Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശിവറാം ചേട്ടനോ ശിവ ശിവ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2018, 02:45 am IST
in Varadyam

1983. ഇന്ത്യ പ്രൂഡന്‍ഷ്യല്‍ ക്രിക്കറ്റ് കപ്പില്‍ മുത്തമിട്ട വര്‍ഷം. ഞാന്‍ വിദ്യാഭ്യാസം മംഗളം പാടി അവസാനിപ്പിച്ച സമയം. എല്ലാംകൊïും അര്‍ത്ഥഗര്‍ഭമായ കാലം.  വാരികകള്‍ക്ക്  കാര്‍ട്ടൂണുകള്‍ അയയ്‌ക്കലായിരുന്നു എന്റെ ഹോബി. എല്ലാം ‘ഇന്ത്യനിങ്ക്’ കാര്‍ട്ടൂണുകള്‍.  മുഷ്‌ക്കരാം പത്രാധിപരുടെ നടയടിയേല്‍ക്കാനായിരുന്നു അവയ്‌ക്ക് യോഗം. മടക്കത്തപാ

ലില്‍ അവ തിരിച്ച് വീടിന്റെ വരാന്തയില്‍ മൂന്നാംപക്കം വന്നുവീഴും. അതുകï് പാവം അച്ഛനും ഒരു ന്യൂനാല്‍ ന്യൂനപക്ഷം കരയോഗം അംഗങ്ങളും ഏറ്റവും പരിഭ്രാന്തരായതും അതേ വര്‍ഷം തന്നെ. 1985 ആയപ്പോഴേക്കും പരിയാരം പോസ്റ്റാപ്പീസിലെ പോസ്റ്റ് മാഷും പോസ്റ്റ്മാനും  മാത്രം, എന്റെ പഞ്ചായത്തില്‍ എന്നെ കാര്‍ട്ടൂണിസ്റ്റായി അംഗീകരിച്ചു. അതോടെ മാനസഗുരു ആര്‍.കെ. ലക്ഷ്മണ്‍ പോറ്റിക്കുള്ള ഡെയ്‌ലി നെയ്‌വിളക്ക് ഞാന്‍ മതിയാക്കി. അത് ഒക്കേഷണല്‍ പുഷ്പാഞ്ജലിയാക്കി ചുരുക്കി.

അപ്പോഴാണ് എന്റെ ആദ്യ വിദേശയാത്ര സംഭവിക്കുന്നത്. കോതമംഗലമായിരുന്നു ആ രാജ്യം.  പ്രവാസം ഒരു കലക്കന്‍ അനുഭവമാണെന്ന് എന്നെ പഠിപ്പിച്ചത് തദ്ദേശവാസിയും തൃക്കാരിയൂര്‍കാരനായ ഒരു കാര്‍ന്നോരായിരുന്നു. ചതുരക്കള്ളിയില്‍ നിറഞ്ഞു നിന്ന ഇംഗ്ലീഷ് അക്ഷരം ‘എസ്സി’ന്റെ രൂപത്തിലായിരുന്നു ഞാന്‍ അന്നോളം ആ അമ്മാമനെ(ശിവറാം) അറിഞ്ഞിരുന്നത്. കാര്‍ട്ടൂണ്‍ രസികരായ എന്റെ അച്ഛനമ്മമാരോടൊപ്പം ഞാനും ആ ലളിതവരകളെ മോഹിച്ചു. 

കോതമംഗലത്തായിരുന്നു എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ ക്യാമ്പ്. സുകുമാര്‍, യേശുദാസന്‍, ടോംസ്, കൃഷ്ണന്‍, സോമനാഥന്‍, നാഥന്‍ എന്നിവരായിരുന്നു ക്യാമ്പിലെ നായകന്മാര്‍. എല്ലാവരേയും ഞാന്‍ ആദ്യമായി കാണുകയായിരുന്നു. എന്റെ വര കï് എല്ലാവരും അനുഗ്രഹിച്ചു. വല്യ സന്തോഷമായി. ലേശം ഗൗരവം, പ്രൗഢ ശരീര പ്രകൃതി, നീളന്‍ തല (നീളന്‍ തല ഇന്നും എന്റെ മോഹമാണ്) എന്നിവയായിരുന്നു ശിവറാം കാരണോരെ വേറിട്ടുനിര്‍ത്തിയത്. ശിവറാം ചേട്ടനെ ഇടയ്‌ക്കിടെ കïപ്പോഴൊക്കെ ഞാന്‍ ആ സിമ്പിള്‍ വരകള്‍ ഓര്‍മ്മിച്ചു. സന്മനസ്സുള്ള മനുഷ്യരെ നിറച്ചെന്ന പോലത്തെ ഒറ്റച്ചതുര കാര്‍ട്ടൂണുകള്‍. ലേശം സാരോപദേശം വിതറിയ ഇക്കോ-ഫ്രï്‌ലി എന്നു പറയാവുന്ന ബോക്‌സ് കാര്‍ട്ടൂണുകള്‍.

ഒരു പകിട്ടും ബോധപൂര്‍വം കാണിക്കരുത് എന്ന ഉദ്ദേശ്യത്തില്‍ വരച്ചെന്ന പോലത്തെ രചനകള്‍. പ്രഥമദൃഷ്ട്യാ, മരത്തില്‍ തൂങ്ങിക്കിടക്കുന്ന പപ്പായ പോലേïല്ലോ ഗുരുകാരണോരുടെ മുഖം എന്ന് ഞാനോര്‍ത്തു. പപ്പടമുഖരൂപനായ ഞാന്‍ അല്‍പം ഗര്‍വ്വോടെ ശ്രദ്ധിച്ചു നോട്ടുകുറിച്ചെടുത്തു. ക്യാമ്പിനൊടുവില്‍ ഞാന്‍ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. മറ്റെല്ലാ യുവ കാര്‍ട്ടൂണിസ്റ്റുകളെയും പോലെ ‘ശിവറാം ചേട്ടാ’ എന്നുവിളിച്ച് നിര്‍വൃതിയടയണമെന്നുമുïായിരുന്നു. കഴിഞ്ഞില്ല. സാര്‍ എന്നുവിളിച്ചുപോയി. ‘തടിയനും ലജ്ജാലുവുമായ ഒരു സജ്ജീവിനെ ഓര്‍ക്കുന്നുïോ’ എന്നന്വേഷിച്ച് ഞാന്‍  അദ്ദേഹത്തിന് പിന്നീടൊരു കത്തെഴുതി. മറുപടി കിട്ടിയോ! ഓര്‍മ്മയില്ല. എങ്കിലും ഒരാശ്വാസï്. ശിവറാം, സജ്ജീവ്, സത്യമേവ ജയതേ എല്ലാം ഇംഗ്ലീഷിലെ ‘എസ്’ എന്ന അക്ഷരത്തില്‍ തുടങ്ങുന്നു.

കാര്‍ട്ടൂണിസ്റ്റായത് ഭാഗ്യായി!

(അതിവേഗ കാരിക്കേച്ചറിസ്റ്റും എറണാകുളം ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.