Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം: പരസ്പരം വെട്ടിനിരത്താന്‍ നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 10:37 pm IST
in Kannur

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെ പരസ്പരം വെട്ടിനിരത്താനുള്ള തയ്യാറെടുപ്പിലാണ് കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്നും സ്വാധീനകേന്ദ്രമെന്നും അവകാശപ്പെടുമ്പോഴും ജില്ലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയുടെയും സ്വന്തം സ്ഥലമാണെങ്കിലും നേതാക്കന്‍മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നു തുടങ്ങി. കേന്ദ്രകമ്മറ്റിയംഗങ്ങളായ പി.കെ.ശ്രീമതി എംപി, മന്ത്രി കെ.കെ.ശൈലജ, മുന്‍ മന്ത്രി ഇ.പി.ജയരാജന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍, എം.വി.ജയയരാജന്‍, ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തുടങ്ങിയവരും ചേരിതിരിഞ്ഞ് സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സമ്മേളനങ്ങളിലെല്ലാം ചേരിതിരിഞ്ഞുള്ള രാഷ്‌ട്രീയ നീക്കമാണ് നടന്നത്.

ഇ.പി.ജയരാജന്റെ രാജിക്ക് കാരണമായ സംഭവങ്ങളാണ് സമീപകാലത്ത് കണ്ണൂര്‍ ജില്ലയില്‍ നേതാക്കന്‍മാരുടെ ചേരിതിരിവ് രൂക്ഷമാക്കിയത്. പിണറായി മന്ത്രിസഭയില്‍ ഇ.പി.ജയരാജന്‍ രണ്ടാമനായി വളരുന്നതില്‍ കോടിയേരി ഉള്‍പ്പടെയുള്ള നേതാക്കന്‍മാര്‍ക്കുള്ള അതൃപ്തിയാണ് ജയരാജന്റെ രാജിയില്‍ കലാശിച്ചത്. ജില്ലയില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ കെ.കെ.ശൈലജയാണ് പ്രശ്‌നം വിവാദമാക്കിയതിന് പിന്നിലെന്ന നിഗമനത്തിലാണ് ഇ.പി.വിഭാഗം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍തിത്വം ഉറപ്പിക്കുന്നതിന് വേണ്ടി ഇപിയും കെ.കെ.ശൈലജയും ശക്തമായ വടംവലിനടന്നിരുന്നു. പാര്‍ട്ടിയിലുള്ള സ്വാധീനമുപയോഗിച്ചാണ് ശൈലജയെ തള്ളി ജയരാജന്‍ മട്ടന്നൂരില്‍ സീറ്റ് തരപ്പെടുത്തിയത്. ഈ പോരിന്റെ തുടര്‍ച്ചയാണ് ജയരാജന്റെ മന്ത്രിസ്ഥാനം രാജിവെക്കലുള്‍പ്പടെയുള്ള സംഭവങ്ങളിലേക്ക് എത്തിച്ചത്.

ജില്ലയില്‍ പാര്‍ട്ടിയെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിലനില്‍പ്പും പാര്‍ട്ടിയില്‍ സുരക്ഷിതമല്ല. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് വാദത്തിനും തുടര്‍ന്നുള്ള നടപടികള്‍ക്കും പിന്നില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ എം.വി.ഗോവിന്ദനാണ്. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ അല്‍പ്പം പോലും ചോര്‍ന്നുപോകാതെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചതിന് പിന്നിലും എം.വി.ഗോവിന്ദനാണ്. ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റിനിര്‍ത്തപ്പെട്ടതിലുള്ള അമര്‍ഷമാണ് ഗോവിന്ദനുള്‍പ്പടെയുള്ള നേതാക്കളുടെ നീക്കങ്ങള്‍ക്ക് കാരണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും മൗനാനുവാദത്തോടെയായിരുന്നു ഈ നീക്കം.

കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മില്‍ ആന്തരിക സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുകയും നേതാക്കള്‍ തന്നെ ഇതിനെല്ലാം നേതൃത്വം നല്‍കുകയും ചെയ്യുന്നത് പാര്‍ട്ടി ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ആശയപരമായ വിയോജിപ്പുകള്‍ക്ക് ഉപരിയായി അധികാരവും സ്ഥാനവും നേടിയെടുക്കുന്നതിന് വേണ്ടിയുള്ള കളികളിലാണ് ഇപ്പോള്‍ പ്രമുഖ നേതാക്കള്‍. ഇ.പി.ജയരാജന് മന്ത്രസ്ഥാനം തിരികെനല്‍കി താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി നീക്കം നടത്തുമ്പോഴും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ ഇതിനോട് മുഖംതിരിഞ്ഞ് നില്‍കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുന്നു. പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങേണ്ട സംസ്ഥാന സെക്രട്ടറി തന്നെ സ്വന്തം വീട്ടില്‍ നടത്തിയ പൂജാ വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. നേരത്തെ പിണറായി-വിഎസ് പോര് ശക്തമായ കാലത്തും ഒരു പരിധിവരെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ കണ്ണൂര്‍ ജില്ലാ ഘടകത്തിന് സാധിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കണ്ണൂര്‍ ജില്ലയില്‍ വിഭാഗീയത ശക്തമായത് കേന്ദ്രനേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.