Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെംപഗൗഡയില്‍ തുടങ്ങുന്ന ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 03:55 am IST
in India

ഐടി നഗരമായി മാറിയ ബംഗളൂരിന്റെ എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നത് പതിനാറാം നൂറ്റാണ്ടോടെയാണ്. 1537-ല്‍ കെംപഗൗഡ ഒന്നാമന്‍ എന്നറിയപ്പെടുന്ന ഹിരിയെ കെംപഗൗഡ എന്ന നാട്ടുരാജാവാണ് നഗരം സ്ഥാപിച്ചത്. വിജയനഗരസാമ്രാജ്യത്തിന്റെ സാമന്തനായിരുന്നു അദ്ദേഹം. 

2.24 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മണ്‍കോട്ട സ്ഥാപിച്ചു. ശത്രുകളെ അകറ്റി നിര്‍ത്താന്‍ കോട്ടയെ ചുറ്റി കിടങ്ങു സ്ഥാപിച്ചു. ഇതാണ് ഇന്നു നാം കാണുന്ന നഗരഹൃദയം. കുറ്റമറ്റ നഗരമാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. കോട്ടയ്‌ക്കകത്ത് അദ്ദേഹം നിരവധി പാതകള്‍ സൃഷ്ടിച്ചു. പ്രധാന കവാടത്തിലേക്കു വന്നു ചേരുന്ന രണ്ടു പ്രധാന പാതകളും പണികഴിപ്പിച്ചു. 

പ്രജകളുടെ അധിവാസമേഖലകളും വാണിജ്യ കേന്ദ്രങ്ങളും ജലസേചന സംവിധാനങ്ങളും പ്രത്യേക ശ്രദ്ധയോടെ തയാറാക്കിയിരിക്കുന്നു. കോട്ടയുടെ നിര്‍മാണകാലത്ത് ഒരു വശത്തെ മതില്‍ സ്ഥിരമായി തകര്‍ന്നു പോകുമായിരുന്നു. പ്രശ്‌നപരിഹാരത്തിന് ഒരു ഗര്‍ഭിണിയെ ബലിയര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശ ഉയര്‍ന്നു. എന്നാല്‍ കെംപഗൗഡ രാജാവിന് ഈ അന്ധവിശ്വാസത്തെ അംഗീകരിക്കാനാകുമായിരുന്നില്ല. 

രാജാവിന്റെ ധര്‍മസങ്കടം മനസിലാക്കിയ പുത്രഭാര്യ ലക്ഷ്മി ദേവി സ്വയം ബലിയര്‍പ്പിക്കാന്‍ തയാറായി. അര്‍ധരാത്രി ആരോരുമറിയാതെ എത്തി ആത്മാഹൂതി നടത്തുകയായിരുന്നു അവര്‍. രാജകുമാരിയുടെ ഓര്‍മയ്‌ക്കായി കെംപ ഗൗഡ രാജാവ് പണി കഴിപ്പിച്ച ലക്ഷ്മമ്മ ക്ഷേത്രം കൊറമംഗലയില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. 

കോട്ടയുടെ നാലോ ഏഴോ ഗോപുരങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അന്നത്തെ നഗരത്തിന്റെ അതിരുകളായിരുന്നു പ്രൗഢമായ ഈ ഗോപുരങ്ങള്‍ പുന:സൃഷ്ടിക്കപ്പെട്ടപ്പോള്‍ അവ നഗരഹൃദയത്തിലായി. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലാല്‍ബാഗിലെ ബന്ദി മഹാകാളി ക്ഷേത്രത്തിനു പിന്നില്‍ നിന്നു നോക്കിയാല്‍ കെംപഗൗഡ ഗോപുരോദ്യാനം കാണാം. ഉല്‍സൂര്‍ തടാകത്തിനു സമീപം മെഖ്‌രി സര്‍ക്കിളിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

കെംപഗൗഡ കോട്ടയുടെ വികസനം മൈസൂരിലെ വഡയാര്‍ രാജാക്കന്മാരുടെ കാലഘട്ടത്തിലാണ്(1673-1704) വികസിപ്പിച്ചത്. എഡി 1761-ല്‍ ഹൈദരലി കോട്ടയെ ബലപ്പെടുത്തി വികസിപ്പിച്ചു. കോട്ട മതില്‍ കെട്ടിയിരുന്ന മണ്ണിനു പകരം കരിങ്കലുപയോഗിച്ചാണു ബലപ്പെടുത്തിയത്. 1791-ല്‍ ബ്രീട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കോണ്‍വാലീസ് പ്രഭുവിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ കോട്ട ആക്രമിച്ചു. 

ആറാഴ്ച നീണ്ടു നിന്ന രക്തരൂക്ഷിത യുദ്ധത്തിനു ശേഷം കോട്ട കീഴ്‌പ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞു. 2000 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 1799-ഓടെ ബ്രിട്ടീഷുകാര്‍ കോട്ട പൊളിച്ചു നീക്കാനുള്ള ശ്രമം തുടങ്ങി. 

പാത വികസനത്തിനും ആശുപത്രി നിര്‍മാണത്തിനും സ്‌കൂളുകളും ബസ് സ്റ്റാന്‍ഡിനും പണികഴിപ്പിക്കാനും വേണ്ടിയായിരുന്നു ഇത്. ഇന്ന് ബാംഗ്ലൂര്‍ കോട്ടയുടെ ഡെല്‍ഹി കവാടവും കൊത്തളങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയുള്ള പ്രദേശങ്ങള്‍ പുരാവസ്തുഗവേഷണ കേന്ദ്രത്തിനു കീഴിലാണ്.

അഭിമാനത്തോടെ ജന്മഭൂമി ബെംഗളൂരുവിലും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.