍ ഒരിക്കലും തങ്ങള്‍ക്ക് ഭക്ഷണവും ഒളിത്താവളങ്ങളും നിഷേധിച്ചിരുന്നില്ലെന്നും ഉര്‍മാനി ഓര്‍ക്കുന്നു. 

ഗറില്ലാ ആക്രമണത്തില്‍ ആവശ്യത്തിന് പരിശീലനം നേടിയതോടെ ചുമതലകളും മാറിമാറി വന്നു. ആക്രമണത്തിനുള്ള നിര്‍ദേശങ്ങളെല്ലാം ‘ഉന്നതങ്ങളില്‍’ നിന്നാണ് ലഭിച്ചിരുന്നത്. പറയുന്നതിനനുസരിച്ച് വധിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ചുമതല. ഓരോ ദൗത്യത്തിനുമൊടുവില്‍ ക്യാമ്പില്‍ അംഗങ്ങളെല്ലാം ഒത്തുചേരണം. ആക്രമണങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും സര്‍ക്കാര്‍ പ്രതികരണവും വിശകലനം ചെയ്യാനായിരുന്നു അത്. 

പ്രണയമായിരുന്നു ക്യാമ്പിലെ ദുരിതങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ ഏക ആശ്വാസം. ക്യാമ്പില്‍ ഒരുമിച്ചായിരുന്നു മാധിയും ഉര്‍മാനിയും. പതിനഞ്ചാമത്തെ വയസ്സിലാണ് മാധി മാവോക്യാമ്പിലെത്തുന്നത്. ഗ്രാമീണര്‍ക്കിടയില്‍ മാവോ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മാധിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.