Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റേഷന്‍വ്യാപാരികളുടെ സമരം പൊതുവിതരണ മേഖല സ്തംഭനത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 05:20 pm IST
in Kannur

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ ഡീലേഴ്‌സ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല കടയടപ്പ് സമരംമൂലം പൊതുവിതരണ മേഖല സ്തംഭനത്തിലേക്ക്. ആറുമുതലാണ് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പുസമരം ആരംഭിച്ചത്. സമരത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും രണ്ടുദിവസമായി അടഞ്ഞുകിടക്കുകയാണ്. വേതന വ്യവസ്ഥ പരിഷ്‌കരിക്കുക എന്നതാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. തുച്ഛമായ കമ്മീഷനില്‍ ജോലിചെയ്യുന്ന റേഷന്‍വ്യാപാരികള്‍ക്ക് കാലത്തിനുസരിച്ച് റേഷന്‍ സാധനങ്ങള്‍ വെട്ടിച്ചുരുക്കി നാമമാത്രമായ നിലയില്‍ നല്‍കുമ്പോള്‍ അതിന്റെ കമ്മീഷന്‍ മാത്രമായി മുന്നോട്ടുപോകുവാന്‍ സാധിക്കുകയില്ലെന്നാണ് വ്യാപാരികളുടെ പരാതി.

കഴിഞ്ഞ മെയ് 31ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന വ്യവസ്ഥ ഇതുവരെ വ്യാപാരികള്‍ക്ക് ലഭ്യമായിട്ടില്ല. ഡോര്‍ഡെലിവറി നടപ്പിലാക്കി അഞ്ച് മാസം കഴിഞ്ഞിട്ടും വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ സമരവുമായി മുന്നോട്ടുപോകുന്നത്. 350 കാര്‍ഡുള്ള ഒരുകടയില്‍ 45 ക്വിന്റല്‍ അരി വിതരണം ചെയ്താല്‍ വ്യാപാരിക്ക് ലഭിക്കുന്ന കമ്മീഷന്‍ പ്രതിമാസം 4500 രൂപ മാത്രമാണ്. പഞ്ചസാര, മണ്ണെണ്ണ, മറ്റുസാധനങ്ങള്‍ എന്നിവയുടെ കമ്മീഷന്‍ വേറെയും കിട്ടും. എന്നാല്‍ 350 കാര്‍ഡുള്ള കടയില്‍ ഇത്രയും അരി വിതരണത്തിന് ലഭിക്കാറില്ല. ഒരു ക്വിന്റല്‍ അരിക്ക് 100 രൂപയാണ് കമ്മീഷന്‍ കിട്ടുന്നത്.

ഈ കമ്മീഷന്‍ തുകയില്‍ നിന്നും കടവാടക, സെയില്‍സ്മാന്റെ ശമ്പളം, സ്റ്റേഷനറി ചെലവ്, വൈദ്യുതി ചാര്‍ജ്ജ് തുടങ്ങിയവയെല്ലാം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ഇത് വ്യാപാരികള്‍ക്ക് നഷ്ടക്കച്ചവടമായി മാറിയിരിക്കുകയാണ്. ഭക്ഷ്യഭദ്രതാ നിയമം നിലവില്‍വന്നതിന് ശേഷം കമ്പ്യൂട്ടര്‍വല്‍ക്കരണം, ഇ-പോസ് മെഷീന്‍ സ്ഥാപിക്കല്‍, വേതന പാക്കേജ്, ഡോര്‍ ഡെലിവറി എന്നിവ സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതാണ്. എന്നാല്‍ ഡോര്‍ ഡെലിവറി മാത്രമേ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളൂ. ഇതുപ്രകാരം ഇറക്കിക്കൊടുക്കുന്ന ഭക്ഷ്യസാധനങ്ങളുടെ അളവുതൂക്ക കൃത്യത ഉറപ്പുവരുത്താന്‍ ഒരുസംവിധാനവുമില്ല. അതുകൊണ്ടുതന്നെ ഇതുവഴിയും ഏറെ നഷ്ടം സംഭവിക്കുന്നുണ്ടെന്നതാണ് വ്യാപാരികളുടെ പരാതി.

വേതന പാക്കേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാതെ തങ്ങളുടെ സമരം പിന്‍വലിക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. കമ്പ്യൂട്ടര്‍വല്‍ക്കരണം ഉടന്‍ നടത്തുമെന്നും മുന്‍ഗണനാ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുമെന്നും മന്ത്രി നിരവധി തവണ പ്രഖ്യാപിച്ചെങ്കിലും ഇതെല്ലാം ജലരേഖയായി മാറുകയാണ് ചെയ്തത്.

1ന് സമര്‍പ്പിക്കേണ്ട ഇന്റന്റ് ബഹിഷ്‌കരിച്ചും സ്റ്റോക്കെടുപ്പ് നിര്‍ത്തിവെച്ചും നടത്തിവരുന്ന സമരത്തിന് പിന്നാലെയാണ് അനിശ്ചിതകാല കടയടപ്പ് സമരം. കേരളത്തിലെ 140000ഓളം വരുന്ന റേഷന്‍ കടകള്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ് ഇപ്പോള്‍. അരിയുമായി എത്തുന്ന വാഹനങ്ങള്‍ തിരിച്ചുവിട്ടും ഇന്റന്റ് പാസാക്കാതെയും പണമടക്കാതെയും ഭക്ഷ്യധാന്യം വിതരണം ചെയ്യാതെയുമുള്ള ഈ സമരം സാധാരണക്കാരന് കടുത്ത ദുരിതമാണ് ഉണ്ടാക്കുന്നത്.

സിവില്‍സപ്ലൈസ് ഗോഡൗണുകളില്‍ ലക്ഷക്കണക്കിന് ടണ്‍ അരിയും ഭക്ഷ്യധാന്യങ്ങളും കെട്ടിക്കിടക്കുകയാണ്. സമരം തുടര്‍ന്നാല്‍ പൊതുമേഖലയിലും വിലക്കയറ്റം ഉണ്ടാകുമെന്നകാര്യത്തില്‍ സംശയമില്ല. സമരത്തില്‍ പങ്കെടുക്കുന്ന വ്യാപാരികള്‍ കലക്‌ട്രേറ്റിനുമുമ്പില്‍ റിലേ നിരാഹാര സത്യാഗ്രഹവും നടത്തുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.