Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 08:50 pm IST
inVicharam

ലോകചരിത്രത്തിന്റെ താളുകള്‍ മറിച്ചാല്‍ അഭയാര്‍ത്ഥി പ്രവാഹം പ്രാചീനകാലം മുതല്‍ നടന്നതായി കാണാം. ഏതാണ്ട് 4000 ബിസിയിലാണ് ഈജിപ്തിലെ ഫറവോ രാജാവിന്റെ അടിമകളായിരുന്ന യഹൂദന്മാര്‍ മോശയുടെ നേതൃത്വത്തില്‍ ഇസ്രായേലിലേക്ക് രക്ഷപ്പെടുന്നത്. 1994-ല്‍ രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോള്‍ ഉണ്ടായ പട്ടിണിയിലും ദാരിദ്ര്യത്തിലുംനിന്ന് രക്ഷപ്പെടാന്‍ ഏഷ്യയിലും ആഫ്രിക്കയിലും നിന്ന് അനേകം ആളുകള്‍ വീടുവിട്ട് മറ്റുരാജ്യങ്ങളില്‍ കയറിപ്പറ്റേണ്ടി വന്നിട്ടുണ്ട്.

അങ്ങനെ ഓടിവരുന്ന അഭയാര്‍ത്ഥികളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന്റെത്. അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന്റെ ഫലമായി നമുക്ക് നല്ല അനുഭവങ്ങളും തിക്തമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ സൂക്ഷ്മതയോടെയുള്ള വിലയിരുത്തലുകള്‍ ആവശ്യമാണെന്ന് നമുക്ക് തോന്നാന്‍ തുടങ്ങിയിരിക്കുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ പാര്‍പ്പിക്കണമെന്ന് വാദിക്കുന്നവര്‍ അഭയാര്‍ത്ഥികളോടുള്ള സഹതാപംകൊണ്ടോ നാടിനോടുള്ള സ്‌നേഹംകൊണ്ടോ അല്ല അങ്ങനെ പറയുന്നത്. മറിച്ച് ഇക്കൂട്ടരെ ഏറ്റെടുക്കുമ്പോള്‍ അധികം താമസിയാതെ അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും, ആ പ്രശ്‌നങ്ങള്‍മൂലം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ്. പുര കത്തിയാല്‍ വാഴവെട്ടാമല്ലോ എന്ന് വിചാരിക്കുന്നവര്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടെ നടന്ന അഭയാര്‍ത്ഥി പ്രവാഹങ്ങളില്‍ കൂടുതലും മുസ്ലിം സമുദായക്കാരായിരുന്നു. മുസ്ലിം നാടുകളില്‍നിന്ന് അമുസ്ലിം നാടുകളിലേക്ക് കടന്നുകയറുന്നതിനുള്ള വിവിധ മുസ്ലിം സംഘടനകളുടെ ആസൂത്രിതമായ നീക്കമാണോ ഇതിനു പിന്നിലെന്ന് സംശയിക്കാവുന്നതാണ്.

കേണല്‍ മുഹമ്മര്‍ ഗദ്ദാഫി എന്ന മുന്‍ ലിബിയന്‍ ഭരണാധികാരി പറഞ്ഞത് ഇതാണ്: ”നമുക്ക് യൂറോപ്പ് മുഴുവന്‍ പിടിച്ചെടുക്കാന്‍ ഒരു തോക്കുപോലും ആവശ്യമില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കടന്നുചെന്ന് പ്രസവത്തിലൂടെ ആ രാജ്യങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിക്കും.”

എത്രലക്ഷം മുസ്ലിം അഭയാര്‍ത്ഥികള്‍ ഉണ്ടെങ്കിലും അവരെയെല്ലാം സ്വീകരിക്കാനുള്ള സാമ്പത്തിക അടിത്തറയും, ഭൂവിസ്തൃതിയുമുള്ള ഇറാന്‍, സൗദി അറേബ്യ, പാക്കിസ്ഥാന്‍, ലിബിയ, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങളും മുസ്ലിം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല, അഭയാര്‍ത്ഥികള്‍ മുസ്ലിം നാടുകളിലേക്ക് പോവാന്‍ ഇഷ്ടപ്പെടുന്നുമില്ല.

മ്യാന്‍മറില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്ന റോഹിങ്ക്യകള്‍ ദേശദ്രോഹ പ്രവൃത്തികള്‍ ചെയ്തതിനും, പോലീസിനെയും പട്ടാളത്തെയും ആക്രമിച്ച് കൊലപ്പെടുത്തിയതിനും ആ നാട്ടില്‍നിന്ന് പുറത്താക്കപ്പെട്ടവരാണ്. അവര്‍ക്ക് ഏറ്റവും അടുത്ത രാജ്യങ്ങളായ ബംഗ്ലാദേശിലേക്കോ ചൈനയിലേക്കോ പോകാന്‍ താല്‍പ്പര്യമില്ല. അവര്‍ക്ക് പോകാന്‍ താല്‍പ്പര്യമുള്ളത് ഹിന്ദുഭൂരിപക്ഷം ഉണ്ടായിട്ടും മതേതരമായി നിലകൊള്ളുന്ന ഇന്ത്യയിലേക്കോ സാധുക്കളായ ബുദ്ധമതക്കാരുടെ നാടായ മ്യാന്‍മറിലേക്കോ ആണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ജിഹാദി ഭീകരരുടെയും പിന്തുണ കിട്ടുമെന്ന ഉറപ്പാണ് ഇതിന് കാരണം.

മുന്‍കാലങ്ങളില്‍ ഏതുരാജ്യത്തുനിന്നായാലും അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമ്പോള്‍, അവരെ സ്വീകരിക്കാന്‍ സാമ്പത്തികമായി മുന്‍നിരയില്‍ നിന്നിരുന്ന അമേരിക്ക, ക്യാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ ഓടിയെത്തുകയും, അതിവേഗം അഭയാര്‍ത്ഥികളെ സ്വീകരിച്ച് കൊണ്ടുപോവുകയും ചെയ്തിരുന്നു. പക്ഷെ ഇങ്ങനെ ഓരോ രാജ്യത്തും ആ രാജ്യക്കാരുടെ സഹതാപം മുതലെടുത്ത് എത്തിച്ചേരുന്ന അഭയാര്‍ത്ഥികളാണ് പിന്നീട് ആ നാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും, ബോംബുകള്‍ പൊട്ടിച്ച് നിരപരാധികളെ കൊന്നൊടുക്കി ആ നാടിന്റെ സൈ്വരജീവിതം താറുമാറാക്കുകയും ചെയ്യുന്നത്.

ഇംഗ്ലണ്ടില്‍ ഈ വര്‍ഷം തന്നെ നാലു ഭീകരാക്രമണങ്ങള്‍ക്കും, ഫ്രാന്‍സിലെയും സ്‌പെയിനിലെയും ഭീകരാക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയത് മുന്‍കാലങ്ങളില്‍ ആ നാടുകളില്‍ കടന്നുകൂടിയ മുസ്ലിം അഭയാര്‍ത്ഥികള്‍ ആയിരുന്നു. ഈ രാജ്യങ്ങളൊക്കെ മുസ്ലിം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ആ നാടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനുപോലും മുസ്ലിം പേരുള്ള ആളുകളെ അവര്‍ വിലക്കുന്നു. അനതിവിദൂരഭാവിയില്‍ ഒരു രാജ്യവും മുസ്ലിം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാവുകയില്ല എന്നതാണ് സത്യം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.