Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശിവറാം ചേട്ടനോ ശിവ ശിവ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2018, 02:45 am IST
in Varadyam

1983. ഇന്ത്യ പ്രൂഡന്‍ഷ്യല്‍ ക്രിക്കറ്റ് കപ്പില്‍ മുത്തമിട്ട വര്‍ഷം. ഞാന്‍ വിദ്യാഭ്യാസം മംഗളം പാടി അവസാനിപ്പിച്ച സമയം. എല്ലാംകൊïും അര്‍ത്ഥഗര്‍ഭമായ കാലം.  വാരികകള്‍ക്ക്  കാര്‍ട്ടൂണുകള്‍ അയയ്‌ക്കലായിരുന്നു എന്റെ ഹോബി. എല്ലാം ‘ഇന്ത്യനിങ്ക്’ കാര്‍ട്ടൂണുകള്‍.  മുഷ്‌ക്കരാം പത്രാധിപരുടെ നടയടിയേല്‍ക്കാനായിരുന്നു അവയ്‌ക്ക് യോഗം. മടക്കത്തപാ

ലില്‍ അവ തിരിച്ച് വീടിന്റെ വരാന്തയില്‍ മൂന്നാംപക്കം വന്നുവീഴും. അതുകï് പാവം അച്ഛനും ഒരു ന്യൂനാല്‍ ന്യൂനപക്ഷം കരയോഗം അംഗങ്ങളും ഏറ്റവും പരിഭ്രാന്തരായതും അതേ വര്‍ഷം തന്നെ. 1985 ആയപ്പോഴേക്കും പരിയാരം പോസ്റ്റാപ്പീസിലെ പോസ്റ്റ് മാഷും പോസ്റ്റ്മാനും  മാത്രം, എന്റെ പഞ്ചായത്തില്‍ എന്നെ കാര്‍ട്ടൂണിസ്റ്റായി അംഗീകരിച്ചു. അതോടെ മാനസഗുരു ആര്‍.കെ. ലക്ഷ്മണ്‍ പോറ്റിക്കുള്ള ഡെയ്‌ലി നെയ്‌വിളക്ക് ഞാന്‍ മതിയാക്കി. അത് ഒക്കേഷണല്‍ പുഷ്പാഞ്ജലിയാക്കി ചുരുക്കി.

അപ്പോഴാണ് എന്റെ ആദ്യ വിദേശയാത്ര സംഭവിക്കുന്നത്. കോതമംഗലമായിരുന്നു ആ രാജ്യം.  പ്രവാസം ഒരു കലക്കന്‍ അനുഭവമാണെന്ന് എന്നെ പഠിപ്പിച്ചത് തദ്ദേശവാസിയും തൃക്കാരിയൂര്‍കാരനായ ഒരു കാര്‍ന്നോരായിരുന്നു. ചതുരക്കള്ളിയില്‍ നിറഞ്ഞു നിന്ന ഇംഗ്ലീഷ് അക്ഷരം ‘എസ്സി’ന്റെ രൂപത്തിലായിരുന്നു ഞാന്‍ അന്നോളം ആ അമ്മാമനെ(ശിവറാം) അറിഞ്ഞിരുന്നത്. കാര്‍ട്ടൂണ്‍ രസികരായ എന്റെ അച്ഛനമ്മമാരോടൊപ്പം ഞാനും ആ ലളിതവരകളെ മോഹിച്ചു. 

കോതമംഗലത്തായിരുന്നു എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ ക്യാമ്പ്. സുകുമാര്‍, യേശുദാസന്‍, ടോംസ്, കൃഷ്ണന്‍, സോമനാഥന്‍, നാഥന്‍ എന്നിവരായിരുന്നു ക്യാമ്പിലെ നായകന്മാര്‍. എല്ലാവരേയും ഞാന്‍ ആദ്യമായി കാണുകയായിരുന്നു. എന്റെ വര കï് എല്ലാവരും അനുഗ്രഹിച്ചു. വല്യ സന്തോഷമായി. ലേശം ഗൗരവം, പ്രൗഢ ശരീര പ്രകൃതി, നീളന്‍ തല (നീളന്‍ തല ഇന്നും എന്റെ മോഹമാണ്) എന്നിവയായിരുന്നു ശിവറാം കാരണോരെ വേറിട്ടുനിര്‍ത്തിയത്. ശിവറാം ചേട്ടനെ ഇടയ്‌ക്കിടെ കïപ്പോഴൊക്കെ ഞാന്‍ ആ സിമ്പിള്‍ വരകള്‍ ഓര്‍മ്മിച്ചു. സന്മനസ്സുള്ള മനുഷ്യരെ നിറച്ചെന്ന പോലത്തെ ഒറ്റച്ചതുര കാര്‍ട്ടൂണുകള്‍. ലേശം സാരോപദേശം വിതറിയ ഇക്കോ-ഫ്രï്‌ലി എന്നു പറയാവുന്ന ബോക്‌സ് കാര്‍ട്ടൂണുകള്‍.

ഒരു പകിട്ടും ബോധപൂര്‍വം കാണിക്കരുത് എന്ന ഉദ്ദേശ്യത്തില്‍ വരച്ചെന്ന പോലത്തെ രചനകള്‍. പ്രഥമദൃഷ്ട്യാ, മരത്തില്‍ തൂങ്ങിക്കിടക്കുന്ന പപ്പായ പോലേïല്ലോ ഗുരുകാരണോരുടെ മുഖം എന്ന് ഞാനോര്‍ത്തു. പപ്പടമുഖരൂപനായ ഞാന്‍ അല്‍പം ഗര്‍വ്വോടെ ശ്രദ്ധിച്ചു നോട്ടുകുറിച്ചെടുത്തു. ക്യാമ്പിനൊടുവില്‍ ഞാന്‍ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. മറ്റെല്ലാ യുവ കാര്‍ട്ടൂണിസ്റ്റുകളെയും പോലെ ‘ശിവറാം ചേട്ടാ’ എന്നുവിളിച്ച് നിര്‍വൃതിയടയണമെന്നുമുïായിരുന്നു. കഴിഞ്ഞില്ല. സാര്‍ എന്നുവിളിച്ചുപോയി. ‘തടിയനും ലജ്ജാലുവുമായ ഒരു സജ്ജീവിനെ ഓര്‍ക്കുന്നുïോ’ എന്നന്വേഷിച്ച് ഞാന്‍  അദ്ദേഹത്തിന് പിന്നീടൊരു കത്തെഴുതി. മറുപടി കിട്ടിയോ! ഓര്‍മ്മയില്ല. എങ്കിലും ഒരാശ്വാസï്. ശിവറാം, സജ്ജീവ്, സത്യമേവ ജയതേ എല്ലാം ഇംഗ്ലീഷിലെ ‘എസ്’ എന്ന അക്ഷരത്തില്‍ തുടങ്ങുന്നു.

കാര്‍ട്ടൂണിസ്റ്റായത് ഭാഗ്യായി!

(അതിവേഗ കാരിക്കേച്ചറിസ്റ്റും എറണാകുളം ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

Football

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

Kerala

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

India

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

പുതിയ വാര്‍ത്തകള്‍

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.