Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലൈറ്റ് മെട്രോയും ലാവ്ലിനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 04:05 am IST
inVicharam

കേരളത്തിന്റെ, വിശിഷ്യാ ഭാരതത്തിന്റെ, ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ ഓരോ മലയാളിയുടേയും അഭിമാനമാണ്, സ്വകാര്യ അഹങ്കാരമാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍. അദ്ദേഹത്തെ കേരളസര്‍ക്കാര്‍ തിരിച്ചയച്ച രീതി പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ആയിരുന്നു ഈ സംഭവമെങ്കില്‍ തമിഴകം ഇപ്പോള്‍ കത്തിയെരിയുന്നുണ്ടാവും. ഇന്ത്യയിലുള്ള എല്ലാ അഗ്‌നിശമനയൂണിറ്റുകളും അവിടെ വിന്യസിച്ചാല്‍ പോലും ആ തീയണയ്‌ക്കാന്‍ അവ പര്യാപ്തമാകുമായിരുന്നില്ല. ഒരുകണക്കില്‍ അട്ടപ്പാടിയിലെ മധുവിന്റെ മരണം പോലും ഇത്തരം ചുവടുമാറ്റങ്ങളുടെ പരിണതഫലമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആദിവാസിക്ഷേമത്തിനായി കോടികള്‍ ചെലവഴിച്ചിട്ടും അവരുടെ ഒരുചാണ്‍ വയറിന്റെ വിളിക്ക് പരിഹാരമാകാത്തതുകൊണ്ടാണല്ലോ മധുവിന് സ്വന്തം ജീവന്‍കൊണ്ട് എന്നെന്നേക്കുമായി വിശപ്പടക്കേണ്ടിവന്നത്.

മെട്രോമാന്‍, മിസൈല്‍മാന്‍ തുടങ്ങിയ പദവികള്‍ സര്‍ക്കാരിന്റെ ഒരു സംവിധാനവും നല്‍കിയതല്ല. ഈ വ്യക്തികളുടെ ചില സ്വഭാവസവിശേഷതകള്‍ സാധാരണക്കാരായ ജനങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ പതിച്ചതിന്റെ ഫലമായി അവര്‍ നല്‍കിയതാണ്. ആ പദവിയെ അവഹേളിക്കുവാനുള്ള ഏതൊരു നീക്കവും ജനങ്ങളുടെ മാറത്തേല്‍ക്കുന്ന പാദപതനമായേ പരിഗണിക്കുകയുള്ളൂ.

എന്താണ് ശ്രീധരന്റെ യോഗ്യതയും അയോഗ്യതയും. മിടുമിടുക്കന്മാരെന്ന് ഞാനും നിങ്ങളും സാക്ഷ്യപത്രം നല്‍കിയ പാശ്ചാത്യരായ സാങ്കേതികവിദഗ്ധര്‍ മാസങ്ങളോളം വേണമന്ന് ഉറപ്പിച്ചു പറഞ്ഞ പാമ്പന്‍ പാലം പൊതുജനങ്ങളുടെ ദയനീയാവസ്ഥയും സര്‍ക്കാരിന്റെ താല്‍പര്യങ്ങളും കണക്കിലെടുത്ത് കേവലം 46 ദിവസംകൊണ്ട് പൂര്‍ത്തിയാക്കിക്കൊടുത്തു. അസാധ്യമെന്ന് പാശ്ചാത്യലോകം വിധിയെഴുതിയ കൊങ്കണ്‍ റെയില്‍വെ സാധ്യമാക്കിയെന്നുമാത്രമല്ല, അതില്‍ കുറെ അത്ഭുതങ്ങളും തുന്നിച്ചേര്‍ത്തു. ഇവ രണ്ട് ഉദാഹരണങ്ങള്‍ മാത്രം. ഇതെങ്ങിനെ സാധിച്ചു എന്ന് പരിശോധിച്ചാല്‍ ലഭിക്കുന്ന ഉത്തരം അദ്ദേഹത്തിന്റെ സത്യസന്ധത, നിശ്ചയദാര്‍ഢ്യം, കര്‍മ്മകുശലത, ലക്ഷ്യവേധത്തിനുള്ള കഴിവ് എന്നിവമൂലമാണെന്ന് കാണാം. ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ് ഇത്തരം ടെക്‌നോക്രാറ്റുകളെ കണ്ടെത്തി നിയതമായ മാര്‍ഗ്ഗത്തില്‍ പ്രോത്സാഹിപ്പിക്കുവാനുള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രാഗത്ഭ്യം. 

ശ്രീധരന്റെ അയോഗ്യത അഴിമതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലായ്‌മയാണ്. രാഷ്‌ട്രീയനേതൃത്വം ഇഷ്ടപ്പെടാത്തതും അതാണ്. ലൈറ്റ്‌മെട്രൊ മറ്റൊരു ലാവ്ലിനാക്കാന്‍ വാഴപ്പിണ്ടികൊണ്ട് നിര്‍മ്മിച്ച നട്ടെല്ലുള്ള സാങ്കേതിക വിദഗ്ധരാണാവശ്യം. മെട്രോമാന്‍ ആ വിടവിലേക്ക് അയോഗ്യനാണ്.

കൊച്ചി മെട്രൊ നഷ്ടത്തിലാണെങ്കില്‍ അത് സര്‍ക്കാരിന്റെ കഴിവ്‌കേടാണ്. ശ്രീധരന്റേതല്ല.

ലൈറ്റ് മെട്രോ മലയാളിയുടെ ചിരകാലാഭിലാഷമാണ്. കേന്ദ്രപദ്ധതിയായി നടപ്പാക്കേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ക്യാപ്ടന്‍ കെ. വേലായുധന്‍ 

കല്ലായി,കോഴിക്കോട് 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.