Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലാകലോത്സവ പന്തല്‍ നിര്‍മാണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 10:27 am IST
in Kollam

കൊല്ലം: നോക്കുകൂലി ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ രംഗത്ത് എത്തിയതോടെ ജില്ലാ കലോത്സവത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലേക്ക്. ഡിസംബര്‍ അഞ്ചുമുതല്‍ പത്തുവരെ ജില്ലാ കലോത്സവം നടക്കുന്ന പ്രധാനവേദിയായ ക്രിസ്തുരാജ് സ്‌കൂളിലാണ് സംഭവം. ഇന്നലെ രാവിലെ 11ന് പന്തല്‍ നിര്‍മാണത്തിനുള്ള സാധനങ്ങളുമായി എത്തിയ ലോറി സ്‌കൂള്‍ വളപ്പില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നിവരടക്കമുള്ള ചുമട്ടുതൊഴിലാളികള്‍ തടഞ്ഞിട്ടു. ലോറിയില്‍ നിന്നും കരാറുകാരന്റെ തൊഴിലാളികള്‍ മുളയും കഴയും കര്‍ട്ടനും അലങ്കാരങ്ങളും മറ്റും ഇറക്കുന്നത് ചുമട്ടുതൊഴിലാളികളായ യൂണിയന്‍കാര്‍ തടഞ്ഞു. ഏറെനേരം ഇത് തുടര്‍ന്നതോടെ ബഹളമായി. ഇതറിഞ്ഞ് സംഘാടകരായ അധ്യാപകരും പരിസരവാസികളും വിദ്യാര്‍ത്ഥികളും തടിച്ചുകൂടി.

കരാറുകാരനായ ഷിഹാബുദീനോട് ലോഡ് ഒന്നിന് 2500 രൂപ നിരക്കില്‍ നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളികളോട് അദ്ദേഹം തന്റെ നിസഹായവസ്ഥ വെളിപ്പെടുത്തി. കുറഞ്ഞ നിരക്കിലാണ് താന്‍ പന്തല്‍ നിര്‍മാണ കരാര്‍ എടുത്തിരിക്കുന്നതെന്ന് കണക്കുകളോടെ വ്യക്തമാക്കിയെങ്കിലും ഇവിടെയിറക്കുന്ന 13 ലോഡിനും നോക്കുകൂലി ലഭിക്കണമെന്ന കടുംപിടിത്തമാണ് ചുമട്ടുകാരില്‍ നിന്നും ഉണ്ടായത്. ഇതോടെ കരാറുകാരന്‍ പണി നിര്‍ത്തിവയ്‌ക്കുകയാണെന്ന് സംഘാടകരോട് പറഞ്ഞു.

സംഘാടകരായ അധ്യാപകര്‍ തൊഴിലാളികളോട് സംസാരിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഏറ്റവും ഒടുവില്‍ പ്രശ്‌നപരിഹാരത്തിനായി സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മേയര്‍ വി.രാജേന്ദ്രബാബുവിനെ ഫോണില്‍ ബന്ധപ്പെട്ടു. വിചിത്രമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. തൊഴിലാളികള്‍ പട്ടിണിയിലാണെന്നും അവര്‍ക്ക് ആവശ്യമായ പണം നല്‍കികൊള്ളാനുമാണ് അദ്ദേഹം മറുപടി നല്‍കിയതെന്ന് അധ്യാപകര്‍ പറയുന്നു. ഒന്നര മണിക്കൂറോളം ലോഡിറക്കാനുള്ള അനുവാദത്തിനായി ചുമട്ടുകാരോട് സംഘാടകര്‍ കെഞ്ചിനോക്കി. ഒരാഴ്ച മാത്രമാണ് ഇനി കലോത്സവത്തിനുള്ളതെന്നും വലിയ ഫണ്ടുകളൊന്നും തങ്ങള്‍ക്ക് അനുവദിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞെങ്കിലും തൊഴിലാളികള്‍ അതൊന്നും കേട്ടില്ല.

ലോഡുനിറച്ച ലോറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെ കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ കളക്ടറുമായി ചര്‍ച്ച നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു.

ക്രിസ്തുരാജ് സ്‌കൂള്‍, വിമലഹൃദയ സ്‌കൂള്‍, കര്‍ബല റാണി ട്രെയിനിങ് സ്‌കൂള്‍, വിമലാംബിക എല്‍പി സ്‌കൂള്‍ തുടങ്ങിയ വേദികളിലായി 8000 വിദ്യാര്‍ത്ഥികളാണ് ജില്ലാ കലോത്സവത്തില്‍ മത്സരിക്കുന്നത്. കുരുന്നുപ്രതിഭകളുടെ കലാമത്സരങ്ങളെ ബാധിക്കുന്ന രീതിയിലുള്ള തൊഴിലാളികളുടെ സമീപനത്തില്‍ കടുത്ത അമര്‍ഷമാണ് സംഘാടകസമിതിയില്‍ ഉള്ളത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കലോത്സവവേദിയില്‍ നോക്കൂകൂലി ആവശ്യപ്പെട്ട് ഒരു സംഭവം ഉണ്ടാകുന്നതെന്ന് മുതിര്‍ന്ന അധ്യാപകന്‍ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.