Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വൈത്തിരിയില്‍ നടത്തികൊണ്ടിരുന്ന വയല്‍ നികത്തല്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 09:57 pm IST
inWayanad

കല്‍പ്പറ്റ: ചുരം സംരക്ഷണത്തിന്റെ പേരില്‍ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങള്‍ സ്വീകരിച്ച നടപടികളുടെ മറവില്‍ വൈത്തിരിയില്‍ നടത്തികൊണ്ടിരുന്ന വയല്‍ നികത്തല്‍ തടഞ്ഞു. ജില്ലയി ല്‍ പാര്‍ക്കിംഗിന് വയല്‍ നികത്താന്‍ അനുമതി കൊടുത്തത് അറിയില്ലെന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോഴിക്കോട് ജില്ല യില്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ ഇവിടെയും അറിയിക്കേണ്ടതാണെ ന്നും അവര്‍ പറഞ്ഞു. അനധികൃത വയല്‍ നികത്തലിനെകുറിച്ച് അന്വേഷണം നടത്തുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരിയും പറഞ്ഞു.

ലക്കിടിയില്‍ വന്‍തോതില്‍ വയലുകളും ചതുപ്പുകളും മണ്ണിട്ട് നികത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. നവംബര്‍ ഒന്നുമുതല്‍ ചുരത്തില്‍ വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. പകരം ലക്കിടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ആളുകള്‍ക്ക് ചുരത്തിലേക്ക് നടന്നുവന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് അനുമതിയുള്ളത്. പാര്‍ക്കിംഗ് സ്ഥലം ഒരുക്കുന്നതിന്റെ മറവില്‍ ചുരത്തിന്മുകളില്‍ ലക്കിടിയിലാണ് വയലുകളും ചതുപ്പുകളും നികത്തിയത്.

കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടിയില്‍ നിലവില്‍ മഴയുടെ അളവ് കുറഞ്ഞുവെങ്കിലും വയനാട്ടില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം ലക്കിടി തന്നെയാണ്. വയനാട്ടിലെ മിക്ക നദികളുടെയും പ്രഭവ സ്ഥാനവും ലക്കിടിയാണ്. പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയില്‍ അധികൃതരുടെ ഒത്താശയോടെ കൂറ്റന്‍ ഫഌറ്റുകളും സുഖവാസ കേന്ദ്രങ്ങളും ഹോട്ടലുകളും ഉയരുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ ചതുപ്പുകള്‍ നികത്താതിരിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ് ചുരം സംരക്ഷണത്തിന്റെ മറവില്‍ ചതുപ്പുകള്‍ നികത്താന്‍ ഉടമകള്‍ക്ക് അവസരം ലഭിച്ചത്.

പാര്‍ക്കിംഗിന് സ്ഥലം ന ല്‍കാമെന്ന കരാറിലാണ് ഉടമകള്‍ സ്ഥലം നിരത്തിയത്. എന്നാല്‍ നാമമാത്രമായ കരാര്‍ കാലയളവു കഴിഞ്ഞാല്‍ നികത്തിയ സ്ഥലത്ത് ഉടമക്ക് മറ്റ് സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുക വഴി ലക്കിടിയുടെ ജൈവീക ആവാസ വ്യവസ്ഥയെ കൊന്നൊടുക്കാനാണ് അധികൃതര്‍ കൂട്ടുനില്‍ക്കുന്നത്. നിലവില്‍ വയല്‍ നികത്തുന്നതിന് നിയമം അനുവദിക്കുന്നില്ല. വാഹനപാര്‍ക്കിംഗിന്റെ മറവി ല്‍ ചുതുപ്പ് നികത്തിക്കഴിഞ്ഞാല്‍ ജനരോക്ഷം ഉണ്ടാകില്ലെന്നും പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നുമാണ് ഉടമകളുടെ കണക്കുകൂട്ടല്‍. ലക്കിടിയില്‍ വയലുകളും ചതുപ്പുകളും നികത്തിയതിന് ഏകദേശം 150 മീറ്റര്‍ അകലെയായി സര്‍ക്കാര്‍ ഭൂമിയുണ്ട്. ഈ സ്ഥലം വൃത്തിയാക്കിയാല്‍ പാര്‍ക്കിംഗിന് ഉപയോഗിക്കാമെന്നിരിക്കെയാണ് പരിസ്ഥിതിക പ്രാധാന്യമുളള സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തുന്നത്. ലക്കിടിയില്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ മറവില്‍ നിയമവിരുദ്ധമായി രാത്രികാലങ്ങളിലടക്കമാണ് ചതുപ്പുകള്‍ നിരത്തിയത്.

വ്യക്തിഗത നിര്‍മ്മാണങ്ങള്‍ക്കൊഴികെയുള്ള ഏതുതരം കുന്നിടിക്കലിനും നികത്തലിനും പാരിസ്ഥിതിക അനുമതി വേണമെന്ന 2014ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ലക്കിടിയില്‍ ചതുപ്പ് നികത്തിയത്. ജൈവപ്രാധാന്യമുള്ളതും മഴക്കുഴികള്‍ക്ക് പോലും നിയന്ത്രണമുള്ളതും ഭൂമി നിരങ്ങല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതുമായ ഭൂപ്രദേശമാണ് ലക്കിടി. ഈ പ്രദേശത്ത് നടത്തുന്ന കുന്നിടിക്കലം വയല്‍ നികത്തലും പ്രകൃതിദുരന്തങ്ങള്‍ക്കും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കും വഴിതെളിക്കും.

ചുരത്തില്‍ ഗതാഗതക്കുരുക്കിന് വഴിതെളിക്കുന്നതും സുരക്ഷാ ഭീതി ഉയര്‍ത്തുന്നതും ടോറസ് ലോറികളും അമിത ഭാരവുമായി വരുന്ന ടിപ്പര്‍, കണ്ടെയ്‌നര്‍ ലോറികളുമാണ്. ഇവ നിയന്ത്രിക്കാതെ വാഹന പാര്‍ക്കിംഗിന്റെ പേരില്‍ ലക്കിടിയിലെ ചതുപ്പുനിലങ്ങള്‍ നികത്താനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ട്. ആംബുലന്‍സുകളടക്കം ചുരത്തില്‍ കുടുങ്ങുന്നത് വലിയ വാഹനങ്ങള്‍ കാരണമാണ്. ചുരം റോഡ് തകരുന്നതിന് കാരണവും അമിത ഭാരം കയറ്റിയ വലിയ ലോറികളാണ്. ഇവ നിയന്ത്രിക്കുന്നത് നടപടി സ്വീകരിക്കുന്നതിനു പകരം പരിസ്ഥിതി നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കാനും ആലോചിക്കുന്നുണ്ടെന്ന് ഗ്രീന്‍ക്രോസ് ഭാരവാഹികളായ അബു പൂക്കോട്, സക്കീര്‍ വൈത്തിരി, ബോണി കെയര്‍, നൗഫല്‍ എന്നിവര്‍ പറഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.