Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാര്‍ത്ഥത പരിപൂര്‍ണ്ണമായി വെടിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:04 am IST
inSamskriti

പരിപൂര്‍ണ്ണസ്വാര്‍ത്ഥപരിത്യാഗത്തെ ഉദാഹരിക്കുന്ന ഒരു കഥയുï്. കുരുക്ഷേത്രയുദ്ധത്തിനു ശേഷം പഞ്ചപാണ്ഡവന്മാര്‍ ഒരു മഹായാഗം നടത്തി, പാവങ്ങള്‍ക്കായി വളരെ വലിയ ദാനങ്ങള്‍ ചെയ്തു. യാഗത്തിന്റെ മഹത്ത്വവും സമൃദ്ധിയും കï് സര്‍വ്വജനങ്ങളും അദ്ഭുതപ്പെട്ടുപോയി. ഇങ്ങനെയൊരു യാഗം ലോകം മുമ്പു കïിട്ടില്ല എന്നവര്‍ വാഴ്‌ത്തി. കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ ഒരു ചെറിയ കീരി വന്നു. അതിന്റെ ശരീരത്തിലെ ഒരു പകുതി സ്വര്‍ണ്ണനിറവും മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. അത് യാഗശാലയുടെ തറയില്‍ കിടന്നുരുളാന്‍ തുടങ്ങി. പിന്നീട് ചുറ്റുമുïായിരുന്നവരോടു പറഞ്ഞു; ‘നിങ്ങളൊക്കെ നുണയന്മാരാ

ണ്; ഇതു യാഗമേയല്ല.’ ‘എന്ത്! ഇതു യാഗമല്ലെന്നോ നീ പറയുന്നത്? ദരിദ്രന്മാര്‍ക്ക് പണവും രത്‌നങ്ങളും വാരിക്കോരിക്കൊടുത്തതിന്റെ ഫലമായി അവരെല്ലാം സമ്പന്നന്മാരും സംതൃപ്തരുമായ കഥ നിനക്കറിഞ്ഞുകൂടേ? മനുഷ്യന്‍ ഇന്നേവരെ നടത്തിയിട്ടുള്ള യാഗങ്ങളില്‍ വെച്ച് ഏറ്റവും അദ്ഭുതകരമായിട്ടുള്ള യാഗമാണിത്.’ എന്ന് അവര്‍ പ്രതിവചിച്ചു.

എന്നാല്‍ കീരി ഇങ്ങനെ പറഞ്ഞു; ‘ഒരിക്കല്‍ ഒരു ചെറുഗ്രാമത്തില്‍ ഒരു സാധുബ്രാഹ്മണനും അദ്ദേഹത്തിന്റെ ഭാര്യയും മകനും മകന്റെ ഭാര്യയുംകൂടി താമസിച്ചിരുന്നു. അവര്‍ വളരെ ദരിദ്രന്മാരായിരുന്നു. ധര്‍മ്മാനുശാസനവും അദ്ധ്യാപനവും കൊïു കിട്ടിയ തുച്ഛമായ ദക്ഷിണകള്‍ കൊïാണ് അവര്‍ കഴിഞ്ഞു വന്നത്. അങ്ങനെയിരിക്കെ ആ രാജ്യത്ത് ഒരു വലിയ ക്ഷാമമുïായി. അതു മൂന്നു കൊല്ലത്തേയ്‌ക്ക് നീïുനിന്നു. ആ സാധുബ്രാഹ്മണന്‍ മുമ്പെങ്ങുമുïായിട്ടില്ലാത്തവിധം കഷ്ടതയനുഭവിച്ചു. കുടുംബത്തിന് പലനാള്‍ തുടരെ പട്ടിണി കിടക്കേïിവന്നു. ഒരുനാള്‍ ബ്രാഹ്മണനു ഭാഗ്യവശാല്‍ കുറച്ചു ബാര്‍ലിമാവു കിട്ടി. രാവിലെ അതു വീട്ടില്‍ കൊïുവന്നു നാലുപേര്‍ക്കായി വീതിച്ചു. അവര്‍ അതു ഭക്ഷിക്കാന്‍ തുടങ്ങുമ്പോഴേക്ക്,  ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. ബ്രാഹ്മണന്‍ വാതില്‍ തുറന്നപ്പോള്‍ ഒരതിഥിയെയാണ് കïത്. ഭാരതത്തില്‍ അതിഥി ഒരു പൂജ്യപുരുഷനാകുന്നു. അദ്ദേഹം തല്‍ക്കാലത്തേയ്‌ക്കെങ്കിലും ഈശ്വരതുല്യനാണ്, ആ വിധത്തില്‍ അദ്ദേഹത്തെ ഉപചരിക്കയും വേണം. അതിനാല്‍ സാധു ബ്രാഹ്മണന്‍ ആഗതനെ ആദരവോടെ അകത്തേയ്‌ക്ക് സ്വാഗതം ചെയ്തിരുത്തിയിട്ട് തന്റെ വീതം ആഹാരം അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചു സല്‍ക്കരിച്ചു. അതിഥി വേഗം അതു ഭക്ഷിച്ചുതീര്‍ത്തിട്ട് പറഞ്ഞു; ‘അയ്യോ; ബ്രാഹ്മണാ, നിങ്ങള്‍ എന്നെ കൊന്നതുപോലെയായി. ഞാന്‍ പത്തു ദിവസമായി പട്ടിണികിടക്കുകയാണ്; ഈ അല്‍പഭക്ഷണം എന്റെ വിശപ്പു വര്‍ദ്ധിപ്പിച്ചതേയുള്ളു.’ അപ്പോള്‍ ബ്രാഹ്മണന്റെ ഭാര്യ, ‘എന്റെ വീതം കൂടി അദ്ദേഹത്തിനു കൊടുക്കുക’ എന്നു പറഞ്ഞു. ഭര്‍ത്താവ് അതിന് തടസ്സം പറഞ്ഞുവെങ്കിലും ഭാര്യ നിര്‍ബന്ധിച്ചു; ‘ഇതാ ഒരു സാധുമനുഷ്യന്‍. അതിഥിയായ അദ്ദേഹത്തിന് ഭക്ഷണം കൊടുക്കേïത് ഗൃഹസ്ഥരായ നമ്മുടെ ധര്‍മ്മമാകുന്നു. അങ്ങയുടെ വീതം കൊടുത്തുകഴിഞ്ഞിരിക്കയാല്‍ എന്റെ വീതംകൂടി കൊടുക്കേïത് ഗൃഹിണി എന്ന നിലയില്‍ എന്റെ ധര്‍മ്മമാണ്’ എന്നു പറഞ്ഞ്, തന്റെ വീതവും കൊടുത്തു. അതു കഴിച്ചശേഷം തന്റെ വിശപ്പ് ആളിക്കത്തുന്നതേയുള്ളു എന്നായി അതിഥി. അപ്പോള്‍ മകന്‍ പറഞ്ഞു; ‘ഇതാ എന്റെ പങ്കുകൂടി എടുത്തുകൊള്ളുക. അച്ഛന്റെ ചുമതല നിറവേറ്റാന്‍ സഹായിക്കേïത് മകന്റെ കര്‍ത്തവ്യമാണല്ലോ.’ അതുംകൂടി ഭക്ഷിച്ചിട്ടും അതിഥിയുടെ വിശപ്പു ശമിച്ചില്ല. അതിനാല്‍ മകന്റെ ഭാര്യ തന്റെ വീതവും കൊടുത്തു. അതു കൊï് അതിഥിക്ക് മതിയാവുകയും അദ്ദേഹം അവരെ അനുഗ്രഹിച്ച് യാത്രയാവുകയും ചെയ്തു. അന്നു രാത്രി ആ കുടുംബാംഗങ്ങള്‍ നാലുപേരും പട്ടിണികൊïു മരിച്ചു. ആ ബാര്‍ലിമാവിന്റെ ഏതാനും തരികള്‍ തറയില്‍ വീണു കിടന്നിരുന്നു. ഞാന്‍ അതില്‍ കിടന്നുരുïപ്പോള്‍, എന്റെ പകുതി ശരീരം, ഇക്കാണുന്നതുപോലെ, സ്വര്‍ണ്ണനിറമായി. അതിനുശേഷം, അതുപോലുള്ള മറ്റൊരു യാഗം കാണാന്‍ ആശിച്ചുകൊï് ഞാന്‍ ലോകം മുഴുവന്‍ ചുറ്റിസ്സഞ്ചരിക്ക യായിരുന്നു; പക്ഷേ ഒരിടത്തും കïില്ല. ഒരിടത്തുവെച്ചും എന്റെ ശരീരത്തിന്റെ മറ്റേപകുതി സ്വര്‍ണ്ണനിറമായി മാറിയില്ല. അതുകൊïാണ് ഇതു യാഗമല്ലെന്ന് ഞാന്‍ പറയുന്നത്.’

ഇത്തരം ദാനാദര്‍ശം ഭാരതവര്‍ഷത്തില്‍ നിന്നു പോയിത്തുടങ്ങിയിരിക്കുന്നു. മഹാത്മാക്കളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരുന്നു. ഞാന്‍ ഇംഗ്ലീഷ് പഠിച്ചുതുടങ്ങിയ കാലത്ത് ഒരു ഇംഗ്ലീഷ് കഥാപുസ്തകം വായിക്കയുïായി. അതിലൊരു കഥ കര്‍ത്തവ്യബോധമുള്ള ഒരു ബാലനെക്കുറിച്ചായിരുന്നു. അവന്‍ വേലയ്‌ക്കുപോയി സമ്പാദിച്ച പണത്തിന്റെ ഒരംശം വൃദ്ധയായ മാതാവിനു കൊടുത്തു. ബാലന്റെ ഈ പ്രവൃത്തിയെ മൂന്നുനാലു പുറങ്ങളില്‍ പ്രകീര്‍ത്തിച്ചിട്ടുï്. അതിലെന്തിരിക്കുന്നു? ഈ കഥയുടെ ഗുണപാഠം ഒരു ഹിന്ദു ബാലന് ഒരിക്കലും മനസ്സിലാകയില്ല. ‘ഓരോരുത്തരും അവനവന്റെ കാര്യം’ എന്നുള്ള പാശ്ചാത്യ മനോഭാവത്തെപ്പറ്റി കേട്ടതിനു ശേഷം, ഇപ്പോള്‍, എനിക്കതു മനസ്സിലാകുന്നുï്. ചിലര്‍ അച്ഛനമ്മമാരേയും ഭാര്യാപുത്രാദികളേയും കഷ്ടത്തിലാക്കിക്കൊï്, എല്ലാം തനിയെ അനുഭവിക്കുന്നുï്. അത്തരം ഒരു നിലപാട് ഒരിക്കലും ഒരിടത്തും ഗൃഹസ്ഥന്റെ ആദര്‍ശമായിരിക്കാന്‍ പാടില്ല.

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.