Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ടാറ്റു’വിനെ ‘ശ്രദ്ധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:23 am IST
inThiruvananthapuram

തിരുവനന്തപുരം: അരനൂറ്റാണ്ടു മുമ്പുവരെ ഭാരതീയരെ ഹരം കൊള്ളിച്ച കലയായിരുന്നു പച്ചകുത്ത്. കൈകാലുകളില്‍ വിവിധ ചിത്രങ്ങള്‍ വരച്ച് പച്ചകുത്താന്‍ ഉപയോഗിക്കുന്ന സൂചി പച്ച നിറത്തില്‍ മുക്കിയശേഷം തൊലിയില്‍ കുത്തി നിറം പിടിപ്പിക്കുന്ന കലയെയാണ് പച്ചകുത്ത് എന്ന് വിശേഷിപ്പിച്ചിരുന്നത്. പച്ചിലയുടെ ചാറെടുത്ത് പ്രത്യേകചേരുകളോടെയാണ് ഇതിനുള്ള മഷി തയ്യാറാക്കിയിരുന്നത്. അന്നത് ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നില്ല. സമ്പന്നര്‍ മുതല്‍ ദരിദ്രര്‍ വരെ സ്വശരീരങ്ങളില്‍ ഈ കല പ്രയോഗിച്ചിരുന്നു. പച്ചകുത്ത് മരണംവരെ കുത്തുന്ന ആളിന്റെ ശീരീരത്തില്‍ മങ്ങാതെ മായാതെ ഉണ്ടാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പച്ചകുത്ത് സജീവമാണ്.

കേരളത്തിലിന്ന് യുവതീയുവാക്കള്‍ക്കിടയില്‍ ടാറ്റു എന്ന പുതിയ പേരില്‍ പഴയ പച്ചകുത്ത് കടന്നു വന്നിരിക്കുന്നു. പച്ചനിറം മാത്രമല്ല, എല്ലാ നിറത്തിനും ഡിസൈനിലും ഇത് ലഭ്യമാണെന്ന് മാത്രം. പച്ചിലയുടെ ചാര്‍ എടുത്ത് പ്രത്യേക രീതിയില്‍ തയ്യാറാക്കിയായിരുന്ന മഷിക്ക് പകരം രാസവസ്തുക്കള്‍ അടങ്ങിയവയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. നഗരത്തില്‍ ഇന്ന് പലയിടത്തും ടാറ്റു പതിപ്പിക്കുന്ന കടകളും സജീവം. എന്നാല്‍ ഇവ എത്രമാത്രം സുരക്ഷിതമാണ്, ഇത് കൊണ്ടുണ്ടാകുന്ന രോഗങ്ങളെന്തൊക്കെ എന്നിവയെക്കുറിച്ച് ആര്‍ക്കും അറിയില്ല. അതിലേക്കായി ഒരു അന്വേഷണം.

ടാറ്റു ഇല്ലാതെന്ത് ന്യൂജെന്‍

ചെറിയ ടാറ്റുവെങ്കിലും ശരീരത്തിലില്ലെങ്കില്‍ അതൊരു കുറവായി കാണുന്നവരാണ് ന്യൂ ജനറേഷന്‍. കഴുത്ത്, നെഞ്ച്, കൈ, കാല്‍ തുടങ്ങിയവയില്‍ പല രൂപത്തിലും വര്‍ണത്തിലും ടാറ്റു പതിക്കുന്നു. കവടിയാര്‍, വെള്ളയമ്പലം, സ്റ്റാച്യു, ബീമാപള്ളി, കണ്ണമ്മൂല തുടങ്ങിയസ്ഥലങ്ങളില്‍ ടാറ്റു പതിപ്പിക്കുന്ന കടകള്‍ സജീവമാണ്. എന്നാല്‍ ഇവയിലധികവും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. കൂടാതെ രഹസ്യസ്ഥലങ്ങളില്‍ വച്ചും ടാറ്റു പതിപ്പിക്കാറുണ്ട്. ലഹരി വസ്തുക്കള്‍ പറയുന്നസ്ഥലത്ത് കൊണ്ടെത്തിച്ചാല്‍ ഫ്രീയായി ടാറ്റു പതിപ്പിച്ചു നല്‍കുമെന്ന് ഒരു യുവാവ് ജന്മഭൂമിയോട് പറഞ്ഞു. ഒരേ രീതിയില്‍ ഒരേപോലെ ടാറ്റു പതിക്കുന്നത് ചില സംഘങ്ങളുടെ കോഡ് ഭാഷയാണെന്നാണ് പോലീസ് പറയുന്നത്.

എയ്ഡ്‌സിനും സാധ്യത

ടാറ്റു ശരീരത്തില്‍ പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പലരും ശുചീകരിക്കാറില്ല. ഒരാള്‍ക്ക് ഉപയോഗിക്കുന്ന സൂചി തന്നെയാണ് മറ്റുള്ളവര്‍ക്കും ഉപയോഗിക്കുന്നത്. കൃത്യമായി ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ട് പലര്‍ക്കും അണുബാധയുണ്ടാകാറുമുണ്ട്. കൂടാതെ ഇതുമൂലം എയ്ഡ്‌സ്‌പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഉപകരണങ്ങളും മഷിയും ബംഗുളൂരുവില്‍ നിന്നാണ് എത്തിക്കുന്നത്. നിറങ്ങളില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന് ചോദിച്ചാല്‍ ഇവര്‍ക്കറിയില്ല. 500 രൂപ മുതലാണ് ടാറ്റു പതിപ്പിക്കാന്‍ ഈടാക്കുന്നത്.

രോഗത്തെ വിളിച്ച് വരുത്തുന്നു

സ്ഥിരമായി ടാറ്റു ചെയ്യുന്നത് രോഗപ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ടാറ്റു ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള രാസവസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുക. സാധാരണ നിറങ്ങള്‍ക്കു പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റുവിലൂടെ ശരീരത്തിലെത്തും. ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാല്‍ ടാറ്റു പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇതുപയോഗിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടാറ്റു കടകളെപറ്റി ഷാഡോ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.