Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുസ്ലീംലീഗ്-എസ്ഡിപിഐ സംഘടനകളിലെ തീവ്ര നിലപാടുകാരെ കൂടെക്കൂട്ടി സിപിഎം : പിന്നില്‍ വന്‍ ഗൂഢ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:10 pm IST
in Kannur

പാനൂര്‍: ജില്ലയിലെ മുസ്ലീംലീഗ്-എസ്ഡിപിഐ സംഘടനകളിലെ തീവ്ര നിലപാടുകാരെ കൂടെക്കൂട്ടി സിപിഎം. പിന്നില്‍ വന്‍ ഗൂഢലക്ഷ്യമെന്ന് സൂചന. ഇരു സംഘടനകളില്‍ നിന്നും രാജിവെച്ചു വരുന്ന തീവ്രനിലപാടുകാരെ ഇരുകൈയ്യുംനീട്ടി സ്വീകരിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം.

മുസ്ലീംലീഗ്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളിലെ തീവ്രനിലപാടുകളുളള നിരവധി പ്രവര്‍ത്തകരെയാണ് ഏതാനും നാളുകള്‍ക്കുളളില്‍ സിപിഎം കൂടെ കൂട്ടിയിരിക്കുന്നത്. നാറാത്ത്, വളപട്ടണം, ചക്കരക്കല്‍, മുഴപ്പിലങ്ങാട്, ചീരാറ്റ, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ നിന്നും നൂറോളം യൂത്ത് ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ സിപിഎം അംഗത്വമെടുത്തിട്ടുണ്ട്. ജില്ലാസെക്രട്ടറി പി.ജയരാജന്‍ പാര്‍ട്ടി മാറി വന്നവരെ സ്വീകരിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും നേരിട്ടെത്തി. ഭരണം ലഭിച്ചശേഷമാണ് ഈ കൂടുമാറ്റം. ഇത്തരം തീവ്രനിലാപാടുകാരെ കൂടെക്കൂട്ടി ജില്ലയില്‍ കരുതിക്കൂട്ടി പ്രശ്‌നങ്ങളുണ്ടാക്കാനും മറ്റ് സംഘടനകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇവരെ നിയോഗിക്കാനുമുള്ള ഗൂഢലക്ഷ്യമാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്നാണ് സൂചന.

മതതീവ്രത പ്രകടമാക്കി പ്രവര്‍ത്തിക്കുന്നവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചവരെന്ന് മുസ്ലീംലീഗ് നേതൃത്വം പറയുന്നു. ഭരണത്തിന്റെ മറവില്‍ മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്ന ചിലരെയാണ് സിപിഎം സ്വീകരിച്ചതെന്ന് വ്യക്തമാകുന്ന സൂചനകളാണ് ലഭ്യമായിരിക്കുന്നത്. തീവ്രവാദത്തിന് വളക്കൂറുളള ജില്ലയില്‍ ഇത്തരം ആളുകളെ താല്‍ക്കാലിക രാഷ്‌ട്രീയ നേട്ടത്തിന് സിപിഎം പ്രയോജനപ്പെടുത്തുന്നത്് പാര്‍ട്ടിക്കുളളില്‍ തന്നെ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ ഇത്തരക്കാര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുന്നത് വിമര്‍ശനത്തിന് ബലമേകുന്നതാണ്.

കതിരൂര്‍ മനോജ്, പിണറായി രമിത്ത്, വെണ്ടുട്ടായിലെ അക്രമ പരമ്പരകള്‍ എന്നിവയില്‍ തീവ്രസ്വഭാവമുളള മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ പങ്കെടുത്തിരുന്നു. നാറാത്ത് പോലുളള പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടിയിലെത്തിയവര്‍ നാളെ ജില്ലയില്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായാല്‍ ഭരണത്തിന്റെ പരിരക്ഷ ലഭിക്കുമെന്ന് ഉറപ്പാണ്. ഹവാല ഇടപാടുകളും കളളനോട്ടും മയക്കുമരുന്ന് വില്‍പ്പനയുമൊക്കെ നടത്തുന്ന വന്റാക്കറ്റ് കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ വേണ്ടി പി.ജയരാജന്‍ നടത്തുന്ന രാഷ്‌ട്രീയം അപകടം ക്ഷണിച്ചു വരുത്തുമെന്ന ആശങ്ക പാര്‍ട്ടി ഘടകങ്ങളില്‍ തന്നെയുണ്ട്. ജില്ലയില്‍ നിന്നും ഐഎസ് പ്രവര്‍ത്തകരെ പിടികൂടിയ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവരെ പ്രത്യേകം നിരീക്ഷിക്കാനും ഭാരവാഹിത്വം നല്‍കാതിരിക്കാനും ജില്ലാക്കമ്മറ്റി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പകല്‍സമയത്ത് സിപിഎമ്മും രാത്രിയില്‍ പോപ്പുലര്‍ഫ്രണ്ടും ആകുന്ന പ്രവര്‍ത്തകര്‍ ഇപ്പോഴും സിപിഎമ്മിലുണ്ട്. മുഴപ്പിലങ്ങാട് ഇഎംഎസ് ക്ലബിനു വേണ്ടി ഫുട്‌ബോള്‍ കളിക്കുന്നവരെയായിരുന്നു നാറാത്ത് ആയുധ പരിശീലനം നടത്തുന്നതിനിടയില്‍ പിടികൂടിയവരില്‍ മിക്കവരും. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും തീവ്രവാദ ബന്ധമുളളവരെ പിടികൂടുമ്പോഴും മുടന്തന്‍ ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സിപിഎം നേതൃത്വം ജില്ലയെ രാഷ്‌ട്രീയ കലാപത്തിന്റെ പേരില്‍ മതതീവ്രവാദ കേന്ദ്രമാക്കി മാറ്റുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

Kerala

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

Kerala

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

പുതിയ വാര്‍ത്തകള്‍

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.