Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഭിമന്യുവിനെക്കാള്‍ വലുത് മുസ്ലീം വോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2018, 03:00 am IST
inEditorial

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു വധിക്കപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. മുസ്ലീം ഭീകര സംഘടനയാണ് നിഷ്ഠൂരമായ കൊലയ്‌ക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലയുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും കൊലയ്‌ക്ക് നേരിട്ട് പങ്കുള്ളവരെ ഇതുവരെയും പിടിച്ചില്ലെന്നാണ് പരാതി. മുഖ്യ പങ്കാളികളായ മൂന്നുപേര്‍ വിദേശത്തേക്ക് കടന്നതായാണ് നിഗമനം. പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനാണ് നീക്കം ആരംഭിച്ചിട്ടുള്ളത്. പോലീസിന്റെ ഈ പരിശ്രമത്തിന് രാഷ്‌ട്രീയ പിന്തുണ ലഭിക്കുമോ എന്ന ആശങ്കയിലാണ് പോലീസ്. 

കൊലപാതകം കഴിഞ്ഞ് പ്രതികള്‍ രക്ഷപ്പെടാന്‍ സഹായകമാംവിധം അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതികള്‍ രാജ്യംവിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനകം പ്രതികള്‍ രാജ്യംവിട്ടുവെന്നാണ് പോലീസിലെ ഒരു വിഭാഗം കരുതുന്നത്. രാജ്യംവിട്ട ഭീകരര്‍ക്കെല്ലാം വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതായും കേള്‍ക്കുന്നു.

കൊലപാതകം ആസൂത്രണം ചെയ്തത് എറണാകുളം നെട്ടൂരിലെ ആറംഗസംഘമാണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണെങ്കിലും ചിലര്‍ എസ്എഫ്‌ഐയില്‍ സജീവമായി രംഗത്തുള്ളവരാണെന്നും പറയുന്നു. മഹാരാജാസിലെ മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ് കാമ്പസ്ഫ്രണ്ട് നേതാവാണെങ്കിലും എസ്എഫ്‌ഐയുടെ സന്തതസഹചാരിയാണ്. ഇയാളുടേതടക്കം സമ്മര്‍ദ്ദപ്രകാരമാണ് അന്ന് അഭിമന്യു കോളേജിലെത്തിയതെന്ന് പരക്കെ സംസാരമുണ്ട്. എന്നുവച്ചാല്‍ ആസൂത്രിതമായ കൊലപാതകമാണ് നടന്നിട്ടുള്ളത്. എസ്എഫ്‌ഐയില്‍ നുഴഞ്ഞുകയറി നേതൃസ്ഥാനത്തെത്തിയ എസ്ഡിപിഐക്കാരാണ് കൊലയ്‌ക്ക് പിന്നിലെന്ന് വ്യക്തം. ഇതുമറച്ചുവച്ച് മതേതര മുഖച്ഛായ നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് സിപിഎം എന്ന് കരുതേണ്ടിയിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ജിഹ്വകള്‍ക്ക് സഹായം നല്‍കുകയും അവരുടെ ഇരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോന്ന സിപിഎമ്മിന്റെയും സഹയാത്രികരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച പ്രതിഫലമാണ് അഭിമന്യുവിന്റെ അകാലമൃത്യു. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാലെങ്കിലും പഠിക്കേണ്ടതാണ് അതില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 

അഭിമന്യു വധക്കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനുള്ള പോലീസ് നീക്കത്തിന് തടയിടാന്‍ സിപിഎം തയ്യാറാകുന്നതിന് പിന്നില്‍ രാഷ്‌ട്രീയ താല്‍പ്പര്യമാണ്. പത്ത് ദിവസത്തിനകം പ്രതികളെ പിടികൂടിയില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് അഭിമന്യുവിന്റെ അച്ഛന്‍ ഉള്ളുരുകി പ്രസ്താപിച്ചിട്ടും സര്‍ക്കാരോ സിപിഎമ്മോ പ്രതികരിക്കുന്നില്ല. അഭിമന്യു പോയി. ഇനി തിരിച്ചുവരില്ല. വോട്ടും കിട്ടില്ല. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ എന്തിന് മുസ്ലീംവോട്ടിനെ വേദനിപ്പിക്കണമെന്നാണ് സിപിഎമ്മിന്റെ ചിന്ത. യുഎപിഎ ചുമത്തുമെന്ന് കുറ്റകൃത്യം നടന്നപാടെ പ്രഖ്യാപിച്ച ഡിജിപി ഇപ്പോള്‍ പിറകോട്ടു പോയിരിക്കുകയാണ്. അന്വേഷണം എങ്ങനെ എങ്ങോട്ടുപോകണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മാണ്. 

കണ്ണൂര്‍ ജില്ലയില്‍ ഭീകരര്‍ക്ക് സകല ഒത്താശകളും ചെയ്തുകൊടുത്ത സിപിഎം നയം ഇപ്പോള്‍ കേരളമാകെ വ്യാപിപ്പിക്കുകയാണ്. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും  നിയമവിരുദ്ധമായ ഈ നിലപാട് തിരുത്തിക്കേണ്ടത് പ്രതിപക്ഷമാണ്. കണ്ണും കാതും വാലും തലയും നഷ്ടപ്പെട്ട പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ചൂലുമായി മാറിക്കഴിഞ്ഞു. കേരളം ഭീകരരുടെ വിളയാട്ട കേന്ദ്രമായാലും അവരുടെ വോട്ടുറപ്പിക്കാനുള്ള പ്രയത്‌നത്തില്‍ ഏര്‍പ്പെടുമ്പോള്‍ സിപിഎമ്മിന്റേതടക്കമുള്ള അണികളും ജനങ്ങളും ജാഗ്രത പുലര്‍ത്തിയേ പറ്റു. ഇല്ലെങ്കില്‍ ഇത് ദൈവത്തിന്റെ നാടിനുപകരം ചെകുത്താന്മാരുടെ സ്വര്‍ഗമെന്ന പേരിനര്‍ഹരാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.