Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണവിദ്യയുടെ മറ്റൊരു ഉപാസനയെ വിവരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2018, 02:00 am IST
in Samskriti

ഛാന്ദോഗ്യോപനിഷത്ത് 34

എന്താണ് എന്റെ അന്നം എന്ന് പ്രാണന്‍ ചോദിച്ചപ്പോള്‍ ഇന്ദ്രിയങ്ങള്‍ പറഞ്ഞു. ശ്വാക്കള്‍ മുതല്‍ പക്ഷികള്‍ വരെയുള്ള പ്രാണികള്‍ക്കെല്ലാം അന്നമായത് പ്രാണന് അന്നമാകും.ഇങ്ങനെ ലോകത്തില്‍ പ്രാണികള്‍ കഴിക്കുന്നതെല്ലാം പ്രാണന്റെ ഭക്ഷണമാണ്. അനന്‍ എന്നത് പ്രാണന്റെ പ്രത്യക്ഷമായ പേരാണ്. ഇതറിയുന്നവന് അന്നമല്ലാത്തതായി ഒന്നും തന്നെയില്ല.

 ചലിക്കുക എന്ന അര്‍ത്ഥമുള്ള ‘അന’ ധാതുവില്‍ നിന്നാണ് അനന്‍ എന്ന വാക്ക് ഉണ്ടായത്. പ്രാണന്റെ ധര്‍മ്മം ചലനമാണ്. എല്ലാ ജീവജാലങ്ങളും കഴിക്കുന്നത് പ്രാണന്റെ അന്നമാണ്. പ്രാണന്‍ എല്ലാറ്റിലുമിരുന്ന് അന്നം കൊണ്ട് ബലത്തരമാകുന്നു. പ്രാണന് എല്ലാം അന്നമാണെന്നും പ്രാണന്‍ എല്ലാ അന്നത്തിന്റെയും അത്താവാണെന്നും അറിഞ്ഞ് പ്രാണോ പാസന ചെയ്യുന്നവന്‍ പ്രാണനായിത്തീരുന്നതിനാല്‍ അയാള്‍ക്ക് അന്നമല്ലാത്തതായി ഒന്നുമുണ്ടാകില്ല എന്ന് ഫലശ്രുതി.

   എനിക്ക് എന്താണ് വസ്ത്രം എന്ന് പ്രാണന്‍ ചോദിച്ചപ്പോള്‍ വെള്ളമാണ് വസ്ത്രമെന്ന് ഇന്ദ്രിയങ്ങള്‍ പറഞ്ഞു. അതിനാലാണ് വിദ്വാന്മാര്‍ ഊണിന് മുമ്പും പിമ്പും ജലം ആചമനം ചെയ്ത് പ്രാണനെ ഉടുപ്പിക്കുന്നത്. ഇതറിഞ്ഞ് ഉപാസിക്കുന്നയാള്‍ വസ്ത്രത്തെ ലഭിക്കുന്നവനായും അനഗ്‌നനായും തീരും.

ഇത് പ്രാണ വിദ്യയിലെ മറ്റൊരു ഉപാസനയാണ്. ജലത്തെ മുഖ്യപ്രാണന്റെ വസ്തമാണെന്നറിഞ്ഞ് ഉപാസിക്കുന്നയാള്‍ക്ക് വസ്ത്രം ലഭിക്കും. ഉത്തരീയവും കിട്ടും. നഗ്‌നതയുണ്ടാവില്ലെന്ന് പറയാന്‍ കാരണമിതാണ്.

 ജാബാല സത്യ കാമന്‍ ഈ പ്രാണ ദര്‍ശനത്തെ വ്യാഘ്രപാദത്തിന്റെ മകനായ ഗോശ്രുതിക്ക് ഉപദേശിച്ചു.ഈ ദര്‍ശനം ഉണങ്ങിയ മരക്കുറ്റിക്ക് പറഞ്ഞു കൊടുക്കുകയാണെങ്കില്‍ അതില്‍ ശാഖകളും ഇലകളുമുണ്ടാകുമെന്ന് പറഞ്ഞു.ജീവിച്ചിരിക്കുന്നയാള്‍ക്ക് ഉപദേശിച്ചാലത്തെ ഫലം പറയേണ്ടതില്ലല്ലോ.

 പ്രാണ വിദ്യ നേടിയതിനു ശേഷം മഹത്ത്വമുണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ച് പിന്നെ വിശദമായി വിവരിച്ചു.

   മുമുക്ഷുകള്‍ക്ക് വിരക്തി ഉണ്ടാക്കാനായി ബ്രഹ്മലോകം വരെയുള്ള സംസാരഗതിയെ പറയുന്നു.

ആരുണിയുടെ മകനായ ശ്വേതകേതു പാഞ്ചാല സഭയില്‍ ചെന്നു. ജീവലന്റെ മകനായ പ്രവാഹണന്‍ ചോദിച്ചു. അച്ഛന്‍ നിന്നെ വിദ്യ അഭ്യസിപ്പിച്ചിട്ടുണ്ടോയെന്ന്. ഉണ്ടെന്ന് ശ്വേതകേതു പറഞ്ഞു.

   ജനങ്ങള്‍ മരണശേഷം ഈ ലോകത്തില്‍ നിന്ന് മുകളില്‍ എവിടേയ്‌ക്കാണ് പോകുന്നത്?

എങ്ങനെയാണ് വീണ്ടും വരുന്നത്?

ദേവയാനവും പിതൃയാനവും വേര്‍പിരിയുന്ന സ്ഥാനം ഏത്?

മരിച്ചവരെല്ലാം ചെന്നിട്ടും പിതൃ ലോകം നിറയാതെ ഇരിക്കുന്നതെന്തുകൊണ്ടാണ്?

അഞ്ചാമത്തെ ആഹുതിയില്‍ അപ്പുകള്‍ക്ക് പുരുഷന്‍ എന്ന പേരുണ്ടായത് എങ്ങനെ?

ഈ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ശ്വേതകേതുവിനായില്ല.

    ഇതൊന്നും അറിയാതെയാണോ വിദ്യ അഭ്യസിച്ചു എന്ന് പറഞ്ഞത് എന്ന് പ്രവാഹണന്‍ ചോദിച്ചു. ശ്വേതകേതു ഇത് കേട്ട് സങ്കടത്തോടെ അച്ഛനടുത്തെത്തി. തനിക്കും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമറിയില്ലെന്ന് അച്ഛന്‍ ശ്വേതകേതുവിനോട് പറഞ്ഞു.

   ഗൗതമ ഗോത്രത്തില്‍ പെട്ട ആ ആരുണി രാജാവായ പ്രവാഹണന്റെ അടുത്തെത്തി.തന്റെ മകനോട് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടു. ക്ഷത്രിയന്മാര്‍ പരമ്പരയായി അറിഞ്ഞ ഈ വിദ്യ എങ്ങനെ ബ്രാഹ്മണര്‍ക്ക് പറഞ്ഞു കൊടുക്കും ? ക്ഷത്രിയര്‍ ബ്രാഹ്മണര്‍ക്ക് ഉപദേശിക്കാന്‍ പാടുണ്ടോ? എന്നറിയാതെ രാജാവ് വിഷമിച്ചു.

 കുറച്ചു കാലം അവിടെ താമസിക്കാന്‍ രാജാവ് കല്പിച്ചു.വിദ്യാ സ്വീകരണത്തിന് യോഗ്യനാണെന്ന് മനസ്സിലാക്കിയപ്പോള്‍ പാരമ്പര്യത്തിന് വിപരീതമായി ക്ഷത്രിയനായ പ്രവാഹണന്‍ ബ്രാഹ്മണനായ ഗൗതമന് വിദ്യ ഉപദേശിച്ചു. ബ്രാഹ്മണരില്‍ ഗൗതമനായ ആരുണിയാണ് ആ വിദ്യ മനസ്സിലാക്കിയ ആദ്യത്തെ ആള്‍. അതിന് ശേഷമാണ് ബ്രാഹ്മണരില്‍ ഈ വിദ്യ പ്രചരിച്ചത്.

 9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.