Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അതിര്‍ത്തി കടന്ന് സ്വര്‍ണക്കടത്ത് വ്യാപകം; പിടിക്കപ്പെടുന്നവര്‍ക്ക് വിഐപി പരിഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2018, 02:00 am IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: അതിര്‍ത്തി കടന്ന് സ്വര്‍ണക്കടത്ത് വ്യാപകം. പിടിക്കപ്പെടുന്നവര്‍ക്ക് വിഐപി പരിഗണന. തമിഴ്‌നാട്ടില്‍ നിന്ന് റോഡ് വഴിയും തീവണ്ടിമാര്‍ഗവുമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം കടത്തുന്നത്. കഴിഞ്ഞദിവസം തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണവും നൂറിലധികം വെള്ളി മോതിരങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. സ്വര്‍ണം കടത്തിയ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പികൂടിയെങ്കിലും ജിഎസ്ടി വിഭാഗമെത്തി രേഖകളുടെ അടിസ്ഥാനത്തില്‍ നികുതി വാങ്ങി ഇവരെ വിട്ടയച്ചു.

കേരളത്തിന്റെ തെക്കേ അതിര്‍ത്തിയിലെ ആദ്യ ചെക്കുപോസ്റ്റ് ദേശീയപാതയിലെ അമരവിളയിലെതാണ്. ഇതിലൂടെ തമിഴ്‌നാട്ടില്‍ നിന്നുവരുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധിച്ചുവേണം കടത്തിവിടാന്‍. എന്നാല്‍ നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്തുക്കാര്‍ക്ക് ചെക്ക്‌പോസ്റ്റുകളില്‍ വിഐപി പരിഗണനയെന്ന ആക്ഷേപം ശക്തമാണ്. എക്‌സൈസ് സംഘമാണ് അമരവിളയില്‍ വാഹനപരിശോധന നടത്തുന്നത്. യാത്രക്കാരുടെ ബാഗുകള്‍വരെ പരിശോധിക്കുന്നത് പതിവാണ്. കഴിഞ്ഞമാസം പത്ത് കിലോയില്‍ അധികം സ്വര്‍ണമാണ് തമിഴ്‌നാട്-കേരള ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലും സ്വകാര്യബസ്സുകളിലായി കടത്തവെ പിടികൂടിയത്. പലപ്പോഴും ഗതാഗതം താറുമാറാക്കിയാണ് പരിശോധന.

എന്നാല്‍ യാത്രക്കാരെ ഭീതിയിലാഴ്‌ത്തി പിടിക്കുന്ന സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് എക്‌സൈസ് ഓഫീസില്‍ വിഐപി പരിഗണന ലഭിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ചെക്ക് പോസ്റ്റിലെ ഓഫീസറുടെ മുറിയില്‍ കര്‍ട്ടനിട്ട് മറച്ച താത്കാലിക സംവിധാനത്തിലാണ് പ്രതികളെ ഇരുത്തുന്നത്. മണികൂറുകള്‍ കഴിഞ്ഞാലും സ്വര്‍ണം പിടികൂടിയ വിവരം പുറത്തുവിടില്ല. പലപ്പോഴും രഹസ്യമായി അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നതോടെയാണ് സ്വര്‍ണം പിടികൂടിയ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് എക്‌സൈസ് സംഘം ജിഎസ്ടി വിഭാഗത്തിനു വിവരം നല്‍കുകയും ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിക്കുകയുമാണ് പതിവ്. രേഖകളുടെ അടിസ്ഥാനത്തില്‍ നികുതി അടപ്പിച്ച് കടത്തുകാരെ വിട്ടയയ്‌ക്കും. ആയിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള നികുതിത്തുക ജിഎസ്ടി ഉദ്യോസ്ഥരുടെ കൈയില്‍ നല്‍കിയാല്‍ മതിയാകും.

തുക അടച്ചാല്‍ മറ്റൊരുനിബന്ധനകളുമില്ലാതെ കടത്തുകാര്‍ക്ക് സ്വര്‍ണവുമായി യാത്ര തുടരാം. എന്നാല്‍ പ്രതികളെ വിസ്തരിച്ച് ചോദ്യംചെയ്താല്‍ സ്വര്‍ണക്കടത്ത് തടയാനാകുമെന്നാണ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

India

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം
Kollam

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

പുതിയ വാര്‍ത്തകള്‍

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.