Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്: കണ്ണവം മേഖലയില്‍ മതതീവ്രവാദികളുടെ വളര്‍ച്ചക്ക് പിന്നില്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2018, 10:42 pm IST
in Kannur

കണ്ണവം: കണ്ണവം മേഖലയില്‍ മുസ്ലീം മതതീവ്രവാദികളുടെ വളര്‍ച്ചക്ക് പിന്നില്‍ സിപിഎം. കഴിഞ്ഞദിവസം ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷകിനെ വെട്ടിക്കൊലപ്പെടുത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലെന്ന് സൂചന.

അക്രമത്തിന് നാല് പ്രദേശങ്ങളിലെ പരിശീലനം ലഭിച്ച ക്രിമിനലുകളാണ് പങ്കാളികളായത്. നേരത്തെ ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ നാല് പ്രദേശങ്ങളിലെ അക്രമികള്‍ സംഭവത്തില്‍ പങ്കെടുത്തതെന്നാണ് മനസ്സിലാക്കാന്‍ പറ്റുന്നത്. കൊലചെയ്യപ്പെട്ട ശ്യാംപ്രസാദിനെ നേരത്തെ തന്നെ പ്രദേശത്തുള്ള ചിലര്‍ കൊലയാളി സംഘത്തിന് പരിചയപ്പെടുത്തിക്കൊടുത്തതായാണ് അറിയുന്നത്. കഴിഞ്ഞദിവസം കണ്ണവത്ത് നടന്ന എസ്ഡിപിഐ പൊതുയോഗത്തില്‍ വെള്ളിയാഴ്ച ദിവസം ശ്യാമപ്രസാദിന്റെ തലയും മീശയും എടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് ഇത്തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത്. എന്നാല്‍ പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെന്നും അറിയുന്നു.

ശ്യാമപ്രസാദിനെ നേരത്തെ നിശ്ചയിച്ചത് പ്രകാരം വെള്ളിയാഴ്ച തന്നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇദ്ദേഹം പഠിക്കുന്ന കാക്കയാങ്ങാട്ടെ ഐടിഐയില്‍ കൊലപാതക സംഘത്തില്‍പ്പെട്ട ഒരാള്‍ എത്തി ശ്യാമപ്രസാദ് അവിടെയുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. കൊമ്മേരിയിലെ വിജനമായ സ്ഥലവും നേരത്തെ കണ്ടെത്തിയതാണ്. ഇക്കാര്യങ്ങളെല്ലാം പോലീസിന് അറിയാമെങ്കിലും ഗൂഡാലോചനയും മറ്റും നടത്തിയവരെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള ഗൂഡശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. 

കണ്ണവം ചുണ്ടയിലെ അമല്‍രാജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ 17-ാം മൈലിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇക്കാര്യം അമല്‍രാജ് കണ്ണവം പോലീസില്‍ അറിയിച്ചെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. കണ്ണവം വെളുമ്പത്ത് പള്ളിയില്‍ ഉറൂസിനിടയില്‍ ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഇതും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഉറൂസ് ദിവസം അമല്‍രാജിന് മര്‍ദ്ദനമേറ്റിരുന്നു. ഇദ്ദേഹം തലശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പോലീസ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 16 ന് 17-ാം മൈലിലെ ആദര്‍ശിന്റെ വീട് എസ്ഡിപിഐ സംഘം അക്രമിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തിലും കേസെടുക്കാത്ത പോലീസ് ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്റെ ഭാര്യയെ അക്രമിച്ചു എന്ന കള്ളക്കേസ് ചുമത്തി ചിലരെ പിഡിപ്പിക്കാനാണ് ശ്രമിച്ചത്. ഈ സംഭവത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് ആര്‍എസ്എസിനെതിരെ കൂട്ടായ്‌മ സംഘടിപ്പിച്ചിരുന്നു. 

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന് വേണ്ടി പരസ്യമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതില്‍ മേഖലയിലെ മുസ്ലീം തീവ്രവാദ സംഘടനയില്‍പ്പെട്ട ചിലരും ഉണ്ടായിരുന്നു. കഴിഞ്ഞ പെരുന്നാളിന് ആശംസകളര്‍പ്പിച്ച് കണ്ണവം സഖാക്കള്‍ എന്ന പേരില്‍ സിപിഎമ്മിന്റെ പേരില്‍ എസ്ഡിപിഐക്കാര്‍ ഒരു വിഭാഗം ഈ മേഖലയില്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു. 

സിപിഎമ്മിലെ ഒരുവിഭാഗം ഇത്തരം മതതീവ്രവാദികളെ കൂട്ടുപിടിച്ച് കണ്ണവം മേഖയില്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഇതില്‍ കടുത്ത എതിര്‍പ്പും ഉണ്ടായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായാല്‍ ഉടന്‍ ഇവരുടെ രക്ഷക്കായി എത്തിയിരുന്നത് മേഖലയിലെ ചില സഖാക്കളായിരുന്നു. ഇതിന്റെയെല്ലാം ഫലമായി കണ്ണവം വനമേഖലയിലും ഈ മേഖലയിലെ ചില മുസ്ലീം കേന്ദ്രങ്ങളിലും എസ്ഡിപിഐ സംഘം ആയുധ പരിശീലനം പോലും നടത്തിവരുന്നുണ്ട്. കണ്ണവത്തെ പള്ളിക്കമ്മറ്റി സിപിഎമ്മിന്റെ ഒത്താശയോടെ ഇത്തരം മതതീവ്രവാദികളുടെ പിടിയിലാവുകയും മതസൗഹാര്‍ദ്ദപരമായി നടത്തിവരുന്ന കണ്ണവം ഉറൂസ് വര്‍ഗ്ഗീയപരമായ ചടങ്ങായി മാറ്റുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടുപറമ്പില്‍ നിന്നും മാരകമായ ബോബുംകളും ആയുധങ്ങളും പിടികൂടിയിട്ടും പോലീസ് സംഭവം തേച്ചുമാച്ചു കളയാനാണ് ശ്രമിച്ചത്.

ജനുവരി 16 ന് കണ്ണവത്ത് നടത്ത പൊതുയോഗത്തിലാണ് ചിലര്‍ കൊലവിളിപ്രസംഗം നടത്തിയത്. പൂവ്വത്തിന്‍കീഴിലെ ഒരു പ്രാദേശിക നേതാവാണ് ഇത്തരത്തില്‍ കൊലവിളി പ്രസംഗം നടത്തിയത്. എന്നാല്‍ പോലീസ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറുകയും ചെയ്തതിന്റെ ഫലമായാണ് സംഘപ്രവര്‍ത്തകനായ യുവാവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ ശക്തമായ അന്വേഷണം നടത്തിയേ മതിയാവൂ. 

ഈ മേഖലയിലെ പള്ളികളുടെ മുന്നില്‍ ഡസന്‍ കണക്കിന് പോലീസുകാരെ ഇറക്കി ഞങ്ങളാണ് മുസ്ലീം സംരക്ഷകരെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നേതൃത്വം നടപ്പിലാക്കിയത്. ഇത് സിപിഎമ്മിന് തന്നെ ഇപ്പോള്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.