Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആധ്യാത്മികതയുടെ മറവില്‍ ആശ്രമത്തില്‍ പീഡനവും കൊടും ക്രൂരതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 02:50 am IST
in India

ന്യൂദല്‍ഹി: ആധ്യാത്മികതയുടെ മറവില്‍ ദല്‍ഹിയിലെ ആശ്രമത്തില്‍ പീഡനവും മയക്കുമരുന്ന് ഉപയോവും നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ നൂറോളം സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മൃഗതുല്ല്യമാണ് ഇവരുടെ അവസ്ഥയെന്നും കണ്ടെത്തി.

വീരേന്ദ്രര്‍ദേവ് ദീക്ഷിത് സ്ഥാപിച്ച ആധ്യാത്മിക വിശ്വവിദ്യാലയത്തില്‍ വര്‍ഷങ്ങളായി പെണ്‍കുട്ടികളെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയിരുന്നു. ആശ്രമത്തില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരയായിട്ടുണ്ടെന്നും പലരും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും എന്‍ജിഒ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ദല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആധ്യാത്മികതയുടെ മറവില്‍ അതിക്രൂരമായ ലൈംഗിക പീഡനവും മനുഷ്യധ്വസനവുമാണ് നടക്കുന്നത്. നൂറുകണക്കിന് സ്ത്രീകളും പെണ്‍കുട്ടികളുമാണ് ആശ്രമത്തില്‍ ക്രൂരതയ്‌ക്ക് ഇരയായിട്ടുളളതെന്നും അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. രക്ഷപ്പെടാതിരിക്കാന്‍ ഇരുമ്പുവാതിലുകളുള്ള മുറികളിലാണ് അന്തേവാസികളെ പാര്‍പ്പിച്ചിരുന്നത്. കൂടാതെ ആശ്രമത്തിന് ചുറ്റും മുളളുവേലിയും സ്ഥാപിച്ചിട്ടുണ്ട്.

ആശ്രമത്തിലെ ആണ്‍കുട്ടികളും പീഡനത്തിനിരയായതായി സംശയിക്കുന്നു. അന്തേവാസികളില്‍ മയക്കുമരുന്ന് പ്രയോഗം നടത്തതായും റിപ്പോര്‍ട്ടുണ്ട്. മയക്കുമരുന്ന് കുത്തിവയ്‌ക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന സിറിഞ്ചുകളും മരുന്നുകളും ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി പോലീസ് രജനീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ പോലീസ് ആശ്രമം റെയ്ഡ് ചെയ്തു. ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.

ആശ്രമത്തിലെത്തിയ തങ്ങളെ ആക്രമിക്കുകയും ഒരു മണിക്കൂര്‍ തടഞ്ഞുവയ്‌ക്കുകയും ചെയ്തു. രണ്ട് മണിക്കൂറിന് ശേഷമാണ് അന്തേവാസികളായ പെണ്‍കുട്ടികളെ കാണാനായത്. ഇവര്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന്് മലിവാള്‍ പറഞ്ഞു.

അന്തേവാസികള്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന ഒരു കൂട്ടം കത്തുകള്‍ ആശ്രമത്തിലെ ഒരു പെട്ടിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. വന്‍ തോതില്‍ ചില ഇഞ്ചക്ഷന്‍ മരുന്നുകളും ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പതിനാലുവര്‍ഷത്തിലെറെയായി ആശ്രമത്തില്‍ സ്ത്രീകളെ അന്യായമായി തടവില്‍ പാര്‍പ്പിച്ചുവരുകയാണ്. അന്തേവാസികളായ സ്ത്രീകളില്‍ പലരും ആത്്മഹത്യ ചെയ്തിട്ടും പോലീസ് ഇതേവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബലാല്‍ംഗത്തിനിരയായവര്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്. ഹരിയാനയിലെ ഗുര്‍മീത് റാം റഹിമിന്റെ ആശ്രമത്തിലേതിനു സമാനമായ സംഭവങ്ങളാണ് ദല്‍ഹിയിലെ ആശ്രമത്തിലും അരങ്ങേറുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.