Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരിയിലെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് അട്ടിമറിച്ചതായി സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 08:59 pm IST
in Kannur

തലശ്ശേരി: കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ ഏതാനും ചില സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളെയും സ്ഥാനക്കയറ്റത്തിനെയും ഇന്നും ആരോപണങ്ങളുടെ’ മുള്‍മുനയില്‍ തളച്ചിട്ട തലശ്ശേരിയിലെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണക്കേസ് ദുരുഹ സാഹചര്യത്തില്‍ അട്ടിമറിഞ്ഞതായി സൂചന. തലശ്ശേരി നഗര മധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അമൃത കോളേജില്‍ നിന്ന് രാജ്യത്തെ പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളുടെ നൂറ് കണക്കിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുക്കപ്പെട്ട കേസാണ് ഒന്നര വര്‍ഷം നീണ്ട അന്വേഷണ പ്രഹസനങ്ങള്‍ക്കൊടുവില്‍ എങ്ങുമെത്താത്ത നിലയിലുള്ളത്. അട്ടിമറിക്ക് പിന്നില്‍ ഉന്നതതല സമ്മര്‍ദ്ദവും സാമ്പത്തിക ഇടപാടുകളും ആരോപിക്കപ്പെടുന്നുണ്ട്.

രാജ്യത്ത് സംശയത്തിന്റെ നിഴലിലുള്ള പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തരാതരം പോലെ ആവശ്യക്കാര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയിരുന്ന നഗരമദ്ധ്യത്തിലെ സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം സപ്തമ്പറിലാണ് തലശ്ശേരി ഡിവൈഎസ്പിയും സംഘവും റെയ്ഡ് നടത്തി നൂറ് കണക്കിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തത്. തുടരന്വേഷണത്തില്‍ ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്, ഹോളോഗ്രാം, കളര്‍ പ്രിന്റര്‍, വിവിധ തരം സീലുകള്‍, സര്‍ട്ടിഫികക്കറ്റ് കടലാസുകള്‍ എന്നിവയും പിടിച്ചെടുത്തു. ഇവിടെ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി നിരവധി പേര്‍ സ്വദേശത്തും വിദേശത്തും ജോലി നേടിയതായി തെളിവുകള്‍ പോലീസിന് ലഭിച്ചതോടെ അന്വേഷണം വ്യാപിപ്പിച്ചു.

അഭ്യസ്ഥ വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അലയുന്ന നാട്ടില്‍ പത്താംതരത്തില്‍ പഠനം നിര്‍ത്തിയവര്‍ പോലും ബിരുദധാരികളായി ജോലി ചെയ്തുവരുന്നതിന്റെ അണിയറ രഹസ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു. നാല്‍പതിനായിരം മുതല്‍ ഒരുലക്ഷത്തിനാല്‍പതിനായിരം വരെ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയാണ് അമൃതാ കോളേജില്‍ നിന്നും അങ്ങാടി കണക്കെ ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തെളിവുകളുടെ ബലത്തില്‍ അറസ്റ്റിലായ സ്ഥാപന ഉടമ പിണറായി പാറപ്രത്തെ വടക്കയില്‍ അജയന്‍, സഹായി തിരുവനന്തപുരം വട്ടിയൂര്‍കാവിലെ ഹില്‍വ്യൂവില്‍ ട്വിന്റു ബി.ഷാജി എന്നിവര്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണക്കേസില്‍ മരവിപ്പ് ഉണ്ടായത്. ജാമ്യത്തിലിറങ്ങിഏതാനും മാസങ്ങള്‍ പിന്നിട്ടതോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ ഫാക്ടറിയെന്ന് അറിയപ്പെട്ട അമ്യത കോളേജ് വീണ്ടും സജീവമായി. പത്രപരസ്യങ്ങളിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും പ്രചരണം കൊഴുക്കുകയാണിപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

India

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

Kerala

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.