Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശിവറാം ചേട്ടനോ ശിവ ശിവ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2018, 02:45 am IST
inVaradyam

1983. ഇന്ത്യ പ്രൂഡന്‍ഷ്യല്‍ ക്രിക്കറ്റ് കപ്പില്‍ മുത്തമിട്ട വര്‍ഷം. ഞാന്‍ വിദ്യാഭ്യാസം മംഗളം പാടി അവസാനിപ്പിച്ച സമയം. എല്ലാംകൊïും അര്‍ത്ഥഗര്‍ഭമായ കാലം.  വാരികകള്‍ക്ക്  കാര്‍ട്ടൂണുകള്‍ അയയ്‌ക്കലായിരുന്നു എന്റെ ഹോബി. എല്ലാം ‘ഇന്ത്യനിങ്ക്’ കാര്‍ട്ടൂണുകള്‍.  മുഷ്‌ക്കരാം പത്രാധിപരുടെ നടയടിയേല്‍ക്കാനായിരുന്നു അവയ്‌ക്ക് യോഗം. മടക്കത്തപാ

ലില്‍ അവ തിരിച്ച് വീടിന്റെ വരാന്തയില്‍ മൂന്നാംപക്കം വന്നുവീഴും. അതുകï് പാവം അച്ഛനും ഒരു ന്യൂനാല്‍ ന്യൂനപക്ഷം കരയോഗം അംഗങ്ങളും ഏറ്റവും പരിഭ്രാന്തരായതും അതേ വര്‍ഷം തന്നെ. 1985 ആയപ്പോഴേക്കും പരിയാരം പോസ്റ്റാപ്പീസിലെ പോസ്റ്റ് മാഷും പോസ്റ്റ്മാനും  മാത്രം, എന്റെ പഞ്ചായത്തില്‍ എന്നെ കാര്‍ട്ടൂണിസ്റ്റായി അംഗീകരിച്ചു. അതോടെ മാനസഗുരു ആര്‍.കെ. ലക്ഷ്മണ്‍ പോറ്റിക്കുള്ള ഡെയ്‌ലി നെയ്‌വിളക്ക് ഞാന്‍ മതിയാക്കി. അത് ഒക്കേഷണല്‍ പുഷ്പാഞ്ജലിയാക്കി ചുരുക്കി.

അപ്പോഴാണ് എന്റെ ആദ്യ വിദേശയാത്ര സംഭവിക്കുന്നത്. കോതമംഗലമായിരുന്നു ആ രാജ്യം.  പ്രവാസം ഒരു കലക്കന്‍ അനുഭവമാണെന്ന് എന്നെ പഠിപ്പിച്ചത് തദ്ദേശവാസിയും തൃക്കാരിയൂര്‍കാരനായ ഒരു കാര്‍ന്നോരായിരുന്നു. ചതുരക്കള്ളിയില്‍ നിറഞ്ഞു നിന്ന ഇംഗ്ലീഷ് അക്ഷരം ‘എസ്സി’ന്റെ രൂപത്തിലായിരുന്നു ഞാന്‍ അന്നോളം ആ അമ്മാമനെ(ശിവറാം) അറിഞ്ഞിരുന്നത്. കാര്‍ട്ടൂണ്‍ രസികരായ എന്റെ അച്ഛനമ്മമാരോടൊപ്പം ഞാനും ആ ലളിതവരകളെ മോഹിച്ചു. 

കോതമംഗലത്തായിരുന്നു എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ ക്യാമ്പ്. സുകുമാര്‍, യേശുദാസന്‍, ടോംസ്, കൃഷ്ണന്‍, സോമനാഥന്‍, നാഥന്‍ എന്നിവരായിരുന്നു ക്യാമ്പിലെ നായകന്മാര്‍. എല്ലാവരേയും ഞാന്‍ ആദ്യമായി കാണുകയായിരുന്നു. എന്റെ വര കï് എല്ലാവരും അനുഗ്രഹിച്ചു. വല്യ സന്തോഷമായി. ലേശം ഗൗരവം, പ്രൗഢ ശരീര പ്രകൃതി, നീളന്‍ തല (നീളന്‍ തല ഇന്നും എന്റെ മോഹമാണ്) എന്നിവയായിരുന്നു ശിവറാം കാരണോരെ വേറിട്ടുനിര്‍ത്തിയത്. ശിവറാം ചേട്ടനെ ഇടയ്‌ക്കിടെ കïപ്പോഴൊക്കെ ഞാന്‍ ആ സിമ്പിള്‍ വരകള്‍ ഓര്‍മ്മിച്ചു. സന്മനസ്സുള്ള മനുഷ്യരെ നിറച്ചെന്ന പോലത്തെ ഒറ്റച്ചതുര കാര്‍ട്ടൂണുകള്‍. ലേശം സാരോപദേശം വിതറിയ ഇക്കോ-ഫ്രï്‌ലി എന്നു പറയാവുന്ന ബോക്‌സ് കാര്‍ട്ടൂണുകള്‍.

ഒരു പകിട്ടും ബോധപൂര്‍വം കാണിക്കരുത് എന്ന ഉദ്ദേശ്യത്തില്‍ വരച്ചെന്ന പോലത്തെ രചനകള്‍. പ്രഥമദൃഷ്ട്യാ, മരത്തില്‍ തൂങ്ങിക്കിടക്കുന്ന പപ്പായ പോലേïല്ലോ ഗുരുകാരണോരുടെ മുഖം എന്ന് ഞാനോര്‍ത്തു. പപ്പടമുഖരൂപനായ ഞാന്‍ അല്‍പം ഗര്‍വ്വോടെ ശ്രദ്ധിച്ചു നോട്ടുകുറിച്ചെടുത്തു. ക്യാമ്പിനൊടുവില്‍ ഞാന്‍ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. മറ്റെല്ലാ യുവ കാര്‍ട്ടൂണിസ്റ്റുകളെയും പോലെ ‘ശിവറാം ചേട്ടാ’ എന്നുവിളിച്ച് നിര്‍വൃതിയടയണമെന്നുമുïായിരുന്നു. കഴിഞ്ഞില്ല. സാര്‍ എന്നുവിളിച്ചുപോയി. ‘തടിയനും ലജ്ജാലുവുമായ ഒരു സജ്ജീവിനെ ഓര്‍ക്കുന്നുïോ’ എന്നന്വേഷിച്ച് ഞാന്‍  അദ്ദേഹത്തിന് പിന്നീടൊരു കത്തെഴുതി. മറുപടി കിട്ടിയോ! ഓര്‍മ്മയില്ല. എങ്കിലും ഒരാശ്വാസï്. ശിവറാം, സജ്ജീവ്, സത്യമേവ ജയതേ എല്ലാം ഇംഗ്ലീഷിലെ ‘എസ്’ എന്ന അക്ഷരത്തില്‍ തുടങ്ങുന്നു.

കാര്‍ട്ടൂണിസ്റ്റായത് ഭാഗ്യായി!

(അതിവേഗ കാരിക്കേച്ചറിസ്റ്റും എറണാകുളം ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറുമാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.