Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശരദ് യാദവിനെ കൈവിട്ടില്ലെങ്കില്‍ വീരന് എംപി സ്ഥാനം നഷ്ടപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:30 am IST
in Kerala

തിരുവനന്തപുരം: നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന ഐക്യജനതാദളിനെ തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചതോടെ എം.പി. വീരേന്ദ്രകുമാറാണ് വെട്ടിലായത്. രാജ്യസഭാ സീറ്റ് നിലനിര്‍ത്തണമെങ്കില്‍ ശരദ് യാദവിനെ കൈവിട്ടേ പറ്റൂ.

ഐക്യജനതാദള്‍ എന്‍ഡിഎ സഖ്യത്തിലായപ്പോള്‍ ശരദ് യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വേറിട്ടുനിന്നു. അവര്‍ക്കൊപ്പമായിരുന്നു വീരേന്ദ്രകുമാര്‍. ശരദ് യാദവ് പക്ഷത്തെ തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചില്ല. ഇതാണ് തിരിച്ചടിയായത്. രാജ്യസഭാ സ്ഥാനം രാജിവച്ചിെല്ലങ്കില്‍ വീരേന്ദ്രകുമാറിന് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി തുടരേണ്ടിവരും. ഐക്യജനതാദള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ വിപ്പു ലഭിച്ചാല്‍ അനുകൂലമായി നിലപാടെടുക്കേണ്ടിയും വരും. ബിജെപി വിരുദ്ധ രാഷ്‌ട്രീയം പറയുന്ന വീരേന്ദ്രകുമാറിന് പ്രയാസമുള്ള കാര്യമാണിത്.

അല്ലാത്തപക്ഷം വീരേന്ദ്രകുമാറിനെ അയോഗ്യനാക്കാന്‍ നിതീഷ് കുമാറിനു കഴിയും.

ശരദ് യാദവിനു പിന്തുണ നല്‍കാതെ സ്വന്തമായി കേരളത്തില്‍ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചാല്‍ എംപി സ്ഥാനം ചോദ്യം ചെയ്യില്ലെന്ന വാഗ്ദാനം നേരത്തെ നിതീഷ്‌കുമാര്‍ പക്ഷം നല്‍കിയിരുന്നു. ബീഹാര്‍ സഖ്യം പൊളിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. പാര്‍ട്ടി രൂപീകരണത്തിന് വീരേന്ദ്രകുമാര്‍ ശ്രമവും നടത്തി. പക്ഷേ സംസ്ഥാന നേതാക്കള്‍ ഭൂരിഭാഗവും എതിര്‍ത്തു. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇത് ഗുണം ചെയ്യില്ലെന്നതായിരുന്നു നിലപാട്. തുടര്‍ന്ന് ശരദ് യാദവുമായി കൂടിക്കാഴ്‌ച്ച നടത്തി പിന്തുണ നല്‍കുകയായിരുന്നു.

ശരത് യാദവ് വിളിച്ച ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത വീരേന്ദ്രകുമാര്‍ ദേശീയ അധ്യക്ഷനു പിന്തുണ പ്രഖ്യാപിച്ചുള്ള സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരുന്നില്ല. കേരളത്തിലെ മറ്റു ഭാരവാഹികള്‍ മുഴുവന്‍ ഒപ്പിട്ടിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ഒപ്പിടാതെ മാറി നിന്നതു സ്വന്തം പാര്‍ട്ടീ രൂപീകരണം ഉദ്ദേശിച്ചായിരുന്നു.

നിതീഷ്‌കുമാറിന്റെ ഐക്യ ജനതാദളിനെ തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ച ഉടന്‍ താന്‍ രാജ്യസഭാ സീറ്റ് രാജിവയ്‌ക്കുകയാണെന്ന് വീരേന്ദ്രകുമാര്‍ സൂചിപ്പിച്ചിരുന്നു. രാജി എപ്പോള്‍ വേണമെന്നതു മാത്രമേ തീരുമാനിക്കാനുള്ളൂ എന്നും വീരന്‍ പറഞ്ഞു. രാജിവച്ചാല്‍ വീണ്ടും എം പി ആകണമെങ്കില്‍ ഇടതുമുന്നണി കനിയണം. ഇതിനുള്ള ശ്രമം നടത്തുന്നുണ്ട്്. പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചാല്‍ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കാന്‍ ശ്രമിക്കില്ലെന്ന സൂചന ഐക്യജനതാദള്‍ കഴിഞ്ഞദിവസവും നല്‍കി. ശരദ് യാദവിനൊപ്പം നില്‍ക്കാത്തിടത്തോളം മുതിര്‍ന്ന നേതാവായ വീരേന്ദ്രകുമാറിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന്് പാര്‍ട്ടി ദേശീയ വക്താവ് കെ. സി. ത്യാഗി വ്യക്തമാക്കി.

സ്വന്തം പാര്‍ട്ടി ഉണ്ടാക്കുക, പിണറായി വിജയന്റെ ഉറപ്പുകിട്ടിയാല്‍ എംപി സ്ഥാനം രാജിവച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെടുക. അെല്ലങ്കില്‍ നിതീഷ്‌കുമാറിന്റെ ഔദാര്യത്തില്‍ എന്‍ഡിഎ യുടെ എംപി ആയി തുടരുക എന്നീ വഴികളാണ് വീരേന്ദ്രകുമാറിനു മുന്നിലുള്ളത്്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

India

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.