Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അക്കാദമി നിരസിച്ചത്, തീയേറ്ററില്‍ വരാത്തത്; സിനിമാ അവാര്‍ഡുകള്‍ ‘ഭയാനക’മെന്ന് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 08:25 pm IST
in Special Article

കൊച്ചി: ചലച്ചിത്ര അക്കാദമി നിരസിച്ച ചിത്രം സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് ജൂറിക്ക് മികച്ചത്. ദൃശ്യ വ്യക്തത ഇല്ലാത്തതിനാല്‍ കാണിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് തീയേറ്ററ്റില്‍ പ്രദര്‍ശിപിക്കേണ്ടെന്ന് നിര്‍മ്മാതാവ് നിശ്ചയിച്ച, പ്രേക്ഷകര്‍ കാണാത്ത ചിത്രത്തിന്റേത് മികച്ച സംവിധായകന്‍. ആരും കേട്ടിട്ടില്ലാത്ത, പാട്ടിന് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ്… പതിവുപോലെ വിവാദം, പക്ഷേ ‘ഭയാനകം.’ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിമര്‍ശന വിധേയമാകുന്നു.  

കമല്‍ (കമാലുദ്ദീന്‍) അദ്ധ്യക്ഷനായ സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രവേശനം നിരസിച്ച ചിത്രമാണ് ‘ഒറ്റമുറി വെളിച്ചം’. പക്ഷേ, ടി.വി. ചന്ദ്രന്‍ ജൂറിയായ അവാര്‍ഡ് സമിതിക്ക് ഒറ്റമുറി വെളിച്ചം മികച്ചത്. 

മികച്ച സംവിധായകനുള്ള അവാര്‍ഡ് ലിജോ ജോസ് പല്ലിശ്ശേരിക്ക് നേടിക്കൊടുത്ത ചിത്രം ‘ഈ.മ.യൗ’ പ്രഥമ പ്രദര്‍ശനത്തില്‍ കണ്ട നിര്‍മ്മാതാവ് പറഞ്ഞു, ‘സ്‌ക്രീനില്‍ ഒന്നും കാണാനില്ല, ചിത്രം വീണ്ടും എടുത്തിട്ട് പ്രദര്‍ശിപ്പിച്ചാല്‍ മതി’യെന്ന്. ആര്‍ട്ട് സിനിമയുടെ സംവിധായകനായ ജോസ് പക്ഷേ അതിനു തയ്യാറായില്ല. സിനിമ ഇതുവരെ പൊതുജനങ്ങള്‍ക്ക് കാണാന്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പക്ഷേ മികച്ച സംവിധായകനുള്ള അവാര്‍ഡുണ്ട്. 

ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തതിനെ അധികംപേരും അനുമോദിക്കുന്നു. മികച്ച നടിയായ പാര്‍വ്വതിക്ക് അവാര്‍ഡു നല്‍കുന്നതും അഭിനന്ദിക്കപ്പെടുന്നു. പക്ഷേ, ‘ടേക്കോഫി’ന് പകരം മികച്ച ജനപ്രിയ സിനിമ ‘രക്ഷാധികാരി ബിജു’വായതിനോട് വിയോജിപ്പാണ് ഏറെ. കളിക്കളങ്ങള്‍ ഇല്ലാതാകുന്നുവെന്നും കെട്ടിടങ്ങളും മാളുകളും അവിടം കയ്യേറുന്നുവെന്നും മറ്റുമുള്ള സന്ദേശം സാമൂഹ്യ പ്രസക്തിയുള്ള വിഷയം ആകാമെങ്കിലും ജനപ്രിയമാകേണ്ടിയിരുന്നത് ‘ടേക് ഓഫ്’ തന്നെയെന്ന പക്ഷമാണ് അധികം പേര്‍ക്കും.

അര്‍ജ്ജുനന്‍ മാഷിന് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് കിട്ടി. പക്ഷേ, ‘ഭയാനകം’ സിനിമയിലെ പാട്ട് കേട്ടിട്ടുള്ളതാരാണ്. സിനിമ കാണാന്‍ കിട്ടിയിട്ടില്ല, യു ട്യൂബില്‍പോലും കേള്‍ക്കാനും കഴിഞ്ഞിട്ടില്ല. ‘അര്‍ജുനന്‍ മാഷിനെ ആദരിച്ചതുതന്നെയല്ലേ’ എന്ന് പലരും സംശയം കൂറുന്നു.

മികച്ച പാട്ടെഴുത്തുകാരന്‍ പ്രഭാവര്‍മ്മയാണ്. വര്‍മ്മ മികച്ച പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും ‘ക്ലിന്റ്’ എന്ന ചിത്രത്തിനെഴുതിയ ‘ഓളത്തിന്‍ മേളത്തില്‍’ എന്ന പാട്ട് അവാര്‍ഡിന് അയോഗ്യം എന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പരിഗണനയാണ് അവാര്‍ഡിന് ആധാരം എന്നുവരെയാണ് പറച്ചില്‍. 

‘ടേക്ക് ഓഫി’ന് അവാര്‍ഡ് കൊടുക്കാഞ്ഞതും, ഏറെ ചര്‍ച്ചയായ ‘സെക്സി ദുര്‍ഗ’യുടെ പേരുമാറ്റിയ ‘എസ്. ദുര്‍ഗ്ഗ’യെക്കുറിച്ച് പരാമര്‍ശം ഒന്നും ജൂറി നടത്താഞ്ഞതും രാഷ്‌ട്രീയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.

‘ടേക് ഓഫ്’ സിനിമയുടെ പിന്നിലെ കഥയും സംഭവവും മുഴുവന്‍ നേട്ടമാകുന്നത് കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനാണ്. ഇന്ത്യന്‍ നഴ്സുമാരെ അതി സാഹസികമായി സിറിയയില്‍നിന്ന് രക്ഷിച്ചത് ലോക രാഷ്‌ട്രങ്ങള്‍ അഭിനന്ദിച്ച കാര്യമാണ്. അത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം മോദിക്ക് അനുകൂലമാക്കിയേക്കുമെന്ന് ആരെങ്കിലും ഭയന്നോ? ഇന്ത്യന്‍ നഴ്സുമാരെ തട്ടിക്കൊണ്ടു പോയ മുസ്ലിം ഭീകരരെ ചിത്രീകരിക്കുന്ന സിനിമയ്‌ക്കുള്ള അവാര്‍ഡ് ആരെയെങ്കിലുമൊക്കെ പിണക്കിയേക്കുമെന്ന് കരുതിയിട്ടുണ്ടാവുമോ.? അതുകൊണ്ടാവുമോ ‘ടേക് ഓഫ്’ ജനപ്രിയ സിനിമ ആകാഞ്ഞത്? പലരും സംശയിക്കുകയാണ്.

‘എസ്. ദുര്‍ഗ്ഗ’ യെക്കുറിച്ച് പരാമര്‍ശിക്കുന്നതുവഴി ഇനിയും കൂടുതല്‍ ആരെയും പിണക്കേണ്ടെന്ന നിര്‍ദ്ദേശം ആരെങ്കിലും ജൂറിക്ക് നല്‍കിയിരിക്കുമോ? മതേതരത്വത്തിന്റെ വര്‍ഗ്ഗീയക്കളിയിലേക്ക് സര്‍ക്കാര്‍ കളംമാറിച്ചവിട്ടുന്നുവോ? 

ആകെക്കൂടി നോക്കുമ്പോള്‍ ഈ വര്‍ഷവും ചലച്ചിത്ര അവാര്‍ഡ് വിവാദ മുക്തമാകുന്നില്ല. സൂപ്പര്‍ താരങ്ങളുടെ ‘കുത്തിനു പിടിച്ച’ നടി പാര്‍വതിക്ക് ‘സമീറ’യുടെ പേരില്‍ കിട്ടിയ അവാര്‍ഡ്, ലോക വനിതാദിനത്തിലായത് തികച്ചും യാദൃശ്ചികമായിരിക്കാം. അതോ വനിതാ സിനിമാ പ്രവര്‍ത്തകരോടുള്ള ചിലരുടെ ഐക്യദാഢ്യമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.