Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതികരണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 02:45 am IST
in India

സംഭവം ദൗര്‍ഭാഗ്യകരം: ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചത് ദൗര്‍ഭാഗ്യകരമായ നടപടിയായിപ്പോയെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍. ഇത് ഉണ്ടാകാന്‍ പാടില്ലായിരുന്നു. സുപ്രീം കോടതിയില്‍ പോലും ജനങ്ങള്‍ക്ക് സംശയം ഉണ്ടാക്കാനേ ഇത് ഉപകരിക്കൂ.

അസാധാരണ സംഭവം, ഫുള്‍ കോര്‍ട്ട് വിളിക്കണം: ജസ്റ്റിസ് കെ.ടി. തോമസ്

സുപ്രീംകോടതിയില്‍ നടന്നത് അസാധാരണ സംഭവമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ്  കെ.ടി. തോമസ്. ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം വിളിച്ച സാഹചര്യത്തില്‍ ഫുള്‍ കോര്‍ട്ട് വിളിക്കണം, അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് കുരുതുന്നില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സംഭവം. പതിവുകള്‍ മാറ്റി വച്ച് ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചത് അസാധാരണമാണ്. ഇത്തരം അധികാരത്തര്‍ക്കം നല്ല പ്രവണതയല്ല. ആദ്യം ചീഫ്  ജസ്റ്റിസ് തന്നെയാണ് ഇതിന് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത്.

ജഡ്ജിമാര്‍ സത്യസന്ധതയുള്ള വലിയ മനുഷ്യരാണ്. അവര്‍ക്കിടയിലെ ഭിന്നത പരിഹരിക്കണം: ഡോ. സുബ്ര്മണ്യന്‍ സ്വാമി

ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത രൂക്ഷം: ജസ്റ്റിസ് പി.ബി. സാവന്ത് (മുന്‍സുപ്രീം കോടതി ജഡ്ജി)

ജഡ്ജിമാരുടെ പത്രസമ്മേളനം ചരിത്രപരം: അഡ്വ. ഇന്ദിരാ ജയ്സിങ്ങ്

വിഷയം എന്തുമാകട്ടെ, നാലു ജഡ്ജിമാര്‍ ചേര്‍ന്ന് ചീഫ് ജസ്റ്റിനെതിരെ പരസ്യമായ പ്രതികരിച്ചത് ബാലിശമാണ്. ഇവരെ ഇംപീച്ച് ചെയ്യണം. :ജസ്റ്റിസ് ആര്‍.എസ്. സോധി

ചീഫ് ജസ്റ്റിസ് അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. അതിനാലാണ് ജഡ്ജിമാരുടെ, മുന്‍പുണ്ടായിട്ടില്ലാത്ത നടപടി.: അഡ്വ. പ്രശാന്ത് ഭൂഷണ്‍

നീതിന്യായ വ്യവസ്ഥയിലെ കരിദിനം. ചീഫ് ജസ്റ്റിനെതിരായ ജഡ്ജിമാരുടെ പത്രസമ്മേളനം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. ഇനി കോടതി വിധികളെ ജനങ്ങള്‍ സംശയത്തോടെ മാത്രമേ വീക്ഷിക്കൂ:  ഉജ്വല്‍ നിഗം

മറ്റെല്ലാ വഴികളും അടഞ്ഞപ്പോഴാകാം നാല് ജഡ്ജിമാരും പത്രസമ്മേളനം നടത്തിയത്. അവരുടെ മുഖങ്ങളില്‍ വേദന കാണാമായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍: കെ.ടി.എസ്. തുളസി

ജഡ്ജിമാരുടെ നടപടി അപലപനീയം: അഭിഭാഷകപരിഷത്ത്

പ്രവര്‍ത്തി ദിവസം കോടതിനടപടികള്‍ നിര്‍ത്തിവെച്ച് പത്രസമ്മേളനം നടത്തിയ സുപ്രീംകോടതി ജഡ്ജിമാരുടെ നടപടി അനുചിതവും അപലപനീയവുമാണെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ: ആര്‍. രാജേന്ദ്രന്‍. 

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്. ജഡ്ജിമാരുടെ നടപടി പരമോന്നത നീതിപീഠത്തെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. ജഡ്ജിമാരുടെ അഭിപ്രായ വ്യത്യാസവും അഹന്തയും കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. നീത്യന്യായവ്യവസ്ഥയുടെയും ജനാധിപത്യത്തിന്റെയും തകര്‍ച്ചയ്‌ക്ക് കാരണമാകും. 

അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളില്‍ത്തന്നെ പരിഹരിക്കണം. പരസ്യപ്രകടനം നടത്തിയത് തെറ്റാണ്. സുപ്രീംകോടതിയുടെയോ ചീഫ് ജസ്റ്റിസിന്റെയോ നടപടിയുമായി ഒത്തുപോകാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോയതിനുശേഷം അഭിപ്രായപ്രകടനം നടത്തണം.  ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തണം. ജഡ്ജി നിയമനങ്ങളിലുണ്ടായ അപാകതയുടെ പരിണതഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.