Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കഞ്ചാവ് ലഹരി പുകഞ്ഞെരിയുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2018, 08:37 pm IST
in Kannur

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ പുകഞ്ഞെരിയുന്നു കഞ്ചാവ് ലഹരി. കഞ്ചാവ് ലോബിക്കു പിന്നില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് തടവുകാരുടെ വെളിപ്പെടുത്തല്‍. കര്‍ശന സുരക്ഷയ്‌ക്കു വിധേയമായ ജയിലിനുളളില്‍ സിപിഎം തടവുകാര്‍ക്ക് അനുവദിച്ചു നല്‍കുന്ന സുഖസൗകര്യങ്ങളിലൂടെ ജയിലിനകത്തെത്തുന്ന കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ജയിലിലെ സ്ഥിരം കാഴ്ചയാണെന്നും പുറത്തുനിന്നും ലഭ്യമാകുന്ന വര്‍ദ്ധിത ലഹരി വസ്തുക്കള്‍ സുരക്ഷിതമായി ജയിലില്‍ എത്തുകയാണെന്ന് തടവുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കതിരൂര്‍ മനോജ് വധത്തിലെ മുഖ്യപ്രതി അടക്കമുളളവര്‍ കോടതിയില്‍ പോയി മടങ്ങിവരുമ്പോള്‍ ഒരു പരിശോധനയും നടത്താറില്ലത്രേ. റിമാന്‍ഡ് തടവുകാരെയും ശിക്ഷാതടവുകാരെയും പുറത്തുകൊണ്ടുപോയി തിരികെയെത്തിക്കുമ്പോള്‍ കര്‍ശനമായ ദേഹപരിശോധനക്കുവിധേയമാക്കുകയും സിപിഎം തടവുകാരെ ഒഴിവാക്കുകയുമാണ്് പതിവ്. സുരക്ഷാ ചുമതലയുളള പോലീസ് സിപിഎം തടവുകാര്‍ക്ക് ഇളവു ചെയ്തു നല്‍കുന്നതിലൂടെ ലഹരിവസ്തുക്കള്‍ അകമ്പടിയായി ജയിലിനുളളില്‍ എത്തുകയും ചെയ്യുന്നു. ലഹരി റാക്കറ്റുമായി ബന്ധമുളളവര്‍ വന്‍തുക നല്‍കി ഇത് വില്‍പ്പനയും നടത്തുന്നു. 

പണമിടപാടുകള്‍ പുറത്തു നിന്നും നടത്തുകയും അതിനുശേഷം കാരിയര്‍മാരായി സിപിഎം തടവുകാരെ ഉപയോഗിക്കുകയുമാണ്. കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ ജയിലിലെത്തിയാല്‍ സിപിഎം തടവുകാരുമായിട്ടാണ് അടുപ്പം പുലര്‍ത്തുക. ഇവര്‍ക്കു ആവശ്യമുളളത് ലഭിക്കാന്‍ വേണ്ടിയാണിത്. ടി.പി.ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധങ്ങളില്‍ ശിക്ഷാതടവുകാരും റിമാന്‍ഡു തടവുകാരുമാണ് ഇവിടെ സെല്‍ഭരണം നടത്തുന്നത്. ഇവര്‍ക്കു പുറത്തു നിന്നും ഭക്ഷണം എത്തിക്കാന്‍ പോലും ആളുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് വലിയ ആരാധനയാണ് ഇവരോടുളളത്. അതിനാല്‍ തന്നെ രഹസ്യമായി പല കാര്യങ്ങളും നടത്തിക്കൊടുക്കാന്‍ ഭരണത്തിന്റെ തിണ്ണമിടുക്കില്‍ ഇവര്‍ ചെയ്തു പോരുകയാണ്. 

നിരവധി തവണ പരിശോധന നടന്നെങ്കിലും ഇവിടെ നിന്നും ഒന്നും ലഭിക്കാത്തതിനു പിന്നിലും ഇത്തരം ഉദ്യോഗസ്ഥരുടെ ചാരപ്പണിയുണ്ടെന്ന് വ്യക്തം. കഴിഞ്ഞ ദിവസം ഒന്നാംബ്ലോക്കില്‍ ടിവി എത്തിയതിനു ശേഷമാണ് ജയില്‍സൂപ്രണ്ട് സംഭവം അറിയുന്നത് എന്ന വസ്തുത ജയിലിനുളളിലെ കളളക്കളിയെ സാധൂകരിക്കുന്നതാണ്. മിക്കപ്പോഴും കോടതിയില്‍ പല കേസുകള്‍ക്കുമായി പുറത്തേക്ക് കൊണ്ടുപോകുന്ന സിപിഎം തടവുകാര്‍ കാരിയര്‍മാരായി മാറി ലഹരി കച്ചവടം തന്നെ നടക്കുകയാണ് ഇവിടെ. തടവുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റായ രീതിയില്‍ നടപ്പിലാക്കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.