Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പില്‍ പോലീസ് സിപിഎമ്മിന്റെ ചട്ടുകമാകുന്നു ആര്‍എസ്എസ് നേതാവിനും മാതാവിനും നേരെ നടന്ന പോലീസ് അക്രമം: വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 01:51 am IST
in Kannur

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ പോലീസ് സിപിഎമ്മിന്റെ ചട്ടുകമാകുന്നു. ആര്‍എസ്എസ് നേതാവിനും മാതാവിനും നേരെ ഇന്നലെ സിപിഎം നടത്തിയ പേലീസ് അക്രമം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൂത്തുപറമ്പ് ഗോകുലത്തെരുവിലെ ജാനകി ഫൈനാന്‍സ് ജീവനക്കാരനും ആര്‍എസ്എസ് കൂത്തുപറമ്പ് മണ്ഡല്‍ സേവാ പ്രമുഖുമായ ജാനകി നിലയത്തില്‍ പി.ബിനോയിയെയും സഹോദരന്‍ റോഷിദ് ബാബുവിനെയും മാതാവ് കൃഷ്ണവേണിയെയുമാണ് ഇന്നലെ രാവിലെ 11.30 ഓടെയാണ് ഫൈനാന്‍സ് സ്ഥാപനത്തിലെത്തി അകത്ത് അതിക്രമിച്ച് കടന്ന് പോലീസ് നരനായാട്ട് നടത്തിയത്. വനിതാ പോലീസിനേ പോലും കൂടാതെയാണ് എസ്‌ഐ സംഘവും ബിനോയിയുടെ മാതാവിന് നേരെ അതിക്രമം കാട്ടിയത്. ഗുരുതരമായി പരിക്കേറ്റ മാതാവും സഹോദരനും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി മകന് നേരെ അതിക്രമം കാണിച്ച ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന മാതാവിനേയും പോലീസ് ക്രൂരമായി തല്ലിച്ചതച്ചത്. സ്ത്രീയോട് ക്രൂരമായി പെരുമാറിയ എസ്‌ഐയെയും പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഒരു കേസില്‍ പോലും പ്രതിയല്ലാത്ത നിരപരാധിയായ ബിനോയിയേ കളളക്കേസില്‍ കുടുക്കി ജയിലിലടയ്‌ക്കാനുളള നീക്കത്തിന്റെ ഭാഗമാണ് പോലീസ് അതിക്രമം നടത്തിയത്. സിപിഎമ്മിന്റെ ജില്ലാ-ഏരിയ നേതൃത്വങ്ങളുടെ നേരിട്ടുളള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അതിക്രമവും അറസ്റ്റുമെന്ന് വ്യക്തമാകുന്നു. കൂത്തുപറമ്പില്‍ സിഐയും എസ്‌ഐയും ഉണ്ടെന്നിരിക്കെ കതിരൂര്‍ എസ്‌ഐയേയും അഞ്ചോളം വാഹനങ്ങളില്‍ പോലീസിനേയും അയച്ച് അതിക്രമം നടത്തിയതു തന്നെ അക്രമത്തിലെ ആസൂത്രണം വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കൂത്തുപറമ്പ് ടൗണില്‍ നിന്നും ആര്‍എസ്എസിന്റെ നേതൃത്വ സ്ഥാനത്തെത്തിയ സൗമ്യ പ്രകൃതകാരനായ ബിനോയ് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു. നാട്ടുകാര്‍ക്കെല്ലാം സ്വീകാര്യനായ ബിനോയിയുടെ പ്രവര്‍ത്തനം കാരണം നിരവധി സിപിഎമ്മുകാര്‍ ആര്‍എസ്എസ് അടക്കമുളള സംഘപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് സിപിഎമ്മിന് ബിനോയിയോട് അസഹിഷ്ണുത വളരാന്‍ വഴിയൊരുക്കിയത്. സംഘപ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുന്‍നിര നേതാക്കളെയും പ്രവര്‍ത്തകരേയും അധികാരത്തിന്റെ തണലില്‍ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും കളളക്കേസില്‍ കുടുക്കി ജയിലിലടയ്‌ക്കാനുളള നീക്കവുമാണ് കൂത്തുപറമ്പ് ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് താലൂക്ക് കാര്യാലയത്തിനും ശ്രീനാരായണ മന്ദിരത്തിനും നേരെ സിപിഎമ്മുകാര്‍ ബോംബേറ് നടത്തുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഒരൊറ്റ സിപിഎം പ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ പിടകൂടാതെ പ്രദേശത്തെ സിപിഎം ഓഫീസിന് രണ്ട് ദിവസമായി രണ്ട് വാന്‍ പോലീസ് കാവലിരിക്കുകയാണ്.

മാത്രമല്ല അക്രമം സംബന്ധിച്ച് വിവരം നല്‍കിയിട്ടും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. കൂടാതെ അക്രമികള്‍ തകര്‍ത്ത കാര്യാലയത്തിനകത്ത് ബോംബ് സൂക്ഷിച്ചിരുന്നുവെന്ന രീതിയില്‍ പോലീസ് കളളപ്രചാരണവും നടത്തിയിരുന്നു. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പോലീസ് പ്രചാരണം. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ സിപിഎമ്മിന്റെ ചട്ടുകമായി പോലീസ് ആര്‍എസ്എസ് സേവാ പ്രമുഖിനെയും സഹോദരനേയും മാതാവിനേയും അകാരണമായി തല്ലിചതച്ച നടപടി. പോലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് സംഘപരിവാര്‍ സംഘടനകള്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

India

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

പുതിയ വാര്‍ത്തകള്‍

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.