Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം വഴിയുളള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നത് 2020-ല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 12:00 am IST
in Kottayam

അനൂപ്.ജി

കോട്ടയം: തിരുവനന്തപുരം-എറണാകുളം പാതയില്‍ അവശേഷിക്കുന്ന ഭാഗങ്ങളുടെ ഇരട്ടിപ്പിക്കലിന് റെയില്‍വേ പുതിയ സമയക്രമം പ്രഖ്യാപിച്ചു. കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയുടെ ഇരട്ടിപ്പിക്കല്‍ 2018ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കോട്ടയം നഗരം ഉള്‍പ്പെട്ട ഏറ്റുമാനൂര്‍-ചിങ്ങവനം ഭാഗം 2020ലും. ഭൂമി ഏറ്റെടുത്ത് ലഭിച്ചാല്‍ ചങ്ങനാശ്ശേരി-ചിങ്ങവനം ഭാഗത്തിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങാനും തീരുമാനിച്ചു. റെയില്‍വേ ഉപദേശക സമിതി യോഗത്തിലാണ് പുതുക്കിയ സമയക്രമങ്ങള്‍ അറിയിച്ചത്.

നിലവില്‍ തിരുവനന്തപുരം മുതല്‍ ചങ്ങനാശ്ശേരി വരെ ഇരട്ടപാതയാണ്. കുറുപ്പന്തറ മുതലും ഇരട്ടപാതയാണ്. ബാക്കി അവശേഷിക്കുന്നത് ചങ്ങനാശ്ശേരി മുതല്‍ കുറുപ്പന്തറ വരെയുള്ള 28 കിലോമീറ്ററാണ്.

മുമ്പ് 2019ല്‍ കോട്ടയം വഴിയുള്ള പാത കമ്മീഷന്‍ ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ചങ്ങനാശ്ശേരി മുതല്‍ ചിങ്ങവനം വരെയുള്ള പാതയുടെ നിര്‍മ്മാണ ജോലികള്‍ വൈകുന്നതിനാല്‍ പുനര്‍നിശ്ചയിക്കേണ്ടി വന്നു.

ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ പത്ത് പാലങ്ങളാണ് പൊളിച്ച് പണിയേണ്ടത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. മൂന്നെണ്ണത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി വരുന്നു. ബാക്കിയുള്ളവയുടെ നിര്‍മ്മാണം ഇനിയും ആരംഭിക്കാനുണ്ട്. അതുപോലെ ഭൂമി ഏറ്റെടുക്കല്‍ ജോലികളും പൂര്‍ത്തിയാകാനുണ്ട്. ചിങ്ങവനം സ്റ്റേഷനില്‍ പ്ലാറ്റ് ഫോം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ജോലികള്‍ വേഗത്തില്‍ നടക്കുന്നുണ്ട്.

കോട്ടയം ഭാഗത്തെ പാത ഇരട്ടിപ്പിക്കലാണ് ഏറ്റവും വിഷമകരമായി റെയില്‍വേ വിലയിരുത്തുന്നത്. രണ്ട് റെയില്‍വേ ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഉള്ളതിനാല്‍ പുതിയ പാതയ്‌ക്കും അത്തരത്തില്‍ തുരങ്കങ്ങള്‍ വേണ്ടി വരും. കൂടാതെ നഗരം ഉള്‍പ്പെടുന്ന ഭാഗത്ത് സ്ഥലം വിട്ട് കിട്ടാന്‍ ലഭിക്കുന്ന കാലതാമസവും. അതിനാല്‍ കുറുപ്പന്തറ മുതല്‍ ഏറ്റുമാനൂര്‍ വരെയുളള ഭാഗം ആദ്യം ഇരട്ടിപ്പിച്ചതിന് ശേഷം അവസാന ഘട്ടത്തില്‍ കോട്ടയം നഗരം ഉള്‍പ്പെട്ട ഭാഗം വികസിപ്പിച്ചാല്‍ മതിയെന്നാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് പുതിയ സമയക്രമം വന്നതോടെ തിരുവനന്തപുരം-എറണാകുളം സമ്പൂര്‍ണ്ണ ഇരട്ടപാത 2021-ല്‍ മാത്രമെ സാധ്യമാകൂ എന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇരട്ടപാത സാധ്യമായെങ്കില്‍ മാത്രമെ ട്രെയിനുകളുടെ സമയം തെറ്റിയുള്ള ഓട്ടത്തിന് പരിഹാരമാവുകയുള്ളു. ക്രോസിങിന് പിടിച്ചിടുന്നത് ട്രെയിനുകള്‍ അനിശ്ചിതമായി വൈകുന്നത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്്. പാളം അറ്റകുറ്റപ്പണിയുടെ പേരില്‍ എട്ട് പാസഞ്ചറുകള്‍ റദ്ദാക്കിയതോടെ സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ ബസ്സുകളിലേക്ക് തിരി്ച്ച് വന്നിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.