Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാട്ടാക്കട താലൂക്കില്‍ പോക്കുവരവ് നടപടികള്‍ ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 02:32 pm IST
inThiruvananthapuram

കാട്ടാക്കട: കാട്ടാക്കട താലൂക്കിലെ വില്ലേജ് ഓഫീസുകളില്‍ ഭൂമിയുടെ പോക്കുവരവ് നടപടികള്‍ ഇഴയുന്നു. താലൂക്ക് ഓഫീസിലയയ്‌ക്കുന്ന പോക്കുവരവ് അപേക്ഷകള്‍ ഉേദ്യാഗസ്ഥര്‍ അനാവശ്യമായി തടഞ്ഞുവയ്‌ക്കുന്നതായാണ് പരാതി. കാട്ടാക്കട താലൂക്കില്‍ സ്വന്തം പേരില്‍ രജിസ്റ്ററാക്കി കിട്ടിയ ഭൂമിയ്‌ക്ക് നികുതി അടച്ച് കിട്ടാന്‍ ഭൂവുടമകള്‍ നെട്ടോട്ടമോടാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെ.

വസ്തു ആധാരം രജിസ്റ്റര്‍ ചെയ്തശേഷം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും പോക്കുവരവ് അപേക്ഷ ഓണ്‍ലൈനായി വില്ലേജ് ഓഫീസുകളിലേയ്‌ക്ക് അയക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷകള്‍ പോലും മിക്ക വില്ലേജുകളിലും നടപടിയായില്ല. താലൂക്കാഫീസില്‍ പരാതിപ്പെട്ടിട്ടും ഫലമില്ലെന്നാണ് ആക്ഷേപം. താലൂക്കില്‍ പോക്കുവരവ് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പോക്കുവരവ് നടപടികള്‍ നിലക്കാന്‍ കാരണമെന്നാണ് അറിയുന്നത്.

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ കൈമാറ്റം രജിസ്റ്റര്‍ചെയ്ത് വാങ്ങിയ ഭൂമി വില്ലേജില്‍ നിന്നും പോക്കുവരവ് ചെയ്ത് ഭൂനികുതി അടച്ചുകിട്ടുന്നതിനായി നല്‍കുന്ന അപേക്ഷകള്‍ക്ക് റവന്യൂ അധികൃതര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചുതുടങ്ങിയതോടെയാണ് പോക്കുവരവ് നപടികള്‍ അവതാളത്തിലായത്. പോക്കുവരവ് ഓണ്‍ലൈന്‍ സംവിധാനത്തിലായതിനാല്‍ സമയബന്ധിതമായിട്ടു ലഭിക്കുമെന്ന് പറയുന്നെങ്കിലും ഉദേ്യാഗസ്ഥര്‍ക്ക് വേണ്ടത്ര കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തതും പ്രശ്‌നമാണ്.

വില്ലേജ് ഓഫീസുകളില്‍ പോക്കുവരവ് അപേക്ഷകള്‍ വൈകിപ്പിക്കുന്ന രീതി അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് താലൂക്കാഫീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഭൂവുടമകള്‍ പറയുന്നു. താലൂക്ക് ആസ്ഥാനത്തെ കുളത്തുമ്മല്‍ വില്ലേജ് ഓഫീസില്‍ ജനുവരിയില്‍ നല്‍കിയ പോക്കുവരവ് അപേക്ഷകര്‍ക്ക് പോലും ഭൂനികുതി അടച്ച് നല്‍കിയിട്ടില്ല.

വില്ലേജ് ഉേദ്യാഗസ്ഥരുടെ കുറവ് കാരണം നടപടിക്രമങ്ങള്‍ വൈകുന്നതെന്നാണ് താലൂക്ക് കേന്ദ്രത്തില്‍ നിന്നും അപേക്ഷകരെ അറിയിക്കുന്നത്. എന്നാല്‍ താലൂക്കാഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് പോക്കുവരവ് നടപടികള്‍ നിലയ്‌ക്കാന്‍ കാരണമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. അടുത്തിടെ ഭൂമി കൈമാറ്റ രജിസ്‌ട്രേഷനില്‍ വന്‍കുറവ് സംഭവിച്ചു. ഇതോടെ പോക്കുവരവ് അപേക്ഷകളുടെയും എണ്ണം കുറഞ്ഞു. എന്നിട്ടും സമയബന്ധിതമായി പോക്കുവരവ് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പോക്കുവരവ് ചെയ്ത് കിട്ടുന്നതിന് താലൂക്ക് ഓഫീസിലേയ്‌ക്ക് അയക്കുന്ന അപേക്ഷകളും യഥാസമയം നല്‍കുന്നില്ലെന്ന് പരാതിപ്പെടുന്നവരുടെ അപേക്ഷകള്‍ക്ക് അനാവശ്യ ചോദ്യങ്ങളുന്നയിച്ച് വട്ടം ചുറ്റിക്കുന്നതായും പരാതിയുണ്ട്.

സബ് ഡിവിഷന്‍ വേണ്ടിവരുന്ന പോക്കുവരവ് അപേക്ഷകള്‍ തഹസീല്‍ദാര്‍ (ഭൂരേഖ) കൂടി അനുമതി നല്‍കണം. ഒച്ചിഴയും വേഗത്തിലാണത്രെ ഇതിന്റെ നടപടി ക്രമങ്ങള്‍. എന്നാല്‍ പോക്കുവരവ് ഓണ്‍ലൈനിലായതാണ് കാലതാമസം വരുന്നതെന്നും ഇനിയും കാത്തിരിക്കേണ്ടിവരുമെന്നുമാണ് കാട്ടാക്കട താലൂക്കിലെ പോക്കുവരവ് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

താലൂക്ക് ആസ്ഥാനത്തെ കുളത്തുമ്മല്‍ വില്ലേജാഫീസില്‍ 1060 പോക്കുവരവ് അപേക്ഷകള്‍ ലഭിച്ചിട്ടുള്ളതില്‍ 350 ഓളം അപേക്ഷകള്‍ മാത്രമേ തീര്‍പ്പാക്കാനൂള്ളൂവെന്നും ആധാരങ്ങള്‍ സബ് രജിസ്ട്രാറാഫീസില്‍ നിന്നും ഓണ്‍ലൈന്‍ വഴി അയക്കുന്നതില്‍ വ്യക്തത വരാത്തതാണ് തീര്‍പ്പാക്കുന്നതിനു തടസമെന്നുമാണ് തഹസീല്‍ദാര്‍ ഓഫീസിലെ പോക്കുവരവ് സെക്ഷന്‍ വിഭാഗം പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.