Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വൈത്തിരിയില്‍ നടത്തികൊണ്ടിരുന്ന വയല്‍ നികത്തല്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 09:57 pm IST
in Wayanad

കല്‍പ്പറ്റ: ചുരം സംരക്ഷണത്തിന്റെ പേരില്‍ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങള്‍ സ്വീകരിച്ച നടപടികളുടെ മറവില്‍ വൈത്തിരിയില്‍ നടത്തികൊണ്ടിരുന്ന വയല്‍ നികത്തല്‍ തടഞ്ഞു. ജില്ലയി ല്‍ പാര്‍ക്കിംഗിന് വയല്‍ നികത്താന്‍ അനുമതി കൊടുത്തത് അറിയില്ലെന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോഴിക്കോട് ജില്ല യില്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ ഇവിടെയും അറിയിക്കേണ്ടതാണെ ന്നും അവര്‍ പറഞ്ഞു. അനധികൃത വയല്‍ നികത്തലിനെകുറിച്ച് അന്വേഷണം നടത്തുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരിയും പറഞ്ഞു.

ലക്കിടിയില്‍ വന്‍തോതില്‍ വയലുകളും ചതുപ്പുകളും മണ്ണിട്ട് നികത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. നവംബര്‍ ഒന്നുമുതല്‍ ചുരത്തില്‍ വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. പകരം ലക്കിടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ആളുകള്‍ക്ക് ചുരത്തിലേക്ക് നടന്നുവന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് അനുമതിയുള്ളത്. പാര്‍ക്കിംഗ് സ്ഥലം ഒരുക്കുന്നതിന്റെ മറവില്‍ ചുരത്തിന്മുകളില്‍ ലക്കിടിയിലാണ് വയലുകളും ചതുപ്പുകളും നികത്തിയത്.

കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടിയില്‍ നിലവില്‍ മഴയുടെ അളവ് കുറഞ്ഞുവെങ്കിലും വയനാട്ടില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം ലക്കിടി തന്നെയാണ്. വയനാട്ടിലെ മിക്ക നദികളുടെയും പ്രഭവ സ്ഥാനവും ലക്കിടിയാണ്. പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയില്‍ അധികൃതരുടെ ഒത്താശയോടെ കൂറ്റന്‍ ഫഌറ്റുകളും സുഖവാസ കേന്ദ്രങ്ങളും ഹോട്ടലുകളും ഉയരുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ ചതുപ്പുകള്‍ നികത്താതിരിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ് ചുരം സംരക്ഷണത്തിന്റെ മറവില്‍ ചതുപ്പുകള്‍ നികത്താന്‍ ഉടമകള്‍ക്ക് അവസരം ലഭിച്ചത്.

പാര്‍ക്കിംഗിന് സ്ഥലം ന ല്‍കാമെന്ന കരാറിലാണ് ഉടമകള്‍ സ്ഥലം നിരത്തിയത്. എന്നാല്‍ നാമമാത്രമായ കരാര്‍ കാലയളവു കഴിഞ്ഞാല്‍ നികത്തിയ സ്ഥലത്ത് ഉടമക്ക് മറ്റ് സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുക വഴി ലക്കിടിയുടെ ജൈവീക ആവാസ വ്യവസ്ഥയെ കൊന്നൊടുക്കാനാണ് അധികൃതര്‍ കൂട്ടുനില്‍ക്കുന്നത്. നിലവില്‍ വയല്‍ നികത്തുന്നതിന് നിയമം അനുവദിക്കുന്നില്ല. വാഹനപാര്‍ക്കിംഗിന്റെ മറവി ല്‍ ചുതുപ്പ് നികത്തിക്കഴിഞ്ഞാല്‍ ജനരോക്ഷം ഉണ്ടാകില്ലെന്നും പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നുമാണ് ഉടമകളുടെ കണക്കുകൂട്ടല്‍. ലക്കിടിയില്‍ വയലുകളും ചതുപ്പുകളും നികത്തിയതിന് ഏകദേശം 150 മീറ്റര്‍ അകലെയായി സര്‍ക്കാര്‍ ഭൂമിയുണ്ട്. ഈ സ്ഥലം വൃത്തിയാക്കിയാല്‍ പാര്‍ക്കിംഗിന് ഉപയോഗിക്കാമെന്നിരിക്കെയാണ് പരിസ്ഥിതിക പ്രാധാന്യമുളള സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തുന്നത്. ലക്കിടിയില്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ മറവില്‍ നിയമവിരുദ്ധമായി രാത്രികാലങ്ങളിലടക്കമാണ് ചതുപ്പുകള്‍ നിരത്തിയത്.

വ്യക്തിഗത നിര്‍മ്മാണങ്ങള്‍ക്കൊഴികെയുള്ള ഏതുതരം കുന്നിടിക്കലിനും നികത്തലിനും പാരിസ്ഥിതിക അനുമതി വേണമെന്ന 2014ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ലക്കിടിയില്‍ ചതുപ്പ് നികത്തിയത്. ജൈവപ്രാധാന്യമുള്ളതും മഴക്കുഴികള്‍ക്ക് പോലും നിയന്ത്രണമുള്ളതും ഭൂമി നിരങ്ങല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതുമായ ഭൂപ്രദേശമാണ് ലക്കിടി. ഈ പ്രദേശത്ത് നടത്തുന്ന കുന്നിടിക്കലം വയല്‍ നികത്തലും പ്രകൃതിദുരന്തങ്ങള്‍ക്കും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കും വഴിതെളിക്കും.

ചുരത്തില്‍ ഗതാഗതക്കുരുക്കിന് വഴിതെളിക്കുന്നതും സുരക്ഷാ ഭീതി ഉയര്‍ത്തുന്നതും ടോറസ് ലോറികളും അമിത ഭാരവുമായി വരുന്ന ടിപ്പര്‍, കണ്ടെയ്‌നര്‍ ലോറികളുമാണ്. ഇവ നിയന്ത്രിക്കാതെ വാഹന പാര്‍ക്കിംഗിന്റെ പേരില്‍ ലക്കിടിയിലെ ചതുപ്പുനിലങ്ങള്‍ നികത്താനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ട്. ആംബുലന്‍സുകളടക്കം ചുരത്തില്‍ കുടുങ്ങുന്നത് വലിയ വാഹനങ്ങള്‍ കാരണമാണ്. ചുരം റോഡ് തകരുന്നതിന് കാരണവും അമിത ഭാരം കയറ്റിയ വലിയ ലോറികളാണ്. ഇവ നിയന്ത്രിക്കുന്നത് നടപടി സ്വീകരിക്കുന്നതിനു പകരം പരിസ്ഥിതി നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കാനും ആലോചിക്കുന്നുണ്ടെന്ന് ഗ്രീന്‍ക്രോസ് ഭാരവാഹികളായ അബു പൂക്കോട്, സക്കീര്‍ വൈത്തിരി, ബോണി കെയര്‍, നൗഫല്‍ എന്നിവര്‍ പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.