Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

എന്നു നന്നാകും നമ്മുടെ പോലീസ്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 07:00 pm IST
in Special Article

        ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അക്രമത്തിനു കുടചൂടുകയും കൊലപാതകങ്ങള്‍ക്കുവരെ മൗനാനുവാദം നല്‍കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. പ്രണയവിവാഹത്തിന്റെ പേരില്‍ ദളിതനായ കെവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലചെയ്തുവെന്ന കുറ്റാരോപണം നിലനില്‍ക്കുന്ന കേസില്‍ പോലീസിനെതിരെ വന്‍വിമര്‍ശനമാണ് വന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെപ്പോലും ഇതു വല്ലാതെ പിടിച്ചുകുലുക്കിയിരിക്കുന്നു. പോലീസിലെ സഖാക്കള്‍ പരോക്ഷമായി ഇടതു സര്‍ക്കാരിനു സിന്ദാബാദ് വിളിച്ചതില്‍ ഗൂഢമായി മന്ദഹസിച്ചിരുന്ന സിപിഎം നേതാക്കളെ വെട്ടിലാക്കുന്നതാണ് കെവിന്റെ മരണത്തില്‍ അക്രമികളെ സഹായിച്ചുവെന്ന പോലീസിനു എതിരെയുള്ള വാര്‍ത്തകള്‍. കോട്ടയം എസ്പി, എഎസ്ഐ, എസ്ഐ തുടങ്ങിയവര്‍ സസ്‌പെന്‍ഷനിലാണ്. ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചാര്‍ത്തപ്പെടാനിടയുള്ളത്.

         വിവരമറിഞ്ഞിട്ടും തക്കസമയത്ത് പോലീസ് നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് കെവിന്‍ മരണപ്പെട്ടതെന്നാണ് പൊതുവെയുള്ള ആരോപണം. മുഖ്യമന്ത്രിയെ യഥാസമയത്ത് വിവരം അറിയിക്കാതെ വീഴ്ചവരുത്തി സസ്‌പെന്‍ഷനിലായ കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖ്,  കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു ചാക്കോയുടെ അമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്ന സസ്‌പെന്‍ഷനിലായ എഎസ്‌ഐയുടെ ഗുരുതരമായ ആരോപണം പോലീസ് കാലങ്ങളായി പിന്‍തുടര്‍ന്നുവരുന്ന ക്രിമില്‍വല്‍ക്കരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മുഖ്യമന്ത്രി ഇതു സംബന്ധിച്ച്് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പറയുന്നത് അങ്ങനെയാരു ബന്ധു തനിക്കില്ല എന്നാണ്. വിവരം കൈമാറാന്‍ കീഴുദ്യോഗസ്ഥന്‍ വൈകി എന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം. ക്വട്ടേഷന്‍ കൊടുത്തവരിലുള്‍പ്പെട്ട രഹ്ന ഒളിവിലാണ്.

        മുന്‍ സര്‍ക്കാരുകളുടെകാലത്ത് ഉണ്ടായിരുന്നതിനെക്കാള്‍ പോലീസിന്റെ ക്രിമിനല്‍വല്‍ക്കരണമാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇത് പിണറായി തിരിച്ചറിഞ്ഞിരുന്നുവെങ്കിലും പോലീസ് നമ്മുടെ സ്വന്തക്കാര്‍ എന്ന നയം സ്വീകരിച്ചതാണ് പ്രശ്‌നമായത്. പോലീസ് മേധാവികള്‍ നേതാക്കളെ സുഖിപ്പിച്ചുകൊണ്ട് തന്‍കാര്യങ്ങള്‍ നേടുകയായിരുന്നുവെന്നും അത് പോലീസിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്നും സര്‍ക്കാര്‍ തിരിച്ചറിയാന്‍ വളരെ വൈകി. നമ്മുടെ സര്‍ക്കാരാണ് എന്തും ആകാം എന്നൊരു വഴിവിട്ട നിലപാടാണ് പോലീസ് കൈക്കൊണ്ടു വരുന്നത്. പ്രതിപക്ഷമോ പൊതുജനമോ മാത്രമല്ല ഇടതുമുന്നണിയില്‍ത്തന്നെ പോലീസിനെതിരെ കടുത്ത അമര്‍ഷമുണ്ട്. ചെങ്ങന്നൂരിലെ വിജയംകൊണ്ടുമാത്രം പിടിച്ചു നിര്‍ത്താവുന്നതല്ല പോലീസ് മൂലം സര്‍ക്കാരിനുണ്ടായിരിക്കുന്ന മാനക്കേട്. എന്തും എപ്പോഴും സംഭവിക്കാം എന്ന നിലയിലാണ് കേരളത്തിന്റെ അവസ്ഥ. ഒന്നിനും സുരക്ഷയില്ല. മറ്റൊരര്‍ഥത്തില്‍ കേരളത്തെ സ്തംഭിപ്പിക്കുന്നതാണ് പോലീസിന്റെ കിരാതമായ നടപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

Kerala

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

Kerala

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

India

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.