Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്നങ്ങനെ പ്രവേശന പരീക്ഷ വന്നു; ഇന്നിങ്ങനെ അതിനെ അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2018, 04:45 pm IST
in Kerala

കൊച്ചി: പ്രൊഫഷണല്‍ കോഴ്‌സിലെ പ്രവേശനത്തട്ടിപ്പ് തടയാന്‍ സംസ്ഥാനം നടപ്പില്‍ വരുത്തിയ പ്രവേശന പരീക്ഷാ സമ്പ്രദായത്തെ സംസ്ഥാനംതന്നെ അട്ടിമറിക്കുകയായിരുന്നു കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജ് പ്രവേശന ഓര്‍ഡിനന്‍സിലൂടെ. പ്രീഡിഗ്രി മാര്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് മാനദണ്ഡമായിരിക്കെയായിരുന്നു ആദ്യ പരീക്ഷാ തട്ടിപ്പ്. 

അന്ന്, മുപ്പത്താറ് വര്‍ഷം മുമ്പ് ക്രമ വിരുദ്ധമായി പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളേയോ മാനേജുമെന്റുകളേയോ സഹായിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളോ സര്‍ക്കാരോ തയാറായിരുന്നില്ല. കേരളത്തിലെ ആദ്യത്തെ മാര്‍ക്ക്തിരുത്തലും അയോഗ്യര്‍ നേടിയ പ്രവേശനം കണ്‌ടെത്തി റദ്ദാക്കിയതും ആദ്യമായ സംസ്ഥാനത്ത് പ്രവേശന പരീക്ഷാ സംവിധാനം വരികയും ചെയ്തതും ചരിത്രമായിരുന്നു. 

സംസ്ഥാനത്തെ ഉലച്ച മാര്‍ക്ക് തിരുത്തല്‍ വിവാദം 1982 ലായിരുന്നു. പ്രീഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രൊഫഷണല്‍ കോഴ്സുകളിലെ അഡ്മിഷന്‍. പണവും സ്വാധീനവുമുള്ള ചിലര്‍ കേരളസര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാറായിരുന്ന അശോകന്റെ നേതൃത്വത്തിലുള്ള സംഘം വഴി വ്യാജ മാര്‍ക്ക് ലിസ്റ്റുകള്‍ ഉണ്ടാക്കി. വ്യാജ മാര്‍ക്ക് ലിസ്റ്റ് നല്‍കി, കുറഞ്ഞ മാര്‍ക്കുകാരായ കുട്ടികള്‍ക്ക് അഡ്മിഷന്‍ നേടുകയായിരുന്നു.

ഈ വ്യാജ ഇടപാട് പിടികൂടി, ആ വര്‍ഷം പ്രവേശനം കിട്ടിയ കുറേപ്പേരെ കണ്‌ടെത്തി.അഞ്ചു വര്‍ഷത്തെ പ്രവേശന രേഖകള്‍ പരിശോധിച്ച് അവിഹിത പ്രവേശനം നേടിയ ഒട്ടേറെപ്പേരുടെ പ്രവേശനം റദ്ദാക്കി. കോളേജുകളില്‍ നിന്ന് പുറത്താക്കുകയും അവര്‍ക്കെതിരേ ക്രിമിനല്‍ കേസുമെടുത്തു. ഏറെവര്‍ഷം അവര്‍ കോടതി കയറിയിറങ്ങി. മുഖ്യപ്രതി അശോകന് ജയില്‍ ശിക്ഷ കിട്ടി. പുറത്തിറങ്ങിയ അശോകന്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനവും നടത്തി.

ഈ വന്‍ മാര്‍ക്ക് തട്ടിപ്പിനെത്തുടര്‍ന്നാണ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷാ സംവിധാനം കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയത്.  

ക്രമവിരുദ്ധമായി പ്രവേശനം നേടിയ ഈ വിദ്യാര്‍ഥികള്‍ക്കു വേണ്ടി അന്ന് ആരും കണ്ണീരൊഴുക്കിയില്ല. ഒരു ജനപ്രതിനിധിയും സംരക്ഷിക്കാന്‍ ഇറങ്ങിയില്ല. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയോ നിയമസഭയില്‍ ബില്‍ കൊണ്ടുവരികയോ ചെയ്തില്ല. കുട്ടികളാരെങ്കിലും ആത്മഹത്യ ചെയ്യുണെന്ന് രാഷ്‌ട്രീയക്കാരാരും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തില്ല. 

അന്ന് അഴിമതിയും തട്ടിപ്പും തടയാന്‍ കൊണ്ടുവന്ന പ്രവേശന പരീക്ഷയെ വാസ്തവത്തില്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലിലൂടെ. അഴിമതി തടയാന്‍ കൊണ്ടുവന്ന സംവിധാനത്തെ അഴിമതിക്കാര്‍ക്കു വേണ്ടി മറികടക്കുമ്പോള്‍ അതില്‍ അഴിമതിയുടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉയരുന്നതെന്നത് ഏറെ വിചിത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

Kerala

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

പുതിയ വാര്‍ത്തകള്‍

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.